Vous êtes sur la page 1sur 222

1

s]m¶m\n .Fw.C.Fkv tImtfPv


2
3
s]m¶m\n .Fw.C.Fkv tImtfPv
4
( ഭരണഘടന അനുച്ഛേദം Part IV A
51 എ (എച്ച് ) ,
മൗലിക ധര്‍മങ്ങള്‍ )

5
s]m¶m\n .Fw.C.Fkv tImtfPv
ചീഫ് എഡിറ്റര്‍ : ഡ�ോ .ടി പി അബ്ബാസ്
സ്റ്റാഫ് എഡിറ്റര്‍ : ജാഫര്‍ എ
സ്റ്റുഡന്റ് എഡിറ്റര്‍ : സന്‍ജിദ് സി പി
സബ് എഡിറ്റര്‍ :
ഫിദ നസ്ലിന്‍ പി കെ , ജുബിന ടി
ഗായത്രി മന�ോജ്‌, ജിബിന്‍ഷ എം
രൂപവിന്യാസം , മുഖചിത്രം, വരകള്‍
magicBus / പ്രജില്‍ അമന്‍ / 8589883349
വരകള്‍ : സിനി അരവിന്ദ് / പ്രജില്‍ അമന്‍
അച്ചടി : vibgyor imprints calicut

ഫ�ോട്ടോഗ്രഫി : മുഹമ്മദ്‌ഷക്കീല്‍ ടി
Statement of ownership and other particulars
about the publication of MES Ponnani College
Magazine 2016 - 17

Printer and Publisher :Dr. T P Abbas


Editor : Sanjid C P , Indian, Editor, Ponnani MES, Ponnani, Malappuram
Owner : Principal , Dr. T P Abbas, Ponnani MES, Ponnani, Malappuram

I Dr. T P Abbas here by declare that the particulars


given above are true to the best of my knowledge and belief.

Sd/
Dr. T P Abbas

6
രാത്രി ചൂളമടിച്ച് വിളിച്ചുവരുത്തിയ മൂര്‍ഖന്‍
കടിച്ച് മരിച്ചവര്‍ക്കും
ഉമ്മറക്കോലായിലിരുന്ന് കാലാട്ടിയതിനാല്‍
കടംകയറി മുടിഞ്ഞവര്‍ക്കും
രാത്രി നഖംവെട്ടിയതിനാല്‍ തകര്‍ന്നുപ�ോയ
കുടുംബങ്ങള്‍ക്കും
ഭക്ഷണം കഴിച്ച് കൈയുണങ്ങിപ്പോയതിനാല്‍
കല്ല്യാണം മുടങ്ങിയവര്‍ക്കും

7
s]m¶m\n .Fw.C.Fkv tImtfPv
യക്ഷിയെ
തളച്ചത്
മന്ത്രവാദിയല്ല
മുക്കിലും മൂലയിലും
KSEB
വച്ച
ബള്‍ബുകളാണ്

8
MELANIN
കൂടിയാല്‍ കറുക്കും
കുറഞ്ഞാല്‍ വെളുക്കും
വര്‍ണ്ണ വിവേചനങ്ങള്‍

ത�ോറ്റു?

9
s]m¶m\n .Fw.C.Fkv tImtfPv
പറയന്‍ നായര് പുലയന്‍ തിയ്യര്
നമ്പൂതിരി വണ്ണാന്‍
മണ്ണാന്‍ മേന�ോന്‍ പണിക്കര്....
ഇത�ൊന്നും അല്ല !!!
നമ്മള്‍ മനുഷ്യരെല്ലാം

ഒര�ൊറ്റ ജാതി

10
ആണിനെ
പ്രസവിക്കാത്തതിന്
പെണ്ണിനെ
തല്ലിയവന്‍

മരമണ്ടന്‍

11
s]m¶m\n .Fw.C.Fkv tImtfPv
പ�ൊരുത്തം
ജാതകത്തിലല്ല

ജനിതകത്തിലാണ്

12
ഉസ്താദ് ഊതിയാലും
നമ്മള്‍ ഊതിയാലും
വരുന്നത്
ഒന്ന് തന്നെ

C O2
(കാർബൺ ഡൈ ഓക്സൈഡ് )

13
s]m¶m\n .Fw.C.Fkv tImtfPv
അതാ വെള്ളത്തില്‍
കുറെ 'ഒതളങ്ങാ' കായകള്‍
പ�ൊന്തിക്കിടക്കുന്നു

അത്
ഒതളങ്ങ കായകളല്ല
'തുഴയാനറിയാത്തവരുടെ
ത�ോണികളാണ് '

14
15
s]m¶m\n .Fw.C.Fkv tImtfPv
"" കണ്ടതും
കേട്ടതും
അച്ചടക്കത്തോടെ
ഉള്ളടക്കി വെച്ചതാണ്
നാം ചെയ്ത ""
വലിയ തെറ്റ് !!!
ഇവിടെ ഉള്ളടക്കമില്ല
അച്ചടക്കവും

16
കാലികപ്രസക്തമായ വിഷയമാണ്
മാഗസിന്‍ കൈകാര്യം ചെയ്യുന്നത്
ശാസ്ത്രത്തിന്റെയും മതത്തിന്റെയും
വഴിയും ലക്ഷ്യവും രണ്ടാണ്
വിശ്വാസങ്ങള്‍ക്ക് ശാസ്ത്രപരിവേഷം
ചാര്‍ത്തുവാന്‍ വെമ്പുന്നവര്‍ക്കുള്ള
ഒരു താക്കീതാകുവാനുള്ള
മാഗസിന്റെ ശ്രമം വിജയിച്ചിട്ടുണ്ട്
എല്ലാവിധ വിജയാശംസകളും
നേര്‍ന്നുക�ൊണ്ട്
ഡ�ോ : ടി പി അബ്ബാസ്
പ്രിന്‍സിപ്പാള്‍

17
s]m¶m\n .Fw.C.Fkv tImtfPv
18
എഡിറ്റോറിയല്‍
യ ക്ഷിക്കഥകളെയും പാലമരത്തിൽ തളച്ച ഇരുമ്പാണികളെയും
പഴങ്കഥകളുടെ ദുരൂഹച്ചായങ്ങളെയും ശാസ്ത്രം അട്ടിമറിച്ചുകഴിഞ്ഞു.
കാലം മാറിയിട്ടും മാറാത്ത ചില ക�ോലങ്ങൾ ശാസ്ത്രത്തെ എങ്ങനെ
വ്യാഖ്യാനിക്കണമെന്നറിയാതെ നിൽക്കുന്നു. 'തുഴയാനറിയാഞ്ഞാൽ ത�ോണി
ഒതളങ്ങ ' എന്ന് പണ്ടാര�ോ പറഞ്ഞതിൽ അത്ഭുതമില്ല. ശാസ്ത്രത്തോട�ൊപ്പം
മുന്നേറാത്ത ശാസ്ത്രാവബ�ോധം തന്നെയാണ് ല�ോകത്തിലെ സകല
പ്രശ്നങ്ങൾക്കും കാരണം.കാൾ സാഗനെ പ�ോലെ
ശാസ്ത്രസാഹിത്യകാരനാകാൻ സ്വപ്നം കണ്ട ര�ോഹിത് വെമുലക്ക് ആത്മഹത്യ
ചെയ്യേണ്ടിവന്നത് തന്റെ ചുറ്റുമുളളവർ പരിണാമസിദ്ധാന്തത്തെ അവഗണിച്ച്
പുരാണ കഥകളായി മനുഷ്യകുലത്തെ വ്യാഖ്യാനിച്ചതിന്റെ
ഫലമായിട്ടാണ്. ജീവിതത്തിലും മരണത്തിലും 'അശാന്തൻ'മാർ
പിറവിയെടുക്കുന്നതും അക്കാരണത്താലാണ്. പ്രപഞ്ചത്തിന്റെയും ജീവന്റെയും
ഉത്ഭവവും വികാസവും ഉൾക്കൊണ്ട ഒരാൾക്ക് ജാതി-മത-ലിംഗ ഭിന്നതയിൽ
വിശ്വസിക്കുക സാധ്യമല്ല. ഈച്ചച്ചിറകിലും ഗ�ോമൂത്രത്തിലും സർവ്വ
ര�ോഗങ്ങൾക്കുമുള്ള മരുന്നുകളുണ്ടെന്നും ശാസ്ത്രവിജ്ഞാനങ്ങൾക്ക് പൗരാണിക
ഗ്രന്ഥങ്ങളിൽ ന�ോക്കണമെന്നും ആഹ്വാനം ചെയ്യുന്നവർ ശാസ്ത്ര പുര�ോഗതിയിൽ
നാം കൈവരിച്ച നേട്ടങ്ങളെ വെല്ലുവിളിക്കുകയാണ്. വാക്സിനേഷൻ
വിരുദ്ധതയും ആര�ോഗ്യരംഗത്തെ അശാസ്ത്രീയ പ്രവണതകളും രാജ്യം നേരിടുന്ന
ഭീതിതമായ വിപത്തുകളായിത്തീർന്നിരിക്കുന്നു. കപടവിശ്വാസങ്ങളെ ച�ോദ്യം
ചെയ്യുന്നവർ നിരന്തരം അക്രമങ്ങൾക്കിരയാവുന്ന അവസ്ഥയും ദിനംപ്രതി
വർദ്ധിച്ചുവരുന്നു. ചരിത്രത്തെ വളച്ചൊടിച്ച് സങ്കുചിത ദേശീയത വളർത്താൻ
നടത്തുന്ന നിരന്തര ശ്രമങ്ങളെ ചെറുക്കേണ്ടതുണ്ട്. വിശ്വാസ കാപട്യങ്ങളെ
യാഥാർഥ്യബ�ോധത്തോടെ നിരാകരിച്ച് മാനവസംസ്കൃതിയെ പൂർണ്ണാർത്ഥത്തിൽ
സ്ഥാപിക്കേണ്ടതുണ്ട്. അതിന് നാം ശാസ്ത്രാവബ�ോധമുള്ളവരാകണം.
ശാസ്ത്രബ�ോധമാണ് നമ്മുടെ ല�ോകവീക്ഷണത്തെ നയിക്കേണ്ടത്. പിന്നോട്ടോടി
മുന്നിലെത്താമെന്ന് കരുതുന്നവർ നവ�ോത്ഥാന മൂല്യങ്ങൾ മുറുകേ പിടിക്കുന്ന
സമൂഹത്തിന് ചേർന്നവരല്ല. ധിഷണയുടെയും യുക്തിബ�ോധത്തിന്റെയും
ഘടനാപരമായ സൃഷ്ടി സാധ്യമാകുന്ന ഇടം ശാസ്ത്ര ബ�ോധത്തിലൂന്നിയ
ക്യാമ്പസുകളാണ്.

ജല�ോപരിതലത്തിൽ പ�ൊന്തിക്കിടക്കുന്ന ഒതളങ്ങാകായകളെ ന�ോക്കി


ത�ോണികളെന്ന് വിളിച്ചവരല്ല, മാനവികതയുടെ സ്നേഹസാഗരത്തിലുടെ
ശാസ്ത്രത്തിന്റെ നൗകയിൽ സഞ്ചരിച്ചവരാണ് ല�ോകം വർണാഭമാക്കിയത്.
അഭിവാദ്യങ്ങള�ോടെ
സന്‍ജിദ് സി പി
മാഗസിന്‍ എഡിറ്റര്‍

19
s]m¶m\n .Fw.C.Fkv tImtfPv
ഉടച്ചു
വാര്‍ക്കേണ്ട
കഥാ
ല�ോകങ്ങള്‍


കു ട്ടിക്കാലം മുതല്‍ ശാസ്ത്രമെന്ന പദവുമായി ഇടപഴകുവാന്‍
തുടങ്ങിയവരാണ് നമ്മള്‍. ഗണിതശാസ്ത്രവും അടിസ്ഥാന
ശാസ്ത്രവും സാമൂഹ്യ ശാസ്ത്രവും അടിത്തറപാകിയ, നമ്മുടെയ�ൊക്കെ
ശാസ്ത്ര പഠനം ഇപ്പോഴും തുടര്‍ന്നുക�ൊണ്ടിരിക്കുകയാണെന്നതില്‍
സംശയമില്ല. രാത്രിമുഴുവന്‍ ഉറക്കമിളച്ചിരുന്ന് നക്ഷത്രനിബിഡമായ
ആകാശം നിരീക്ഷിച്ചവരും ജീവനും മരണവും മരണാനന്തര
സംഭവവികാസങ്ങളും ചിന്തിച്ച് തലപുണ്ണാക്കിയവരും

20
ഗായത്രി മന�ോജ്‌
ഫിസിക്സ്

കുറച്ചൊന്നുമായിരിക്കില്ല
നമുക്കിടയില്‍. എന്നാല്‍
നിര്‍ഭാഗ്യകരമെന്നു പറയട്ടെ,
ഇത്തരം ശാസ്ത്രചിന്തകള്‍
വളരും ത�ോറും നമ്മുടെ
ഉള്ളില്‍ മുരടിച്ചുപ�ോവുന്ന
അവസ്ഥാവിശേഷമാണ്
ഇന്ന് കാണാന്‍ അതി
സാധിക്കുന്നത്. വളരും ക്രമിച്ചി
ത�ോറും നമുക്ക് നഷ്ടമായി രിക്കുന്നു.
ക്കൊണ്ടിരിക്കുന്ന ഈ
ശാസ്ത്രബ�ോധത്തെക്കു ശാസ്ത്രത്തെയും ശാസ്ത്രീയാവ
റിച്ച് ഒന്നിരുത്തി ബ�ോധത്തെയും ഉയര്‍ത്തി
ചിന്തിക്കേണ്ട ക്കൊണ്ടുവരാന്‍ നമ്മുടെ മുന്‍
സമയം പ്രധാനമന്ത്രി ജവഹര്‍ലാല്‍
വഴിയേ
നെഹ്റുവിന്റെ
എത്തി
നേതൃത്വത്തില്‍
ച്ചേരുമെന്ന് കണക്കു
സ്ഥാപിക്കപ്പെട്ടതാണ്
കൂട്ടിയ അദ്ദേഹത്തെ
Association of Scientific
ഞെട്ടിക്കുന്നതായിരുന്നു
Workers of India.
പിന്നത്തെ കാഴ്ചകള്‍.
സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍
അതിന്റെ ഭാഗമെന്ന പ�ോലെ
ജനത അന്ധവിശ്വാസവും
അധികം വൈകാതെതന്നെ
മതഭ്രാന്തും വെടിഞ്ഞ്
ആ സ്ഥാപനം ശിഥിലമാവുക
ശാസ്ത്രത്തിന്റെ
യും ചെയ്തു എന്നത് മറ്റൊരു

21
s]m¶m\n .Fw.C.Fkv tImtfPv
വസ്തുത. ഭാരതീയര്‍ക്ക് നാം മനപൂര്‍വ്വം വിസ്മരിക്കുന്നു.
ശാസ്ത്രാധിഷ്ഠിത ല�ോകത്തേ
ക്കാള്‍ പ്രിയം അന്നും ഇന്നും നരബലിപ�ോലെ അശാസ്ത്രീയവും അതിക്രൂരവുമായ പല പൈശാചി
കഥാധിഷ്ഠിത കകൃത്യങ്ങളും ഒരു കാലത്ത് ഇവിടെ അരങ്ങേറിയിരുന്നു.
ല�ോകത്തോടുതന്നെയാണ്. സ്ത്രീകളായിരുന്നു പലതിന്റെയും ഇരകള്‍. പിശാചെന്ന് മുദ്രകുത്തി
നമുക്കറിയാത്ത കാര്യങ്ങളെ സ്ത്രീകളെ ക�ൊന്നൊടുക്കിയിരുന്നു. ഈ പ്രപഞ്ചം നിലനില്‍ക്കുന്നത്
കേവലം ഒരു കഥയിലൂടെ കേവലം മനുഷ്യരായ നമ്മളെ അടിസ്ഥാനപ്പെടുത്തിയല്ല എന്ന്
പറഞ്ഞുവയ്ക്കുക. ആ കഥയെ മനസിലാക്കുന്നതില്‍ നിന്നുമാണ് ഇത്തരം
അടിസ്ഥാനപ്പെടുത്തി അശാസ്ത്രീയതയുടെ നാശത്തിന്റെ ആരംഭം പ്രപഞ്ചത്തിലെ
വരുംതലമുറ തങ്ങളുടെ യാത�ൊരു ശക്തിയും തങ്ങളെ സഹായിക്കുവാനില്ലെന്നും മറ്റൊരു
വിശ്വാസം കെട്ടിപ്പടുക്കുന്നു. ശക്തിക്കും Ozone Hole ഇല്ലാതാക്കാന�ോ Global Warming
തടയാന�ോ കഴിയില്ലെന്ന ചിന്ത ഉടലെടുക്കുമ്പോഴാണ് നാം
ഒന്നാല�ോചിച്ചു ന�ോക്കിയാല്‍ തന്നെവേണം അത് ചെയ്യാന്‍ എന്ന ബ�ോധം ഉണ്ടാവുന്നത്.
പ്രായമുള്ളവരുടെയും അതാണ് ശാസ്ത്രീയ അവബ�ോധം. പണ്ട് നമ്മുടെ ചാച്ചാജി നമുക്ക്
മുന്‍ഗാമികളുടെയും ജീവിതം പറഞ്ഞുതന്ന ശാസ്ത്രീയ മന�ോഗതി അഥവാ Scientific Temper
പൂര്‍ണമായും കഥാധിഷ്ഠിതമാ വെറുതേ കാണാപ്പാഠം പഠിച്ച് പരീക്ഷാപേപ്പറില്‍ പകര്‍ത്തി
യിരുന്നു എന്ന വസ്തുത മാര്‍ക്കുവാരിക്കൂട്ടുവാനല്ല മറിച്ച് ശാസ്ത്ര സത്യങ്ങളെ ജീവിതത്തില്‍
മനസിലാവും അധികം ഉപയ�ോഗിക്കുവാനാണ് നാം ശ്രമിക്കേണ്ടത്. അപ്പോഴേ നാം
ചിന്തിച്ച് ശാസ്ത്രാവബ�ോധമുള്ളവരാവുന്നുള്ളൂ. ശാസ്ത്രം ഏറെ
കാടുകയറാന്‍ മടിച്ച് പണ്ടാര�ോ പുര�ോഗമിച്ചിട്ടുണ്ടെങ്കിലും നമ്മുടെ ചിന്തകള്‍ കേവലമായ ചില
പറഞ്ഞുവച്ച ചിലകാര്യങ്ങളെ
അടിസ്ഥാനപ്പെടുത്തി കഥകള്‍
ചമയ്ക്കുകയാണവര്‍ ചെയ്തത്.
ആ കഥകള്‍ കണ്ണുമടച്ച്
ഇന്നത്തെ തലമുറ വിശ്വസിച്ചു
പ�ോരുന്നുവെന്നുമാത്രം. ചില
ശക്തികളെ മാത്രം
പ�ൊലിപ്പിച്ച് കാട്ടി അവയെ
ആരാധിക്കുന്ന, അതിനെ
ച�ോദ്യം ചെയ്യാന്‍ താല്‍പ്പര്യ
പ്പെടാത്ത, അതില്‍
എത്രമാത്രം വാസ്തവമുണ്ടെന്ന്
ആല�ോചിക്കാത്ത ഒരു
സമൂഹമായി നാം
മാറിയിരിക്കുന്നു. ഇത്തരം
കെട്ടുകഥകളില്‍
വിശ്വസിക്കുമ്പോള്‍
അധികമായി ഒന്നും
ചിന്തിക്കേണ്ടതില്ലല്ലോ.
കഥാധിഷ്ഠിതമായ
ല�ോകത്തേക്കാളുപരി നമുക്കു
വേണ്ടത് ശാസ്ത്രാധിഷ്ഠിതമായ
ഒരു ല�ോകമാണെന്ന വസ്തുത

22
മിഥ്യാധാരണകളെ ചുറ്റിപ്പറ്റിയാണ് ഇന്നും
നിലനില്‍ക്കുന്നത്.

ഏത�ൊരു സന്ദര്‍ഭത്തെയും പ്രശ്നത്തെയും


യുക്തിയുക്തവും ശാസ്ത്രീയവുമായ ചിന്തകളിലൂടെ
ന�ോക്കിക്കാണുന്നതിനെയാണ് ശാസ്ത്രീയാവ
ബ�ോധം എന്നതുക�ൊണ്ടുദ്ദേശിക്കുന്നത്. ഉദാഹര
ണത്തിന് ജെയിംസ് വാട്ട് എന്ന ശാസ്ത്രജ്ഞന്‍
ആവിയന്ത്രം കണ്ടുപിടിച്ച വസ്തുത നമുക്കറിയാം.
കെറ്റിലില്‍ വെള്ളം തിളച്ചുക�ൊണ്ടിരിക്കുമ്പോള്‍
ജെയിംസ് വാട്ട് എന്ന അതിന്റെ അടപ്പ് താഴെവീഴുകയുണ്ടായി. അടപ്പ്
ശാസ്ത്രജ്ഞന്‍ ആവിയന്ത്രം വീഴാനുള്ള കാരണം ചിന്തിച്ച് ഒടുവില്‍ അദ്ദേഹം
കണ്ടുപിടിച്ച വസ്തുത നമുക്കറിയാം. നീരാവിയുടെ മര്‍ദ്ദമാണതിന്റെ കാരണമെന്ന്
ചിന്തിക്കുകയും അത് ഒടുവില്‍ ആവിയന്ത്രത്തിന്റെ
കെറ്റിലില്‍ വെള്ളം കണ്ടെത്തലില്‍ കലാശിക്കുകയും ചെയ്തു. എന്നാല്‍,
തിളച്ചുക�ൊണ്ടിരിക്കുമ്പോള്‍ അതിന്റെ ആ സ്ഥാനത്ത് നമ്മളാണെങ്കില്‍
കെറ്റിലിനുള്ളില്‍ ഭൂതം പ്രേതം തുടങ്ങി
അടപ്പ് താഴെവീഴുകയുണ്ടായി. നമുക്കറിയാവുന്നവരെയ�ൊക്കെ നാം
അടപ്പ് വീഴാനുള്ള കാരണം കുടിയിരുത്തുമെന്നതില്‍ സംശയമില്ല. ഇതാണ്
ചിന്തിച്ച് ഒടുവില്‍ അദ്ദേഹം ശാസ്ത്രാവബ�ോധമുള്ളവനും ഇല്ലാത്ത ഒരുവനും
തമ്മിലുള്ള വ്യത്യാസം. ശാസ്ത്രാവബ�ോധം
നീരാവിയുടെ മര്‍ദ്ദമാണ് അതിന്റെ ഒരുവനെ പുതിയ അറിവുകളിലേയ്ക്ക് നയിക്കുന്നു.
കാരണമെന്ന് ചിന്തിക്കുകയും എന്നാല്‍ ശാസ്ത്രാവബ�ോധമില്ലാത്തവനാകട്ടെ
അത് ഒടുവില്‍ ആവിയന്ത്രത്തിന്റെ സര്‍വിവ്വധ Supernatural Power കളിലും
വിശ്വസിച്ച് അറിവില്ലായ്മയുടെയും ഭീതിയുടെയും
കണ്ടെത്തലില്‍ കലാശിക്കുകയും ല�ോകത്തേക്ക് സ്വയം ആഴ്ന്നിറങ്ങുന്നു.
ചെയ്തു. എന്നാല്‍, ശാസ്ത്രീയാവബ�ോധത്തിന്റെ പ്രധാന
ആ സ്ഥാനത്ത് നമ്മളാണെങ്കില്‍ ലക്ഷണങ്ങളില്‍ ചിലതാണ്
നിരുപണാത്മക ചിന്ത, ഭാവനാത്മകചിന്ത
കെറ്റിലിനുള്ളില്‍ തുടങ്ങിയവ. ശാസ്ത്രാവബ�ോധമുള്ള ഒരുവന്‍
ഭൂതം പ്രേതം തുടങ്ങി മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെ എതിര്‍ക്കാതെ
നമുക്കറിയാവുന്നവരെയ�ൊക്കെ അതിലെ ശാസ്ത്രീയതയെക്കുറിച്ച് പഠിക്കാന്‍
ശ്രമിക്കുന്നു. ഒരുപക്ഷേ തന്റെ കാഴ്ചപ്പാടുകള്‍
കുടിയിരുത്തുമെന്നതില്‍ തെറ്റാണെന്ന് ഉത്തമ ബ�ോധ്യം വന്നാല്‍ അത്
സംശയമില്ല. സ്വയം തിരുത്താനും ഇത്തരക്കാര്‍ മടികാണിക്കുക
യില്ലെന്ന് വാസ്തവം. അതുകൂടാതെ നിസ്വാര്‍ത്ഥത,
അന്ധവിശ്വാസങ്ങളില്‍ വിശ്വസിക്കാതിരിക്കുക,
തുടങ്ങിയവയ�ൊക്കെ ശാസ്ത്രാവബ�ോധത്തിന്റെ
ലക്ഷണങ്ങള്‍ തന്നെ. അടുക്കും ചിട്ടയുമുള്ള,
കൃത്യമായ പരീക്ഷണ നിരീക്ഷണ രീതികള്‍ ഇവര്‍
പിന്‍തുടരുന്നു.
കാര്യകാരണ സഹിതവും

23
s]m¶m\n .Fw.C.Fkv tImtfPv
അനേകവര്‍ഷത്തെ പഠനങ്ങള്‍കൊണ്ട് ശാസ്ത്രം തെളിയിച്ച
പലകാര്യങ്ങളും ഇന്നും നമുക്ക് വിശ്വസിക്കുവാന്‍ വയ്യ !
അതിനെക്കുറിച്ച് ചിന്തിക്കാന്‍ പ�ോലും നാം താല്‍പ്പര്യപ്പെടുന്നില്ലെന്നത്
സത്യം. നമുക്കെപ്പോഴും മുറുകെപിടിക്കാന്‍ ആഗ്രഹം
പഴങ്കഥകളും പഴമയുടെ പ�ൊലിമയും മാത്രമാണ്.

വ്യക്തിയുക്തമായതുമായ നമ്മുടെ
കാര്യങ്ങള്‍ ഇവര്‍ അന്ധവിശ്വാസങ്ങള്‍ക്ക്
വിശ്വസിക്കുകയും അതിനെ യാത�ൊരു കുറവുമില്ലെന്നത്
ക്കുറിച്ച് കൂടുതല്‍ വേദനാജനകമായ വാസ്തവം.
അന്വേഷിക്കുകയും പുതിയ കേവലം മാടനും മറുതയും
അറിവുകളിലേക്കെത്തിച്ചേരു പ്രേതഭൂതങ്ങളും മാത്രമല്ല
കയും ചെയ്യുന്നു. അതായത് നമ്മുടെ കണ്ണുകളെ
ശാസ്ത്രാവബ�ോധം മനുഷ്യനെ മൂടിക്കെട്ടിയിരിക്കുന്നത്.
പുതിയ അറിവുകളിലേക്ക് ജീവിതത്തിന്റെ
നയിക്കുകയും എന്നാല്‍ നാനാതുറകളിലും ഇത്തരം
ശാസ്ത്രാവബ�ോധത്തിന്റെ വിശ്വാസങ്ങളെ കാണാം.
അഭാവം അജ്ഞതയുടെ വിശ്വാസം എന്ന
ഇരുട്ടിലേക്കും പ്രയ�ോഗത്തേക്കാള്‍ ഭീതി
നമ്മെക�ൊണ്ടെത്തിക്കുന്നു. എന്നുപറയുന്നതാവും കൂടുതല്‍
ഉചിതം. ഇതിന് ഏറ്റവും
ഏറെ പുര�ോഗതി വലിയ ഉദാഹരണമാണ്
പ്രാപിച്ചുവെന്നഹങ്കരിക്കുന്ന ആള്‍ദൈവങ്ങള�ോടുള്ള
ഈ 21-ാം നൂറ്റാണ്ടിലും അന്ധമായ വിശ്വാസം.

24
ആള്‍ദൈവങ്ങള്‍ പിന്തിരിപ്പന്‍ നയത്തോടെ ശ്രമിച്ചിട്ടുണ്ട്?
യഥാര്‍ത്ഥത്തില്‍ കാണാതെ അതിനെ
ആരാണെന്നുപ�ോലും അറിയാന്‍ ശ്രമിക്കുകയും ശാസ്ത്രസാങ്കേതികത്തിനു
അന്വേഷിക്കാതെ അവരുടെ ശാസ്ത്രാവബ�ോധമുള്ളവരായി മേൽക്കോയ്മയുള്ള ഈ
ചെയ്തികളില്‍ ത്തീരാന്‍ ശ്രമിക്കുകയും സമൂഹത്തിൽ അവയുടെ
മയങ്ങിപ്പോവുന്ന ചെയ്യേണ്ടിയിരിക്കുന്നു. പിന്നിലെ വിജ്ഞാനത്തെ
തരത്തിലേക്ക് താഴ്ന്നിരിക്കുന്നു പഴകിപ്പോയ ത�ൊട്ടറിയാതെ
ഇന്നത്തെ വിദ്യാഭ്യാസമുള്ള പ്രത്യയശാസ്ത്രങ്ങളെ അകറ്റി ജീവിക്കുന്നവർ നിരക്ഷരരെ
ജനത. സ്വന്തംകാര്യം മാത്രം നിര്‍ത്തി ശാസ്ത്രത്തിന്റെ പ�ോലെയാണ്. ഒരു കൂട്ടർ ഈ
ന�ോക്കി ലാഭേച്ഛയ�ോടെ നവ്യങ്ങളായ ആശയങ്ങള്‍ സാഹചര്യം മുതലെടുത്ത്
എന്തിനേയും സ്വീകരിക്കേണ്ട സമയം ശാസ്ത്രത്തിന്റെ പേരിൽ മനുഷ്യ
ന�ോക്കിക്കാണുന്ന നമ്മുടെ എപ്പൊഴ�ോ രെ ചൂഷണം ചെയ്യുന്നു.
മനസ് ഇതുപ�ോലെയുള്ള അതിക്രമിച്ചിരിക്കുന്നു. നാം മറുവശത്ത് സയൻസിനെ
ഒട്ടനവധി കാര്യങ്ങളില്‍ ഒരുപാട് മാറേണ്ടിയിരിക്കുന്നു. വില്ലനാക്കി, പേടിപ്പെടുത്തുന്ന
നമ്മളെ പിടിച്ചു നിര്‍ത്തുന്നു. അന്ധവിശ്വാസങ്ങളെയും കഥകൾ മെനഞ്ഞ് മനുഷ്യ
അതുപ�ോലെ ശാസ്ത്രീയമായ അനാചാരങ്ങളെയും പുര�ോഗതിക്കു തന്നെ തടസ്സം
കണ്ടുപിടുത്തങ്ങള�ോടുള്ള മതഭ്രാന്തിനെയും സൃഷ്ടിക്കുകയും സമൂഹത്തിൽ
അകാരണമായ ഭയവും മാറ്റിനിര്‍ത്തി നമുക്ക് അശാസ്ത്രീയതയും
ശാസ്ത്രീയമന�ോഭാവത്തിന്റെ ശാസ്ത്രത്തിന്റെ അന്ധവിശ്വാസങ്ങളും
കുറവായി പരിഗണിക്കാം. വഴിയേ നടക്കാം. തഴച്ചുവളരുകയും ചെയ്യുന്നു.
ആധുനിക ശാസ്ത്ര ബ�ോധമുള്ളവരായി
ചികിത്സാരീതികള�ോടും മാറാം. ശാസ്ത്രാവബ�ോധം വളർത്തുക
ആധുനിക വഴി മാത്രമേ ഈ
കൃഷിരീതികള�ോടുമുള്ള നമ്മുടെ അതിവിശാലവും സദാ പ്രശ്നങ്ങൾക്ക് പരിഹാരം
അവജ്ഞ ഇത്തരം അറിവില്ലാ വികസിച്ചു ക�ൊണ്ടിരിക്കുന്നതു കാണാൻ സാധിക്കുകയുള്ളു.
യ്മയില്‍ നിന്ന് അഥവാ മായ ഒരു പ്രപഞ്ചത്തെ
അറിയാന്‍ ശ്രമിക്കാത്ത ഒരു പറ്റിയുള്ള ബ�ോധം നമ്മളിൽ
പരിതസ്ഥിതിമൂലം ഉടലെടുക്കു എത്ര പേർക്കുണ്ട്? അമീബയും
ന്നതാണെന്ന് പറയാം. മൺമറഞ്ഞ ഡൈന�ൊസ�ോറും
അനേകവര്‍ഷത്തെ പഠനങ്ങ മനുഷ്യനും ഒരു പൂർവികനിൽ
ള്‍കൊണ്ട് ശാസ്ത്രം തെളിയിച്ച നിന്നു വന്നതാണെന്ന് എത്ര
പലകാര്യങ്ങളും ഇന്നും നമുക്ക് പേർ മനസ്സിലാക്കിയിട്ടുണ്ട്?
വിശ്വസിക്കുവാന്‍ വയ്യ! ന്യൂട്ടനും, ഡാർവിനും
അതിനെക്കുറിച്ച് ചിന്തിക്കാന്‍ മെൻഡലും ഐൻസ്റ്റീനുമ�ൊ
പ�ോലും നാം താല്‍പ്പര്യപ്പെടു ക്കെ തുറന്നു തന്ന
ന്നില്ലെന്നത് സത്യം. അന്വേഷണത്തിന്റെ ചക്രവാള
നമുക്കെപ്പോഴും ങ്ങളിലേക്ക് നാം എത്ര പേർ
മുറുകെപിടിക്കാന്‍ ആഗ്രഹം ഉറ്റുന�ോക്കിയിട്ടുണ്ട്? ഏറ്റവും
പഴങ്കഥകളും പഴമയുടെ അകലെയുള്ള നക്ഷത്രക്കൂട്ട
പ�ൊലിമയും മാത്രമാണ്. നാം ങ്ങൾക്ക് അപ്പുറവും ഏറ്റവും
മാറിച്ചിന്തിക്കേണ്ടിയിരിക്കു ചെറിയ ക�ോശത്തിന്റെ ഉള്ളും
ന്നു. വളരുന്ന ശാസ്ത്രത്തെ എന്താണെന്നറിയാന്‍

25
s]m¶m\n .Fw.C.Fkv tImtfPv
മ തത്തിന്റെയും അന്ധവിശ്വസങ്ങളുടെയും
കൂരിരുട്ടില്‍ അകപ്പെട്ട മനുഷ്യന് നവ�ോത്ഥാനം
ഒരു പുതുവെളിച്ചമായിരുന്നു. മതത്തിന്റെ ഉന്നതപദ
വിയില്‍ ഇരിക്കുന്നവരുടെ വിഢ്ഢിത്തങ്ങളും
അറിവില്ലായ്മയും മനുഷ്യന്‍ അറിവായി സ്വീകരിച്ച
അന്ധകാലം. സൂര്യനല്ല ഭൂമിയാണ് വലയം
ചെയ്യപ്പെടുന്നത് എന്ന മിഥ്യാധാരണ തെറ്റായി
പ്രഖ്യപിക്കപ്പെട്ടത�ോടെ പലരുടെയും വിശ്വാസവും
അതിലുപരി മതകച്ചവടം ക�ൊണ്ട്
അന്നംവാങ്ങിയിരുന്നവരും അങ്കലാപ്പിലായി.
മനുഷ്യനില്‍ രൂപം ക�ൊണ്ട ശാസ്ത്രീയ അവബ�ോധം
തന്റെ ചുറ്റുമുള്ള പ്രപഞ്ചരഹസ്യങ്ങളെ ചൂഴ്ന്നറിയാനുള്ള
ജിജ്ഞാസയുമാണ് നവ�ോത്ഥാനം എന്ന മഹത്
പ്രസ്ഥാനത്തിന് വളര്‍ച്ച നല്‍കിയ രണ്ടു ഘടകങ്ങള്‍.

26
നിതിന്‍ ദേവ് പി കെ 17ഉം 18ഉം നൂറ്റാണ്ടുകളിലെ
കമ്പ്യൂട്ടര്‍ സയന്‍സ് യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള ഉയര്‍ത്തെഴുന്നേല്‍പ്പായി
നവ�ോത്ഥാനത്തെ വിശദീകരിക്കാം. 'ചങ്ങലയ്ക്കിട്ട
ചിന്തകള്‍ക്കുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം ' ഈ
കാലഘട്ടത്തിന്‍റെ ഏറ്റവും വലിയ സമ്പത്ത് പ്രകൃതി
പ്രതിഭാസങ്ങളെ ശാസ്ത്രീയാവബ�ോധവും
വസ്തുനിഷ്ഠവും, യുക്തിസഹജവുമായ രീതിയിലൂടെ
ന�ോക്കികണ്ട ഒരു പറ്റം തത്വചിന്തകരും
ശാസ്ത്രജ്ഞന്‍ മാരും തന്നെയാണ്.
മതത്തെ വിറ്റും മറയാക്കിയും ക�ോടികള്‍ സമ്പാദിച്ചി
രുന്നവരായിരുന്നു അന്നത്തെ മതപുര�ോഹിതന്മാര്‍.
ഗലീലിയ�ോയും ക�ോപ്പര്‍നിക്കസുമടങ്ങുന്ന
ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തങ്ങള്‍ ഇവര്‍ക്കു വന്‍
ആഘാതമായി. സാധാരണക്കാരായ വിശ്വാസികള്‍
പള്ളികളില്‍ പ�ോകാതായി. വൈദികര്‍ക്കെതിരെ
ച�ോദ്യങ്ങള്‍ ഉയര്‍ന്നു. ഉടനെ പ്രവര്‍ത്തിച്ചില്ലെങ്കില്‍
സകലതും കീഴ്മേല്‍ മറിയുമെന്ന അവസ്ഥ.

ഓര�ോ കണ്ടുപിടുത്തങ്ങള്‍ക്കു പിന്നിലും


പ�ൊലിഞ്ഞതു ഒട്ടനേകം ജീവനുകള്‍. കഴുമരങ്ങളും
വടിവാളുകളും ഇവരെ വരവേറ്റു. ഇവരെ പിന്തുണച്ച
ഓര�ോരുത്തരുടെയും വിധി ഇതുതന്നെ. യൂറ�ോപ്പ്
ച�ോരച്ചാലുകള്‍ ക�ൊണ്ട് മുങ്ങി. എങ്ങും
അന്ധവിശ്വസങ്ങളുടെ മുറവിളി ഉയര്‍ന്നു. എന്നാല്‍
കാലം ഇത്ര പുര�ോഗമിച്ചിട്ടും മനുഷ്യകുലത്തിന്
ശാസ്ത്രീയാവബ�ോധം എന്ന ആശയം ഇനിയും
പൂര്‍ണ്ണമായി ആശ്ലേഷിക്കാന്‍ സാധിച്ചിട്ടില്ല. എന്നത്
വേദനാജനകമാണ്. ഗലീലിയ�ോയില്‍ ആരംഭിച്ച
ക�ൊലപാതക വെറി ഇന്നു എത്തി നില്‍ക്കുന്നത്
ധബ�ോല്‍ക്കറിലും കല്‍ബുര്‍ഗിയിലുമാണ്. സത്യത്തെ
പിന്തുണച്ചതിന് മരണം ഏറ്റുവാങ്ങി കാലത്തിന്റെ
മറവില്‍ മറഞ്ഞ ഏതാനും ധീരവ്യക്തിത്വങ്ങളെ
ഇവിടെ പരിചയപ്പെടാം.

4-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മഹാനായ ഗ്രീക്ക്


പണ്ഡിതന്‍ അരിസ്റ്റോട്ടിലിന്റെ ഗ്രന്ഥങ്ങളും പ്രവചന
ങ്ങളും ഇന്നത്തെപ്പോലെ അന്നും ഏറെ
പ്രശസ്തമായിരുന്നു. ഒട്ടുമിക്ക വിജ്ഞാനശാഖകളും
ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെ വളരെയധികം
ആശ്രയിച്ചിരുന്നു. എന്നാല്‍ ഗലീലിയ�ോ, ക�ോപ്പര്‍
നിക്കസ്, ബ്രൂണ�ോ തുടങ്ങിയവര്‍ അരിസ്റ്റോട്ടിലിന്റെ
സിദ്ധാന്തങ്ങളെ അതിരറ്റു വിമര്‍ശിച്ചു.

27
s]m¶m\n .Fw.C.Fkv tImtfPv
ഗലീലിയ�ോ
തന്റെ മുന്‍ഗാമിയായ ക�ോപ്പര്‍നിക്കസിന്റെ
സിദ്ധാന്തത്തെ ഇദ്ദേഹം അടിയുറച്ച്
വിശ്വസിച്ചു. 1609-ല്‍ ഗലീലിയ�ോ ഡച്ച്
മ�ോഡല്‍ ടെലിസ്കോപ്പ് നിര്‍മ്മിച്ചു. അതിന്റെ
ക�ോപ്പര്‍ നിക്കസ് സഹായത്താല്‍ ജിയ�ോസെന്‍ട്രിക്ക്
ഭൂമിയല്ല മറിച്ച് സൂര്യനാണ് പ്രപഞ്ചകേന്ദ്രം തിയറിക്ക് കൂടുതല്‍ അടിത്തറയേകി. ഭൂമിയല്ല
എന്ന് ല�ോകത്തോട് വിളിച്ചു പറഞ്ഞ മറിച്ച് സൂര്യന്‍ തന്നെയാണ് സൗരയൂഥത്തിന്റെ
ശാസ്ത്രജ്ഞന്‍. ഹീലിയ�ോസെന്‍ട്രിക്ക് തിയറി കേന്ദ്രം എന്ന് അദ്ദേഹം വാദിച്ചു. 1610
സംശയത്തിന്റെ നിഴല്‍ പ�ോലും ഇല്ലാതെ ജനുവരിയില്‍ ജൂപ്പിറ്റര്‍ ഗ്രഹത്തിന്റെ നാലു
ല�ോകം അംഗീകരിച്ച കാലത്താണ് ഉപഗ്രഹങ്ങളെയും ഇദ്ദേഹം ല�ോകത്തിന് നു
ജിയ�ോസെന്‍ട്രിക്ക് തിയറിയുമായി പരിചയപ്പെടുത്തി. ക�ോപ്പര്‍നിക്കസിനെ
ക�ോപ്പര്‍നിക്കസ് രംഗത്തു വരുന്നത്. അന്ന് ച�ോദ്യം ചെയ്ത കത്തോലിക്കാ സഭ 1616-ല്‍
യൂറ�ോപ്പില്‍ മതപുര�ോഹിതര്‍ക്കുമാത്രമാണ് ഗലീലിയ�ോയ�ോട് റ�ോമില്‍ എത്തിച്ചേരാന്‍
ബൈബിള്‍ ജ്ഞാനമുണ്ടായിരുന്നത്. ആവശ്യപ്പെട്ടു. ഗലീലിയ�ോയുടെ
അതിനാല്‍ തന്നെ അവര്‍ പറഞ്ഞതെന്തും കണ്ടുപിടുത്തങ്ങള്‍ എല്ലാം തന്നെ അന്നത്തെ
സത്യമായി അംഗീകരിക്കപ്പെട്ടു. ക�ോപ്പര്‍ ശാസ്ത്രജ്ഞന്‍മാരും വൈദികരും
നിക്കസിന്റെ സിദ്ധാന്തത്തില്‍ ഏറ്റവും വിശ്വസിച്ചിരുന്ന അരിസ്റ്റോട്ടലിന്റെ
വിറളിപൂണ്ടതും ഇവര്‍ തന്നെയായിരുന്നു. സിദ്ധാന്തങ്ങള്‍ക്കെതിരായിരുന്നു. വേലിയേറ്റ
നിര്‍ഭാഗ്യവശാല്‍ തന്റെ അവസാന വേലിയിറക്കങ്ങളെ സംബന്ധിച്ച
നാളുകളില്‍ മാത്രമാണ് പ്രസ്തുത സിദ്ധാന്തം അദ്ദേഹത്തിന്റെ ഗ്രന്ഥമായ Dialogue
സമൂഹത്തില്‍ പ്രചരിപ്പിച്ചത്. അതിനാല്‍ concerning two chief systems of the
തന്നെ അന്നത്തെ ഇന്‍ക്വിസിഷനു മുന്‍പില്‍ world എന്ന ബുക്കിന്റെ പ്രസിദ്ധീകരണം
ഈ വാദം നിലനിന്നില്ല. മെയ് 24, 1543 ന് ഇന്‍ക്വിസിഷന്‍സ് തടഞ്ഞു. തന്റെ ജീവിത
കാലത്തിന്റെ ചിതയിലേക്ക് ത്തിന്റെ അവസാന ഒന്‍മ്പതു ക�ൊല്ലം
ക�ോപ്പര്‍നിക്കസ് മരിച്ചുവീണു. അദ്ദേഹം ചിലവഴിച്ചത്

28
വീട്ടുതടങ്കലില്‍ ആയിരുന്നു. 17-ാം നൂറ്റാണ്ടിന്റെ പിറവി റ�ോം
ജീവിതാന്ത്യത്തില്‍ വൈദ്യസഹായം ആഘ�ോഷിച്ചത് 1600-ല്‍ ജിയ�ോര്‍ഡാന�ോ
പ�ോലും നിഷേധിച്ച് റ�ോമന്‍ സഭ അദ്ദേഹ ബ്രൂണ�ോ എന്ന മനുഷ്യനെ ജീവന�ോടെ
ത്തെ പീഡിപ്പിച്ചു. തീക്കുണ്ഡത്തില്‍ എറിഞ്ഞായിരുന്നു. ക�ോപ്പര്‍
നിക്കസ് തിയറി ഉയര്‍ത്തിപ്പിടിച്ചു എന്നതാ
ഗലീലിയ�ോയുടെ 'അസ്സേയര്‍ ' എന്ന യിരുന്നു ചുമത്തപ്പെട്ട കുറ്റം. യഥാസ്തികത്വത്തി
കൃതിയെപ്പറ്റി അജ്ഞാതനായ ഒരു നെതിരായ നിലപാടുകള്‍ അദ്ദേഹത്തെ
വൈദികന്‍ ഇന്‍ക്വസിഷനു മുന്നില്‍ പരാതി ഇന്‍ക്വിസിഷന്റെ ന�ോട്ടപുള്ളിയാക്കി മാറ്റി.
നല്‍കി. പ്രസ്തുത കൃതി കണികാസിദ്ധാന്ത കുറ്റവിചാരണയില്‍ നിന്നു രക്ഷ നേടാന്‍
ത്തെ പുല്‍കുന്നുവെന്നും കുര്‍ബാനയിലൂടെ 1576-ല്‍ ബ്രൂണ�ോ നഗരം വിട്ടു. പിന്നീട്.
അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും ഫ്രാന്‍സിന്റെ പലഭാഗങ്ങളിലായി ജീവിതം.
രക്തവുമായി പരിണമിക്കുമെന്ന 'യൂക്കാറിസ്റ്റ് ' 1583-85 ആയപ്പോഴേക്കും ലണ്ടനിലേക്ക്
വിശ്വാസപ്രമാണത്തിന് എതിരുമാണെന്ന അദ്ദേഹം ചേക്കേറി. ഇംഗ്ലണ്ടിലെ
തായിരുന്നു കാരണം. ' Dialogue 'എന്ന വാസകാലത്ത് ഓക്സ്ഫോര്‍ഡ്
കൃതി പുറത്തിറങ്ങിയത�ോടെ അര്‍ബന്‍ സര്‍വ്വകലാശാലയിലെ
അഞ്ചാമനും ഗലീലിയ�ോയും തമ്മില്‍ പ്രഭാഷണത്തിനെതിരെ ഫാക്കല്‍റ്റി
തെറ്റുകയും പിന്നീട് അര്‍ബന്‍ അഞ്ചാമന്‍ അംഗങ്ങള്‍ ര�ോഷം പൂണ്ടു. 1585-ല്‍
തന്നെ അദ്ധ്യക്ഷനായ ഇന്‍ക്വിസിഷന്‍ ഫ്രാന്‍സില്‍ മടങ്ങിയെത്തിയ
യ�ോഗം ഗലീലിയ�ോയുടെ അപേക്ഷ അവസരത്തില്‍ ശാസ്ത്രോപകരണത്തെ
നിരസിച്ചു. ആവശ്യമെങ്കില്‍ ബലം ച�ൊല്ലി ഉടലെടുത്ത വഴക്കിനെ തുടര്‍ന്ന്
പ്രയ�ോഗിച്ച് തങ്ങളുടെ തീരുമാനം പാരീസ് വിട്ട് ജര്‍മ്മനിയിലേക്ക്
നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഓടേണ്ടിവന്നു. 1690-ല്‍ വെനീസില്‍
താമസിക്കുവാനുള്ള ഒരു ക്ഷണം
അദ്ദേഹത്തെ തേടിയെത്തി. അവിടെവെച്ച്
ബ്രൂണ�ോ ഇന്‍ക്വിസിഷന്റെ പിടിയില്‍
അകപ്പെട്ടു. പിടിയിലകപ്പെട്ടത�ോടെ അദ്ദേഹം
പശ്ചാത്താപം അഭിനയിച്ചു. തുടര്‍ന്ന് 1592-ല്‍
റ�ോമില്‍ പുനര്‍വിചാരണയ്ക്ക് വിധേയനാക്കി.
എന്നാല്‍ തുടര്‍ചോദ്യങ്ങള്‍ക്കു
പശ്ചാത്തപിക്കാന്‍ വിസമ്മതിച്ചതിനെ
തുടര്‍ന്ന് അദ്ദേഹത്തെ അഗ്നിക്കിരയാക്കി.
ശാസ്ത്രീയ സമീപനത്തിന്റെ അണയാത്ത തീ
ക�ൊളുത്തിക്കൊണ്ടാണ് ബ്രൂണ�ോ
മരണത്തിന് കീഴടങ്ങിയത്. ആ
നാളത്തിന്റെ പ്രകാശംപറ്റി
നടന്നവരായിരുന്നു ഐസക്ക് ന്യൂട്ടനും
മൈക്കല്‍ ആഞ്ചലയ�ോയും അടങ്ങുന്ന വന്‍
സംഘം. എന്നാല്‍ ഇത�ൊന്നും
ജിയ�ോര്‍ഡാന�ോ ബ്രൂണ�ോ അംഗീകരിക്കാത്ത മതങ്ങള്‍ തേച്ചാലും
മായ്ചാലും മായാത്ത നാണക്കേടിന്റെ
കുപ്രസിദ്ധമായ ഇന്‍ക്വിസിഷന്റെ തുടര്‍ച്ച അഗാധഗര്‍ത്തത്തിലേക്ക് വഴുതി വീണു.
ഇവിടെയും വായിച്ചെടുക്കാന്‍ സാധിക്കും.

29
s]m¶m\n .Fw.C.Fkv tImtfPv
ആന്‍ഡ്രിയാസ് വെസ്വലിയസ്
ല�ോകം കണ്ട അനാട�ോമിസ്റ്റുകളില്‍ ഏറ്റവും
പ്രഗല്‍ഭനായിരുന്നു ആന്‍ഡ്രിയാസ്
വെസ്വലിയസ്. ആധുനിക വൈദ്യശാസ്ത്രത്തിനു
ഇദ്ദേഹം നല്‍കിയ പങ്ക് ചെറുതല്ല. ഏറെ
കലുഷിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
വിദ്യാര്‍ത്ഥി ആയിരിക്കെ ല�ോവിയന്‍
സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കപ്പെട്ടു.
ഗ്വൈഡ�ോ ലാന്‍ഫ്രാഞ്ചി പിന്നീടുള്ള ജീവിതം പാരീസിലായിരുന്നു.
അദ്ദേഹത്തിന്റെ ഐതിഹാസിക ഗ്രന്ഥമായ
ലാന്‍ഫ്രാന്‍ക്ക് ഓഫ് മിലാന്‍ എന്നാണ് ഇദ്ദേഹം 'ഫാബ്രിക്ക' രചിക്കപ്പെടുന്നത് അവിടെ വച്ചാണ്.
അറിയപ്പെടുന്നത്. ഇറ്റലിയിലെ പ്രശസ്തനും ഓര�ോ വര്‍ഷം പിന്നിടുമ്പോഴും അനാട്ടോമിസ്റ്റ്
സമര്‍ത്ഥനുമായ ഡ�ോക്ടര്‍ ആയിരുന്ന എന്ന നിലയില്‍ അദ്ദേഹം കൂടുതല്‍ പേരാര്‍ജിച്ചു
ലാന്‍ഫ്രാഞ്ചി പിന്നീട് ചില രാഷ്ട്രീയ ക�ൊണ്ടിരുന്നു. പാരിസ് സെമിത്തേരികളില്‍
കാരണങ്ങളാല്‍ അദ്ദേഹം ഇറ്റലിയില്‍ നിന്നും നിന്ന് ലഭിച്ചിരുന്ന
നാടുകടത്തപ്പെട്ടു. 1295-ല്‍ ഫ്രാന്‍സില്‍ മനുഷ്യന്റെ അസ്ഥികളില്‍ വെസ്വലിയസ്
എത്തിച്ചേര്‍ന്നു. പെട്ടന്നു തന്നെ അദ്ദേഹം സങ്കീര്‍ണമായ പഠനങ്ങള്‍ നടത്തി.
ഫ്രാന്‍സില്‍ പ്രശസ്തി നേടി. അദ്ദേഹത്തിന്റെ
കൃതികള്‍ ഫ്രാന്‍സില്‍ പ്രചരിച്ചു. അതിലൂടെ സ്പെയിനില്‍ ക�ോര്‍ട്ട് ഫിസിഷനായി
അദ്ദേഹം ‫ڇ‬ഫ്രഞ്ച് സര്‍ജറിയുടെ സ്ഥാപകന്‍ വെസ്വലിയസ് സേവനമനുഷ്ഠിച്ചതായും നമുക്ക്
എന്നറിയപ്പെടുവാന്‍ തുടങ്ങി‫ڈ‬. കാണാന്‍ സാധിക്കും. അബദ്ധവശാല്‍ ഒരു
ര�ോഗി അദ്ദേഹത്തിന്റെ ചികിത്സക്കിടെ
മരണപ്പെട്ടു. അദ്ദേഹത്തിനെതിരെ ക�ൊലക്കുറ്റം
ചുമത്തി. കാലങ്ങള്‍ പഴക്കമുള്ള dissection
രീതിയെ വെസ്വലിയസ് എതിര്‍ത്തു. 1564

30
ഒക്ടോബര്‍ 15ന് തീര്‍ത്ഥയാത്ര കഴിഞ്ഞു
മടങ്ങവേ അദ്ദേഹം കപ്പലപകടത്തില്‍
മരണപ്പെട്ടു.

റാസസ്
ആദ്യമായി ഹ്യൂമ�ോറല്‍ തിയറിയുടെ
അടിസ്ഥാനത്തില്‍ മാരകമായ അസുഖങ്ങളെ
ഘടകമായി പഠിച്ച് ആ അറിവ് ല�ോകത്തിനു
മുന്നില്‍ സമര്‍പ്പിച്ച വ്യക്തിയാണ് അബൂബക്കര്‍
മുഹമ്മദി സക്കറിയ്യ റാസി. Measles നെയും
പൈഥഗ�ോറസ് Small Pox നെയും പറ്റി ഇദ്ദേഹം രചിച്ച പുസ്തകം
വൈദ്യല�ോകത്തിനു ലഭിച്ച സമ്പത്താണ്.
പൈഥഗ�ോറസ് സിദ്ധാന്തം പഠിക്കാത്തവരായി പാശ്ചാത്യ യൂണിവേഴ്സിറ്റികളില്‍ പാഠ്യവിഷയമാ
അധികം പേര്‍ കാണില്ല. ഗ്രീക്ക് തത്വചിന്തകനും യിത്തീര്‍ന്ന ഇദ്ദേഹത്തിന്റെ രണ്ടു ഗ്രന്ഥങ്ങളാണ്
അതിലുപരി ല�ോകം കണ്ട ഏറ്റവും വലിയ ' On Surgery' യും ' A General Book on
ഗണിതശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു പൈഥഗ�ോ Therapy ' യും . പീഡിയാട്രിക്സിന്റെ പിതാവായി
റസ്. 532 bc ല്‍ സമ�ോസിന്റെ നിഷ്ഠൂര ല�ോകം വാഴ്ത്തിയത് റാസിയെയായിരുന്നു.
ഭരണത്തില്‍ നിന്നും മ�ോചനം തേടി ഇറ്റലിയി
ലേക്കു പാലായനം ചെയ്തു. ഇറ്റലിയിലെ ഹിപ്പോ ക്രാറ്റസിന്റെയും ഗലീലിയ�ോയുടെയും
ക്രോട്ടനില്‍ ഇദ്ദേഹം തന്റെ ഫില�ോസഫിക്കല്‍ രചനകള്‍ അദ്ദേഹം അറേബ്യന്‍ ല�ോകത്തിന്
സ്ക്കൂള്‍ സ്ഥാപിച്ചു. പൈഥഗ�ോറസും അനുയായികളു പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ പാശ്ചാത്യ
മുള്ള ആ സംഘം ' മാത്തേ മെറ്റിക്കോയി ' എന്നു ശൈലിയിലുള്ള അദ്ധ്യാപനരീതിയും,
അറിയപ്പെട്ടു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും യുക്തിചിന്തയും ഒരു ഡ�ോക്ടര്‍ എന്ന നിലയില്‍,
ഒരുപ�ോലെ ഇതില്‍ അംഗത്വമുണ്ടായിരുന്നു. അതിലുപരി എഴുത്തുകാരന്‍ എന്ന
ഇദ്ദേഹത്തിന്റെ മരണത്തെപ്പറ്റി ഇന്നും വ്യക്ത നിലയിലുണ്ടായ ഉയര്‍ച്ചയുമെല്ലാം പ്രാദേശിക
മായ വാക്കുകളില്ല. മെറ്റപ�ോണ്ടം എന്ന സ്ഥലത്ത് മത നേതൃത്വങ്ങളില്‍ അതൃപ്തിയുണ്ടാക്കി. അത്
വെച്ച് മരണത്തിനു കീഴടങ്ങി എന്നതു മുതല്‍ പിന്നീട് തന്റെ അദ്ധ്യാപനജ�ോലി നഷ്ടപ്പെടുന്ന
ആത്മഹത്യ ചെയ്തു എന്നു വരെ കഥകള്‍ തിനു കാരണമാവുകയും ചെയ്തതായി ചരിത്രം
നിലവിലുണ്ട്. പറയുന്നു. അദ്ദേഹം രചിച്ച പുസ്തകങ്ങളും നാട്ടില്‍
വിലക്കപ്പെട്ടു.

31
s]m¶m\n .Fw.C.Fkv tImtfPv
റാസസ് അന്ധനായിത്തീര്‍ന്നതായി കാണാന്‍ അവസാന കാലങ്ങളില്‍ മറ്റു ത�ൊഴിലുകളില്‍
സാധിക്കും. നിരവധി കഥകള്‍ ഇതിനെപ്പറ്റി ഏര്‍പ്പെട്ടാണ് ഇദ്ദേഹം ഉപജീവനം
നിലനില്‍ക്കുന്നുണ്ട്. അദ്ദേഹം മരണപ്പെടുന്നത് കണ്ടെത്തിയിരുന്നത്.
രൂക്ഷമായ പട്ടിണിമൂലമാണ്. അദ്ദേഹം
അന്ധനാകുന്നതു വരെ അദ്ദേഹത്തെ
പീഡിപ്പിച്ചിരുന്നു എന്നും പറയപ്പെടുന്നു.

മീഖായേല്‍ സെവര്‍ട്ടസ്
സെപ്തംബര്‍ 29 1509 -ല്‍ ആണ് ജനനം.
സ്പാനിഷ് ഫിസിഷനായിട്ടാണ് പ്രശസ്തനായത്.
അബു മെറ�ോണ്‍ അവന്‍സോര്‍ പള്‍മണറി രക്തപര്യയന വ്യവസ്ഥ കണ്ടെത്തിയ
ആദ്യത്തെ യൂറ�ോപ്യനായിരുന്നു ഇദ്ദേഹം
സ്പാനിഷുകാരനായ അബു മേറ�ോണ്‍ ജനിച്ചത് ' Christianismi Restitutio 'എന്ന
ക�ോര്‍ഡോവയിലാണ്. തത്വചിന്തകനും ഗ്രന്ഥത്തിലാണ് സെവര്‍ട്ടസ് ഇതിനെപ്പറ്റി പ്രതി
ഫിസിഷനുമായ ഇദ്ദേഹം ജ�ോല്‍സ്യന്മാരുടെ പാദിച്ചത്. ഇദ്ദേഹം രചിച്ച പുസ്തകം ക്രിസ്ത്യന്‍
അന്ധവിശ്വാസങ്ങള്‍ക്കെതിരെയും മതവിശ്വാസത്തെ പുനര്‍നിര്‍മ്മിതിക്ക് വിധേയ
മുറിചികിത്സക്കെതിരെയും ശക്തമായി വാദിച്ചു. മാക്കി എന്ന് ആര�ോപണം ഉയര്‍ന്നു. ആ പുസ്തകം
' The Book of Food and Medicines' ദൈവത്തോടും മതത്തോടുമുള്ള
എന്നത് ഇദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ നിഷേധമായി കണ്ട് കത്തോലിക്കാസഭ
ഗ്രന്ഥമാണ്. ' Taysir Book of the ഇന്‍ക്വിസിഷന്‍ വിളിച്ചുകൂട്ടി. സ്വിറ്റ്സര്‍ലാന്‍ഡി
Simplification of Physical Therapy and ലേക്ക് രക്ഷപ്പെടുവാന്‍ ശ്രമിക്കവെ സെവര്‍ട്ടസി
Diet' എന്നതാണ് അദ്ദേഹത്തിന്റെ മുഖ്യഗ്രന്ഥം. നുമേല്‍ പിടിവീണു. ജ�ോണ്‍ കാല്‍വിന്‍ എന്ന
ത�ൊലിയില്‍ വരുന്ന ചില ര�ോഗങ്ങളുടെ വ്യക്തിയുടെ നിര്‍ദ്ദേശപ്രകാരം സെവര്‍ട്ടസ്
കാരണവും അവന്‍സോര്‍ ല�ോകത്തിനു മുന്നില്‍ നിരവധി പീഢനങ്ങള്‍ക്കു ഇരയാവുകയും
തുറന്നുകാട്ടി. എതിര്‍പ്പുകള്‍ കൂടിയത�ോടെ ഒടുവില്‍ ജനീവയിലെ തടാകത്തിന്റെ തീരത്ത്
ഇദ്ദേഹത്തെ എഴുതുന്നതില്‍ നിന്നും തന്റെ പുസ്തകങ്ങള�ോട�ൊപ്പം അദ്ദേഹവും തീയില്‍
പഠിപ്പിക്കുന്നതില്‍ നിന്നും വിലക്കി. തന്റെ എരിഞ്ഞമര്‍ന്നു.

32
ഹെന്‍റി ഓള്‍ഡന്‍ ബര്‍ഗ്
1662 വരെ ലണ്ടനിലെ രാജകീയ സമൂഹത്തില്‍ ജീവിച്ചു
ഇദ്ദേഹത്തിന്റെ മികച്ചതും ഉയര്‍ന്നരീതിയിലുമുള്ള ശാസ്ത്രീയ
അപഗ്രഥനങ്ങള്‍ യൂറ�ോപ്പിലാകമാനം വേരുറപ്പിച്ചു. വിദേശികള്‍ പ�ോലും
ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളില്‍ ആകൃഷ്ടരായി ലണ്ടനിലെത്തി.
രസതന്ത്രത്തിലെ മറക്കാനാകാത്ത ഒരേടാണ് റ�ോബര്‍ട്ട് ബ�ോയില്‍.
ഇദ്ദേഹത്തിന�ൊപ്പമായിരുന്നു ഹെന്‍റി ജീവിതത്തിന്റെ വലിയ�ൊരു
പങ്കും ചിലവഴിച്ചത്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം
അധികാരികള്‍ ഇദ്ദേഹത്തെ രാജദ്രോഹിയും ചാരനുമായി പ്രഖ്യാപിച്ചു.
ജീവിതത്തിന്റെ നല്ലൊരു പിടി സമയം ഹെന്‍റി ലണ്ടന്‍ ടവറിലെ
ഇരുണ്ട മുറിക്കുള്ളില്‍ തടവുകാരനായി തള്ളി നീക്കി.

33
s]m¶m\n .Fw.C.Fkv tImtfPv
ഈ കഥയിലെ കഥയും കഥാപാത്രങ്ങളും
തികച്ചും സാങ്കല്‍പ്പികമാണ്. ഏതെങ്കിലും
തരത്തില്‍ സാദൃശ്യം ഉണ്ടെങ്കില്‍ അത് തികച്ചും
യാദൃശ്ചികം മാത്രം !

34
ഷാമില്‍ എ വി
ബി ബി എ

അ സ്ത്പ്പോര്‍ എന്ന അതിമന�ോഹരമായ രാജ്യം.


സംസ്കാരങ്ങളുടെയും ഭാഷകളുടെയും വൈവിധ്യം
നിറഞ്ഞ നാട്. സമൃദ്ധിയുടേയും മറ്റും കലവറ. ല�ോകത്തില്‍
അസ്ത്പ്പോര്‍ പ�ോലുള്ള രാജ്യങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം.
അസ്ത്പ്പോറിന്റെ തെക്ക് മലനിരകളും തെക്ക്-കിഴക്ക് കുഞ്ഞു
സാംസ്കാരിക സംസ്ഥാനങ്ങളും സ്ഥിതി ചെയ്യുന്നു. തെക്ക്
പടിഞ്ഞാറ് മറാസ എന്ന രാജ്യം സ്ഥിതി ചെയ്യുന്നു. മറാസയെ
പറ്റി പിന്നീട് സംസാരിക്കാം. മറാസ ഈ കഥയുടെ പ്രധാന
കഥാപാത്രങ്ങളില്‍ ഒന്ന് തന്നെയാണ്, വടക്ക് കിഴക്കും
വടക്ക് പടിഞ്ഞാറും കടല്‍.

35
s]m¶m\n .Fw.C.Fkv tImtfPv
ജനാധിപത്യ നീതിപീഠം പ്രാതിനിധ്യം മുതലെടുത്ത് ഹമൂസ ഭരണത്തിലേറി. ദിമ�ോ എന്ന
ഭരിക്കുന്ന അസ്തപ്പോര്‍ ഭരണാധികാരിയുടെ കീഴില്‍ അസ്ത്പ്പോര്‍ അങ്ങനെ കഴിഞ്ഞ്
ഗ�ോത്രങ്ങളാല്‍ സമ്പന്നമാ പ�ോകുന്ന കാലം.
ണെങ്കിലും ഹമൂസ ഗ�ോത്രത്തി പെട്ടന്ന് ഒരു ദിവസം രാജ്യമാകെ ഒരു വിളംബരം പുറപ്പെടുവിക്കുന്നു.
ന്റെ ആധിപത്യം ഇവിടെ ''ഇനി മുതല്‍ ആരും ഭക്ഷ്യാവശ്യത്തിന് വേണ്ടി മുരിങ്ങാക്ക
നിലനില്‍ക്കുന്നുണ്ട്. അസ്ത പ�ൊട്ടിക്കരുത് !'' വിളംബരത്തിന്റെ ആദ്യ ദിവസം ജനങ്ങള്‍ക്ക്
പ്പോറിലെ പ്രാചീന ഗ�ോത്രമാ കാര്യം കൃത്യമായി പിടികിട്ടിയില്ല. ദിമ�ോ എന്താണ്
ണത്രെ ഹമൂസ. ഇന്ന് ഉദ്ദേശിച്ചതെന്ന് ദിമ�ോയ്ക്ക് മാത്രമേ അറിയൂ. ചില വിദൂഷകര്‍
അസ്ത്തപ്പോര്‍ ഭരിക്കുന്നത് കളിയാക്കി. എന്നാല്‍ പല ഹമൂസക്കാര്‍ക്കും കാര്യം മനസ്സിലായി.
ഹമൂസ ഗ�ോത്രമാണ്. ഹമൂസയുടെ നാല്‍പത്തിനാല് ക�ോടി ദൈവങ്ങളിലെ ഒരാളായ
ഗ�ോത്രത്തിലെ എണ്ണത്തിലെ പ്ലാക്കുളി തന്റെ ഊന്ന് വടിയായി ക�ൊണ്ട് നടന്നിരുന്നത്

36
മുരിങ്ങാക്ക ആണത്രെ ! അസ്ത്പ്പോറിന്റെ അവിടി
അതുക�ൊണ്ട് മുരിങ്ങാക്കായെ വിടങ്ങളിലായി 'മുരിങ്ങാ
ഹമൂസക്കാര്‍ പിതാവായാണ് ക്കാ ഫെസ്റ്റ് ' നടത്തപ്പെട്ടു.
കാണുന്നത്. അസ്ത്തപ്പോറിന്റെ വടക്ക്
ദിമ�ോയുടെ ഈ പ്രഖ്യാപനം സ്ഥിതിചെയ്യുന്ന
ഉണ്ടാക്കിയ പുകില് 'അലരേക ' എന്ന
ചില്ലറയ�ൊന്നുമല്ല. സ്ഥലത്തെ വിപ്ലവകാരി
അസ്ത്പ്പോറിന്റെ മണ്ണ് യായ നേതാവ് ഇതില്‍
മുരിങ്ങാക്കായക്ക് അനുയ�ോജ്യമായ പ്രതിഷേധിച്ചു പറഞ്ഞു.
തിനാല്‍ പലരും അത് കൃഷി ''ഞാനെന്ത് കഴിക്കണമെ
ചെയ്തിരുന്നു. ഈ കര്‍ഷകരുടെ ന്ന് തീരുമാനിക്കുന്നത്
കാര്യം തീരുമാനമായി. കൂടുതല്‍ അങ്ങ് തെക്കുള്ള ഏത�ോ
ലഭ്യതയുള്ളത് ക�ൊണ്ട്, ഒരുത്തനല്ല, മുരിങ്ങാക്കാ
മുരിങ്ങാക്കായക്ക് കഴിക്കണമെന്ന് ഞാന്‍
വിലകുറവായിരുന്നു. അതിനാല്‍ വിചാരിച്ചിട്ടുണ്ടെങ്കില്‍
തെക്ക് ഉള്ള ഹമൂസക്കാര്‍ അടങ്ങുന്ന ഞാന്‍ കഴിച്ചിരിക്കും''.
പാവപ്പെട്ട കുടുംബങ്ങളുടെ നേതാവിന്റെ വാക്കില്‍
അന്നത്തിലും മണ്ണ് വീണു; ഇജാ ര�ോമാഞ്ച കഞ്ചുകങ്ങളായി
ഗ�ോത്രത്തിന്റെ ആചാരങ്ങള്‍ക്ക് അനുയായികള്‍ ഇതിനെ
ദിമ�ോ ഒരു പണി ക�ൊടുത്തതാണ�ോ അംഗീകരിച്ചു.
എന്നും സംശയമുണ്ട്. ഇതിനിടയില്‍ പലരും
ഹമൂസ ഗ�ോത്രത്തിന്റെ പ്രധാന മാറാന്‍ തീരുമാനിച്ചു.
എതിരാളികളാണ് ഇജാ ഗ�ോത്രം. ശല്യക്കാരായ എലിയെ
പണ്ട് ഒരു പ്രശ്നമുണ്ടായപ്പോള്‍ ഇജാ ക�ൊല്ലാന്‍ വേണ്ടി
ഗ�ോത്രത്തിലെ ഭൂരിഭാഗം ആളുകളും എലിപ്പെട്ടി
മറാസയിലേക്ക് ചേക്കേറിയിരുന്നു. ഉണ്ടാക്കിയിരുന്നവരുടെ
മുരിങ്ങാക്കാ നിര�ോധിച്ചപ്പോള്‍ സംഘടന വിചിത്രമായ
ഹമൂസയുടെ മുദ്രാവാക്യം 'മുരിങ്ങാക്കാ തീരുമാനമെടുത്തു,
കഴിക്കേണ്ടവര്‍ മറാസയിലേക്ക് എലിപ്പെട്ടി
ചേക്കേറിക്കോളൂ ' എന്നായി. നിര്‍മാണശാല എന്ന
പേര് മാറ്റി എലി
സംരക്ഷണ ശാല
എന്നാക്കി മാതൃകയായി.
നാല്‍പ്പത്തിനാല്
ഞാനെന്ത് കഴിക്കണമെന്ന് ക�ോടിയില്‍ ഒരാള്‍
തീരുമാനിക്കുന്നത് അങ്ങ് തെക്കുള്ള ഒരെലിയുടെ
പുറത്താണത്രെ യാത്ര
ഏത�ോ ഒരുത്തനല്ല, മുരിങ്ങാക്കാ ചെയ്യുന്നത്.
കഴിക്കണമെന്ന് ഞാന്‍ വിചാരിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ഹമൂസക്കാരുടെ കാര്യം
കഴിച്ചിരിക്കും ഒന്നും പറയാന്‍
കഴിയാത്തത് ക�ൊണ്ട്
അവര്‍ ഒരു മുഴം മുന്‍പേ

37
s]m¶m\n .Fw.C.Fkv tImtfPv
എറിഞ്ഞു. ഇങ്ങനെ ഒരു സൂത്രം പെട്ടെന്ന് എന്ന് നിര്‍ദ്ദേശിച്ചു. രാജ്യം ഇങ്ങനെ
കിട്ടാത്തത് ക�ൊണ്ട് മത്സ്യത�ൊഴിലാളികള്‍ ആര�ോ പറഞ്ഞപ�ോലെത്തെ
വരുന്നത് വരട്ടെ എന്നും പറഞ്ഞ് ക�ൊണ്ട് നെഞ്ചും ഒരവസ്ഥയില്‍ നില്‍ക്കുമ്പോഴാണ്
വിരിച്ച് നിന്നു. മുന്നേ പറഞ്ഞ 44 ദിമ�ോ വലേറിയയിലേക്ക് വിന�ോദ
ക�ോടിയില�ൊരുത്തന്‍ എന്നോ മീനായി യാത്രയ്ക്ക് പ�ോയത്. വലേറിയന്‍
അവതാരമെടുത്തത്രെ. ആനയുടെ തലയുള്ള രാജാവിന്റെ വകയിലുള്ള അമ്മാവന്റെ
ദൈവമുള്ളത് ക�ൊണ്ട് ആന രക്ഷപ്പെട്ടു. തടിപിടി മകന് ആണ്‍കുട്ടി ജനിച്ചതിന്
ക്കാന്‍ കാട്ടില്‍ പ�ോകുന്ന പാപ്പാന്‍മാര്‍ക്ക് ചെറിയ അനുമ�ോദനം അറിയിക്കാന്‍ പ�ോയ
ത�ോതില്‍ പേടി വന്നതിനാല്‍ ആനയ്ക്ക് ദിമ�ോ, രാജാവിന്റെ വീട്ടില്‍
ഇനിയങ്ങോട്ട് ഭക്ഷണവും വിശ്രമവും അത്താഴവിരുന്നിന് കയറി; ദിമ�ോയും
മാത്രമേ ത�ൊഴിലുള്ളൂ. വിവര്‍ത്തകനും തീന്‍മേശയ്ക്ക്
ഇതിനിടയില്‍ ചിലരുടെ പരാമര്‍ശങ്ങള്‍ പ�ൊതു മുന്‍മ്പില്‍ ഇരുന്നപ്പോള്‍ അതാ
ഫലിതമായി ജനങ്ങള്‍ ഏറ്റെടുത്തു. അസ്ത്പ്പോറിന്റെ വരുന്നു രാജകീയ അത്താഴം,
മരുഭൂമിയുടെ നാട് എന്നറിയപ്പെടുന്ന താന്‍ ജരാ മുരിങ്ങാ ഫ്രൈ!.....!!
എന്ന സ്ഥലത്തെ നിയമതന്ത്രജ്ഞന്‍ പ�ൊതു പ�ൊതുവെ ഇവിടെ വരുന്ന അതിഥി
ഉപദേശം നല്‍കി. മുരിങ്ങാക്കായയില്‍ നാല്‍പ്പത്തി കള്‍ക്ക് ക�ൊടുക്കുന്നത്
നാല് ക�ോടി ദൈവങ്ങളും സ്ഥിതിചെയ്യുന്നു, അസ്ത്പ്പോറിയന്‍ മുരിങ്ങയാണെന്നും,
അതിനാല്‍ ഇതിനെ ദേശീയ ചെടിയായി ഈയിടെ ഹമൂസിയന്‍ നേതാവായ
അംഗീകരിക്കണം. ഇപ്പോള്‍ ദേശീയ ഭക്ഷണമായി ഒരാള്‍ ആശ്രമത്തിലെത്തിക്കുന്ന
നിലക�ൊള്ളുന്ന വെണ്ടക്ക വിത്ത് കുഴിച്ചിടാതെ മുരിങ്ങാക്കാ ഇങ്ങോട്ട് കുറഞ്ഞ
തന്നെ മുളക്കുന്ന ചെടിയാണ്. സസ്യ ശാസ്ത്രം പഠിച്ച നിരക്കില്‍ അയക്കുന്നുണ്ടെന്നും
ശാസ്ത്രജ്ഞര്‍ ഇത് കേട്ട് വാ പ�ൊളിച്ച് നിന്നു. അതിഥിയാണെന്നറിയാതെ സ്വന്തം
സസ്യശാസ്ത്രത്തിലേക്ക് പുതിയ അറിവ് പകര്‍ന്ന് രാജ്യത്തെ ഭക്ഷണം നല്‍കിയ
ക�ൊടുത്ത നിയമതന്ത്രജ്ഞന്‍ സ്വയം ജ�ോലിള്‍ക്കാര്‍ക്ക് വേണ്ടി താന്‍
കൃതാര്‍ത്ഥനായി. ഖേദം പ്രകടിപ്പിക്കുന്നു എന്നും
അലരേകയിലെ മറ്റൊരു ഹമൂസിയന്‍ നേതാവ് രാജാവ് പറഞ്ഞു. വിവര്‍ത്തകന്‍
പത്രമാധ്യമങ്ങള�ോട് പറഞ്ഞു. മുരിങ്ങാക്കാ എന്ത് ചെയ്യണമെന്നറിയാതെ
കറിവെക്കരുത് എന്ന് ആരും പറഞ്ഞിട്ടില്ല, അത് ദിമ�ോയുടെ മുഖത്ത് ന�ോക്കി, ദിമ�ോ
പ�ൊട്ടിക്കരുത് എന്നാണ് പറഞ്ഞത് ! മുരിങ്ങാക്കാ തന്റെ പ�ോക്കറ്റിലെ തുണ്ട് കടലാസ്
പ�ൊട്ടിക്കാതെ മരത്തിന്റെ മണ്ടക്കിരുന്ന് എടുത്ത് അതില്‍ ഇങ്ങനെ എഴുതി.
കറിവെക്കുന്നത് എങ്ങനെയാണെന്ന് കാണിച്ച് അതിഥിയെ സല്‍ക്കരിക്കുന്നവനെ
തരാന്‍ ആവശ്യപ്പെട്ട പത്രപ്രവര്‍ത്തകന്റെ ആതിഥേയന്‍
ച�ോദ്യത്തില്‍ ഒന്നര മണിക്കൂര്‍ നീണ്ട ആല�ോചനയ്ക്ക് സങ്കടപ്പെടുത്തരുതെന്ന് അതിഥി
ശേഷം അയാളെ രാജ്യദ്രോഹിയായി പ്രഖ്യാപിച്ച് ഭഗവാന്‍ പറഞ്ഞിട്ടുണ്ട്. 'ഭക്ഷണത്തെ
ക�ൊണ്ട് നേതാവ് പ്രസ്താവനയ്ക്ക് വിരാമമിട്ടു.തന്റെ ബഹുമാനിക്കണം, അത് ക�ൊണ്ടി
മണ്ടത്തരം ആരും ശ്രദ്ധിച്ചില്ല എന്ന് നേതാവ് പ്പോള്‍ ഭക്ഷിക്കാം '!
സ്വയം വിശ്വസിച്ചു. വിവര്‍ത്തകന്‍ ഇത് വായിച്ച ശേഷം
ചിന്തിച്ചു 44 ക�ോടി ദൈവങ്ങളുള്ളത്
ഇതിനിടയില്‍ ഹമൂസ ആശ്രമത്തിലെ മറ്റൊരു
നന്നായി, ഇല്ലെങ്കില്‍ മനുഷ്യന്റെ
പ്രസ്താവന ശ്രദ്ധേയമായി. നിലത്ത് വീണ
അന്നം മുട്ടിപ്പോയേനെ!!!
മുരിങ്ങാക്ക എന്ത് ചെയ്യണമെന്ന് ച�ോദിച്ചവര്‍ക്ക്
മറുപടിയായി 'അത് ഞങ്ങളുടെ ആശ്രമത്തിലേക്ക്
ക�ൊണ്ട് വരൂ, ഞങ്ങള്‍ പരിപാലിച്ച് ക�ൊള്ളാം

38
39
s]m¶m\n .Fw.C.Fkv tImtfPv
"" ധിഷണതന്‍
രഥ വേഗത്തില്‍
കുതിക്കും
മനുഷ്യനെ
""
പശുവും പ�ോത്തും
ച�ൊല്ലി തളയ്ക്കല്ലേ
വിരുദ്ധരേ....

40
ഡ�ോ : ബ്രിജേഷ് വി കെ
ജിയ�ോളജി

ര ണ്ടായിരത്തിനാലാമാണ്ട് ശാസ്ത്രാവബ�ോധവര്‍ഷമായി ആചരിച്ച ഒരു


രാജ്യമാണ് ഇന്ത്യയെന്നു പറഞ്ഞാല്‍ നമുക്ക് വിശ്വസിക്കാന്‍ അല്‍പ്പം
പ്രയാസമുണ്ടായേക്കും. കാരണം 2014 ആയപ്പോഴേക്കും ഗണപതിയുടെ
തല പ്ലാസ്റ്റിക്ക് സര്‍ജറിയുടെ ആദ്യത്തെ ഉദാഹരണമാണെന്ന് ഇന്ത്യന്‍
സയന്‍സ് ക�ോണ്‍ഗ്രസ്സില്‍ പ്രസംഗിക്കുന്നിടത്തേക്ക് കാര്യങ്ങള്‍
പുര�ോഗമിച്ചിരുന്നു. ഇന്നത്തെ സ്ഥിതി അതിലും പരിതാപകരമാണ്.

41
s]m¶m\n .Fw.C.Fkv tImtfPv
പശു എന്ന മൃഗത്തിനു ചുറ്റും ക്കാണുന്ന ഒരു ജനസമൂഹ വിഭാഗവും തങ്ങളുടെ വിശ്വാസ
ഇല്ലാത്ത ഒരു വിശുദ്ധ ത്തെ, പുരാണങ്ങളുടെ കാല പ്രമാണങ്ങളെ മുറുകെ
പരിവേഷം ചാര്‍ത്തി, അത് ത്തേയ്ക്ക് തിരിച്ചാനയിക്കുന്നത് പിടിക്കുകയും അതിനുവേണ്ടി
തങ്ങള്‍ക്കിഷ്ടമില്ലാത്ത, വെറുതെയല്ല എന്നും അത് ജീവന്‍ പ�ോലും കളയുകയെന്ന
ദരിദ്രരില്‍ ദരിദ്രരായ അധികാരത്തിന്റെ ഫാസിസ്റ്റ് മൗഢ്യത്തിന് തയ്യാറാവുകയും
ജനവിഭാഗങ്ങളെ മര്‍ദ്ദിക്കാനും രീതികളുടെ മുന്‍കൂട്ടി നിശ്ചയി ചെയ്യുമ്പോള്‍
ക�ൊന്നൊടുക്കുവാനും ഉള്ള ച്ചുറപ്പിച്ച പദ്ധതിപ്രകാരമുള്ള അധികാരത്തിന്റെ
ലൈസന്‍സായി ഒരു കൂട്ടം കണക്ക് കൂട്ടലുകള്‍ അജണ്ടകള്‍
ക്രിമിനലുകള്‍ മാറ്റിയെടുത്തി അനുസരിച്ചാണെന്നും മനസ്സി നടപ്പിലാക്കാനുള്ള അരങ്ങ്
രിക്കുന്നു. ഭരണ രംഗത്തു ലാക്കുന്നതില്‍ നാം പരാജയ അനായാസം ഒരുങ്ങുകയായി!
ണ്ടായ ഈ മലക്കം മറിച്ചില്‍, പ്പെടുമ്പോള്‍ വിജയിക്കുന്നത് പിന്നെ ചെയ്യേണ്ടത് ഈ
ശാസ്ത്ര പുര�ോഗതിയില്‍ ഇന്ത്യ 'ഇരുട്ടിന്റെ ശക്തികളും ' മുറിവുകളില്‍
കൈവരിച്ച നേട്ടങ്ങളെ എത്ര അവരുടെ ഉപ്പുതേയ്ക്കുകയെന്ന തുടര്‍
വേഗത്തിലാണ് പരമാധികാരവുമാണെന്ന് കലാപരിപാടിയാണ്.
' ഇരുണ്ട കാലഘട്ട 'ത്തെ പറയാതെ വയ്യ. മതവും രാഷ്ട്രീയവും
ഓര്‍മിപ്പിക്കുന്ന രീതിയില്‍ ജനങ്ങളിലെ ശാസ്ത്രബ�ോധം രണ്ടല്ലാത്ത, ജനങ്ങളെ
പുറക�ോട്ടടിക്കുന്നത് എന്ന് (Scientific Temper) തമ്മില്‍ അകറ്റാന്‍ മാത്രം
അതുപയ�ോഗിക്കുന്ന,
നേതാക്കളുടെ ചെയ്തികളും
കൂടെയാകുമ്പോള്‍ രാജ്യം
നിന്നു കത്തും. അപ്പോള്‍,
പുരാണങ്ങളുടെ കാലത്തേയ്ക്ക് തിരിച്ചാനയിക്കുന്നത് പുരകത്തുമ്പോള്‍
വെറുതെയല്ല എന്നും അത് അധികാരത്തിന്റെ ഫാസിസ്റ്റ് വാഴവെട്ടുകയെന്നത് തങ്ങളുടെ
അവകാശമാണെന്ന്
രീതികളുടെ മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച പദ്ധതിപ്രകാരമുള്ള ധരിച്ചവരായ ക�ോര്‍പ്പറേറ്റ്
കണക്ക് കൂട്ടലുകള്‍ക്ക് അനുസരിച്ചാണെന്നും ദൈവങ്ങള്‍ തങ്ങളുടെ പണി
വെടിപ്പായി ചെയ്യുകയും
മനസ്സിലാക്കുന്നതില്‍ നാം പരാജയപ്പെടുമ്പോള്‍ ചെയ്യും.
വിജയിക്കുന്നത് 'ഇരുട്ടിന്റെ ശക്തികളും ' അവരുടെ
മതേതരത്വവും
പരമാധികാരവുമാണെന്ന് പറയാതെ വയ്യ. ജനാധിപത്യവും
ഉയര്‍ത്തിപ്പിടിക്കുന്ന ഒരു
ഭരണഘടനയുള്ള ഇന്ത്യ
പ�ോല�ൊരു രാജ്യത്ത്
ജനങ്ങളില്‍ ആവശ്യം
ചിന്തിക്കുന്നവര്‍ക്ക് അതീവ നശിപ്പിക്കുവാനുള്ള ഏറ്റവും വേണ്ടുന്ന ശാസ്ത്രബ�ോധത്തെ
ഭീതിയുളവാക്കുന്ന ഒരു ലളിതമായ വഴിയാണ് ഇല്ലായ്മ ചെയ്യുവാനുള്ള
കാര്യമാണ്. ശാസ്ത്രത്തിന്റെ വിശ്വാസങ്ങളുടെ ശ്രമങ്ങളുടെ ഒരു വലിയ
നന്മകളെ നിത്യജീവിതത്തില്‍ പ്രോത്സാഹന പ്രക്രിയകള്‍. പട്ടിക തന്നെ നമുക്ക് ഇക്കഴി
വലിയ ത�ോതില്‍ ഈവഴി ലഭ്യമാകുന്ന മറ്റൊരു ഞ്ഞ വര്‍ഷങ്ങളിലെ
ഉപയ�ോഗിക്കുന്ന, അതിന്റെ ഉപ�ോത്പന്നമാണ് സംഭവങ്ങളിലൂടെ കണ്ണോടി
പുര�ോഗതിയെ വലിയ സമൂഹത്തിനെ ച്ചാല്‍ കാണാന്‍ കഴിയും.
അഭിമാനത്തോടെ ന�ോക്കി ചിന്നഭിന്നമാകല്‍. ഓര�ോ അന്ധവിശ്വാസത്തിന്റെ

42
43
s]m¶m\n .Fw.C.Fkv tImtfPv
നിര്‍മ്മാര്‍ജ്ജനത്തിനായി സംസ്ഥാനത്തുനിന്നാണ്.
സ്വന്തം ജീവിതം മുഴുവനായി സമര്‍പ്പിച്ച അവിടെ ഒരാള്‍ക്ക്
ശ്രീ.നരേന്ദ്ര ധാബ�ോല്‍ക്കര്‍; രാഷ്ട്രീയ പ്രവര്‍ത്തനം സ്വപ്നത്തില്‍ ശിവ ഭഗവാന്റെ
ഇടതുപക്ഷത്തായതിനാല്‍ ജീവനെടുക്കപ്പെട്ട ശ്രീ. ഗ�ോവിന്ദ് ദര്‍ശനമുണ്ടാവുന്നു !
പന്‍സാരെ; വിശ്വാസ പ്രമാണങ്ങളെ തുറന്നെതിര്‍ക്കാന്‍ വീടിനടുത്തുകൂടെ പ�ോകുന്ന
ധൈര്യം കാണിക്കുക വഴി ഹിന്ദുത്വ തീവ്രവാദികള്‍ ക�ൊന്നു ദേശീയ പാതക്കടിയില്‍ ഒരു
തള്ളിയ വൈസ് ചാന്‍സലര്‍ കൂടിയായിരുന്ന ശിവ ലിംഗം മറഞ്ഞു
പ്രൊഫ. എം.എം. കല്‍ബുര്‍ഗി; നമുക്ക് വളരെയടുത്ത് കിടപ്പുണ്ട്., അത്
ക�ോയമ്പത്തൂരില്‍, യുക്തിവാദം ജീവിതത്തില്‍ പകര്‍ത്താന്‍ പുറത്തെടുത്ത് യതാവിധി
ശ്രമിച്ചുവെന്ന 'കുറ്റം' ആര�ോപിച്ച് ഇസ്ലാമിക തീവ്രവാദികള്‍ പൂജിക്കണം എന്ന്. പിറ്റേന്ന്
ക�ൊന്നു തള്ളിയ ഫാറൂക്ക് ,ഹിന്ദുത്വ ഫാസിസത്തിനെതിരെ നേരം വെളുത്തതും കക്ഷി
നിരന്തരം പ്രതികരിച്ചുക�ൊണ്ടിരുന്ന സാമൂഹ്യ മറ്റൊന്നും ആല�ോചിച്ചില്ല
പ്രവര്‍ത്തകയും ജേര്‍ണലിസ്റ്റുമായ ഗൗരി ലങ്കേഷ് യന്ത്രസഹായത്താല്‍ റ�ോഡ്
ഇങ്ങനെ പട്ടിക നീളുകയാണ് .തങ്ങളുടെ വെട്ടിക്കീറി പരിശ�ോധിച്ചു !
ഇഷ്ടങ്ങള്‍ക്ക് എതിരാണെന്ന് കാണുന്നവരെ ഇല്ലായ്മ വലിയ കുഴികള്‍
ചെയ്യാന്‍, ഏത് വിശ്വാസസംഹിതയെയും കൂട്ടുപിടിക്കാനും ഉണ്ടായതിനപ്പുറം മറ്റൊന്നും
പിന്നീട് അത് അധികാരത്തിലേയ്ക്കുള്ള സംഭവിച്ചില്ല. ഇതില്‍
കുറുക്കുവഴിയാക്കാനും വളരെ വേഗം സാധിക്കുന്ന ഒരു ആകെക്കൂടി പ്രതീക്ഷ
ഭൂവിഭാഗമായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നത് നല്‍കുന്ന ഒരു വാര്‍ത്ത, ഈ
ഒരുപാട് ചിന്തയ്ക്ക് വിഷയീഭവിക്കേണ്ടതാണ്. വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍
നിര്‍ഭാഗ്യവശാല്‍ അങ്ങിനെ സംഭവിക്കുന്നില്ല എന്നു മാത്രം. അവിടത്തെ പ�ോലീസ്
തയ്യാറായി എന്നതാണ്.
ഇങ്ങനെ വിശ്വാസവുമായി ബന്ധപ്പെട്ട് വളരെ രസകരമായി 'ദി ഹിന്ദു ' പത്രം റിപ്പോര്‍ട്ട്
ത്തോന്നിയ രണ്ട് പത്ര ചെയ്ത രണ്ടാമത്തെ വാര്‍ത്ത
വാര്‍ത്തകളാണ് ഇനി പറയുന്നത്. ആദ്യത്തേത് തെലങ്കാന പാക്കിസ്ഥാനില്‍ നിന്നാണ്.
ഇക്കഴിഞ്ഞ പെരുന്നാളി
ന�ോടനുബന്ധിച്ച് ഒരു
പള്ളിയില്‍ നിന്നും കുറച്ച്
പണം മ�ോഷ്ടിച്ച ഒരു കള്ളന്‍
അവിടെ എഴുതി വെച്ചത്
' ഇത് ഞാനും ദൈവവും
തമ്മിലുള്ള ഇടപാടാണ്.
അത്രയ്ക്ക് അത്യാവശ്യമായതു
ക�ൊണ്ടാണ്.
ദൈവത്തിനറിയാം '
എന്നാണ്. ഇത്
വായിച്ചപ്പോള്‍ ത�ോന്നിയത്,
ഇയാളല്ലേ യഥാര്‍ത്ഥ
വിശ്വാസി ? എല്ലാ മതങ്ങളും
ദൈവങ്ങളും മനുഷ്യന്റെ
കഷ്ടപ്പാടുകള്‍ തീര്‍ക്കാനല്ലേ
പ്രവര്‍ത്തിക്കുന്നത് ?
ഉത്തരം ലളിതമല്ല!

44
45
s]m¶m\n .Fw.C.Fkv tImtfPv
കെ പി അന്‍വര്‍
ബി ക�ോം

ഗാന്ധിജി മുതൽ
ആരെന്നു വരെ ഇനിയും
പറയുവാനാകുന്നില്ല
രാജ്യ സ്നേഹികളുടെ
വെടിയുണ്ടകളാൽ
മനുഷ്യ സ്നേഹികൾ
മരിച്ചു വീഴുകയാണ്
മരണത്തിലേക്കല്ല
നമ്മുടെ ഹൃദയത്തിലേക്ക്‌...
ധബ�ോൾക്കർ, പന്‍സാരെ ,
ജുനൈദ്, ഗൗരി ലങ്കേഷ്...
മരണത്തിനു ശേഷം
വീണ്ടും ജനിച്ചവർ...

മണ്ണിനും
കാലിനും
ഇടയിൽ വന്ന
സദാചാരൻ
മണ്ണിനെ ചുംബിക്കുന്നതിൽ
നിന്നും
കാലിനെ
വിലക്കിയവൻ.

46
മഴയ�ോടാണ് പ്രണയം...
ഉരുകിതീരുന്നതിനേക്കാൾ എനിക്ക് ഇഷ്ടം ...
നിന്നോട�ൊപ്പം തണുത്തിരിക്കാനാണ്....

ശുദ്ധീകരണത്തിന്റെ
പേരുപറഞ്ഞ്
ചങ്ങല
അതിന്റെ കണ്ണികളെ
പുറത്താക്കരുതായിരുന്നു

പലപ്പോഴും
നിശബ്ദത
വിളിച്ചു വരുത്തുന്ന
വിരുന്നുകാരിയാണ്
നിര�ോധനം

47
s]m¶m\n .Fw.C.Fkv tImtfPv
"" വള്ളവും
വെള്ളവും
ഞാനും
നിങ്ങളും
കെമിക്കലാണ്
""

48
ജിബിന്‍ഷ എം
ഫിസിക്സ്

അമിതമായാല്‍
മാത്രമേ
അമൃത്
വിഷമാകൂ
ഇ ന്നത്തെ സമൂഹത്തില്‍ കണ്ടുവരുന്ന വളരെ രസകരമായ മറ്റൊരു
ഭീതിയാണ് Chemophobia അഥവാ രാസ വസ്തുക്കള�ോടുള്ള ഭയം.
ഈ സാധനം ഉപയ�ോഗിക്കരുത്, അത് രാസവസ്തു ( Chemical )
ആണെന്ന് പറയുന്നതിലെ വിഡ്ഢിത്തമ�ൊന്ന് ആല�ോചിച്ച് ന�ോക്കൂ.
ശാസ്ത്രീയ അവബ�ോധമുള്ള ഒരാള്‍ ആദ്യം തിരിച്ചറിയേണ്ട
വസ്തുതയെന്തെന്ന് വെച്ചാല്‍ രാസവസ്തുവാല്‍ നിര്‍മ്മിതമല്ലാത്ത ഒന്നും ഈ
ല�ോകത്ത് നിലനില്‍ക്കുന്നില്ലയെന്നതാണ് (എല്ലാത്തിനും അതിന്റെതായ
രാസഘടനയുണ്ട് ). ആദിയിലുണ്ടായ ഏകക�ോശ ജീവിമുതല്‍ രാസവസ്തുക്ക
ളെ പേടിക്കുന്ന നമ്മള്‍ (നമ്മുടെ ഓര�ോ ക�ോശങ്ങള്‍) വരെ രാസവസ്തുക്കളു
ടെ കൂടിചേരലുകളുടെ ഫലമായി ഉണ്ടായതാണ്. ചുരുക്കി പറഞ്ഞാല്‍
'സര്‍വ്വം രാസമയം '

49
s]m¶m\n .Fw.C.Fkv tImtfPv
എല്ലാം രാസവസ്തുക്കളാല്‍ രാസവസ്തുക്കളെന്നു വിശേഷി
നിര്‍മ്മിതമായ�ൊരു ല�ോകത്ത് പ്പിക്കപ്പെടുന്ന വസ്തുക്കളിലുള്ള
നമ്മള്‍ രാസവസ്തുക്കളെ തിന്റെ പതിന്മടങ്ങ് ശക്തരായ
പേടിച്ച് ജീവിക്കുന്നത് 'കാര്‍സിന�ോജനുകള്‍ '
ബുദ്ധിഹീനമെന്ന് പ്രകൃതിയില്‍ തന്നെയുണ്ട്
വിശേഷിപ്പിക്കാതിരിക്കാന്‍ (സൂര്യപ്രകാശത്തിലെ
വയ്യ. ഇത്തരത്തില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍
പ്രകൃതിദത്തമായതെല്ലാം മുതല്‍ നമ്മുടെ ശരീരത്തിലെ
വിശിഷ്ടവും ശുദ്ധവുമാണെന്നും ഓങ്കോ ജീനുകള്‍ വരെ). രാസം /ജൈവം /
അല്ലാത്തവ ഹാനികരവും ചുരുക്കത്തില്‍ പ്രകൃതിദത്തം
വര്‍ജ്ജ്യവുമാണെന്ന രാസവസ്തുക്കളുടെ
തെറ്റിധാരണ (Naurtalistic ഉപയ�ോഗമല്ല കാന്‍സറിന്
എന്നെല്ലാം
Fallacy) യെ മുതലെടുത്ത് മുഖ്യഹേതു. വേര്‍തിരിക്കുന്ന
ഇന്ന് ബഹുരാഷ്ട്ര കുത്തകകളെ രാസവസ്തുക്കള�ോടുള്ള വസ്തുക്കളല്ല അവയുടെ
ല്ലാം തങ്ങളുടെ ഉത്പന്നങ്ങളെ അനാവശ്യ ഭയമാണ്
100% ' പ്രകൃതിദത്തമായ ' കീടനാശിനികളുടെ അളവാണ് യഥാര്‍ത്ഥ
എന്ന ലേബലിലാണ് ഉപയ�ോഗത്തിന് എതിരെ പ്രശ്നക്കാര്‍. മരച്ചീനിയില്‍
വിപണിയിലെത്തിക്കുന്നത്. മുറവിളി കൂട്ടാനും
രാസവസ്തുക്കളെന്ന് മുദ്ര ജൈവകൃഷിക്ക് മുന്‍ഗണന
ചെറിയ ത�ോതില്‍
കുത്തപ്പെട്ട വസ്തുക്കള�ോടുള്ള കല്‍പ്പിക്കാനും ജനങ്ങളെ കാണപ്പെടുന്ന
ഭയം മനുഷ്യജീവനെ തന്നെ പ്രേരിപ്പിക്കുന്നതു. എന്നാല്‍ പ�ൊട്ടാസ്യം സയനൈഡ്
നശിപ്പിക്കാനുതകുന്നതാണ്. കൃഷിയില്‍ ഉപയ�ോഗിക്കുന്ന
രാസവസ്തുക്കളാല്‍ നിര്‍മ്മിത കീടനാശിനികള�ൊന്നും നിരുപദ്രവകാരിയാണെ
മായ അല�ോപ്പതി മരുന്നുകള്‍ അവയുടെ മാതൃരൂപത്തിലുള്ള ന്നതും ഈ കാരണം
പാര്‍ശ്വഫലങ്ങള്‍ തല്ല. ലക്ഷകണക്കിന് മാത്ര ക�ൊണ്ടാണ്. Dose
ഉണ്ടാക്കുമെന്ന് ഭയപ്പെട്ട് കപട നേര്‍പ്പിച്ചാണ് നാം
വൈദ്യചികിത്സകളെ ഉപയ�ോഗിക്കുന്ന Makes Poison എന്ന
സമീപിക്കുന്ന അജ്ഞരായ രീതിയിലുള്ള സത്യം ശാസ്ത്രീയാവബ�ോ
സമൂഹം അവര്‍ സ്വന്തം കീടനാശിനികള്‍ നിര്‍മ്മിച്ചി
ജീവന്‍ രിക്കുന്നതെന്നും അതിന്റെ
ധമില്ലാത്തതിനാല്‍
പണയപ്പെടുത്തിയാണ് ശാസ്ത്രീയമായ ഉപയ�ോഗം തിരിച്ചറിയപ്പെടാതെ
കളിക്കുന്നതെന്നും നമുക്ക് ദ�ോഷകരമായി പ�ോവുന്നു.
ഫലപ്രാപ്തിയുള്ള ഏത�ൊരു തീരില്ലെന്നുമുള്ളതാണ്
മരുന്നിനും പാര്‍ശ്വഫലങ്ങളും യാഥാര്‍ത്ഥ്യം. രാസം /
സാധാരണയാണെന്നും ജൈവം /പ്രകൃതിദത്തം
തിരിച്ചറിയുന്നില്ല. എന്നെല്ലാം വേര്‍തിരിക്കുന്ന
വസ്തുക്കളല്ല അവയുടെ
രാസവസ്തുക്കളുടെ ഉപയ�ോഗം
അളവാണ് യഥാര്‍ത്ഥ
കാന്‍സറിന്
പ്രശ്നക്കാര്‍. മരച്ചീനിയില്‍
കാരണമാകുമെന്ന ധാരണയും
ചെറിയ ത�ോതില്‍
കീമ�ോഫ�ോബിയക്ക്
കാണപ്പെടുന്ന പ�ൊട്ടാസ്യം
വഴിയ�ൊരുക്കുന്നു.
സയനൈഡ്
സത്യത്തില്‍

50
നിരുപദ്രവകാരിയാണെന്നതും ഈ
കാരണം ക�ൊണ്ടാണ്. Dose Makes
Poison എന്ന സത്യം ശാസ്ത്രീയാവ
ബ�ോധമില്ലാത്തതിനാല്‍ തിരിച്ചറിയ
പ്പെടാതെ പ�ോവുന്നു.

അന്തരീക്ഷത്തില്‍ നമ്മുടെ
നിലനില്‍പ്പിന് അത്യന്താപേക്ഷിക
മായ ഓക്സിജന്റെ ത�ോത് കൂടിയാല്‍
മനുഷ്യവര്‍ഗ്ഗം മ�ൊത്തം ഒറ്റയടിക്ക്
ഇല്ലാണ്ടാവുന്നതാണ് എന്ന് കരുതി
ഓക്സിജന്‍ വിഷമാണെന്ന്
പറഞ്ഞാല്‍ ആരെങ്കിലും
വിശ്വസിക്കുമ�ോ ?.
ഹൈപ്പോകലേമിയ, ഛര്‍ദ്ദി, മയക്കം,
സന്ധിവേദന, ക�ോമ ഇവയ്ക്ക് കാരണ
മാകാന്‍ കഴിയുന്ന രണ്ട്
'ഭീകരവസ്തുക്കളെ ' കൂടെ പരിചയപ്പെ
ടേണ്ടിയിരിക്കുന്നു. ആദ്യത്തേത് പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ സന്ദേശങ്ങള്‍ ജനങ്ങളെ
വെള്ളമാണെങ്കില്‍ രണ്ടാമത്തേത് പരിഭ്രാന്തരാക്കുകയും ശാസ്ത്രത്തിന്റെ
വിറ്റമിന്‍ A യാണെന്നതാണ് നിരാകരണത്തിന് കാരണമാവുകയും ചെയ്യുന്നു.
നഗ്നസത്യം. എന്നുവെച്ച് ഇവയെല്ലാം സമൂഹത്തിന്റെ ആതുരരംഗത്തെ ഉയര്‍ച്ചയുടേയും
വിഷമാണ്, ശരീരത്തിന് കേടാണ് വികസനത്തിന്റെയും മുഖമുദ്രയായി സാധാരണക്കാര്‍
എന്ന് പറഞ്ഞ് എഴുതി കരുതപ്പെടുന്ന പല പ്രമുഖ ആര�ോഗ്യമാസികകളും
തള്ളാറില്ലല്ലോ. 'അധികമായാല്‍ കൂടുതലായി വിറ്റൊഴിയുന്നതിന് വേണ്ടി പൈങ്കിളിമാസിക
മാത്രമേ അമൃതവും വിഷമാവുകയുള്ളൂ'. കളേക്കാള്‍ താഴ്ന്ന നിലവാരത്തിലാണ് അച്ചടിച്ചു വരുന്നത്.
മേല്‍പറഞ്ഞിട്ടുള്ളവയെല്ലാം തന്നെ ജനങ്ങള്‍ക്കിടയില്‍ ശാസ്ത്രബ�ോധം വളര്‍ത്തേണ്ട
ജനങ്ങളുടെ തെറ്റിധാരണ മൂലം മാധ്യമങ്ങള്‍ തന്നെ അന്ധവിശ്വാസങ്ങളെയും മറ്റും പാലൂട്ടി
പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടി വന്നിട്ടുള്ള വളര്‍ത്തുന്നതായാണ് കാണപ്പെടുന്നത്.
വയാണ് യഥാര്‍ത്ഥത്തില്‍ നിരുപദ്രവ സമൂഹമാധ്യമങ്ങളിലെ സന്ദേശങ്ങളായും ആര�ോഗ്യമാസി
കാരികളായിട്ട് കൂടി അവയുടെ മേല്‍ കകളിലെ വിവരണങ്ങളായും ജനശ്രദ്ധ പിടിച്ചുപറ്റിയ
ദൂഷ്യഫലങ്ങള്‍ അടിച്ചാര�ോപിക്കുക വ്യാജചികിത്സകള്‍ പ�ോലുള്ള - ശാസ്ത്രത്തിന്റെ
യാണുണ്ടായിട്ടുള്ളത്. പ�ൊറ�ോട്ടാ നിരാകരണത്തിന്റെ ഉദാത്ത മാതൃകകള്‍ - മനുഷ്യന്റെ
ഭീതി, ചൈനീസ്‌കൃത്രിമമുട്ട ജീവനും ജീവിതവും വെച്ചാണ് പന്താടുന്നതെന്ന്
പ്രചരണം തുടങ്ങി അനേകം തിരിച്ചറിയാന്‍ ആര്‍ക്കും സാധിക്കാറില്ല. ആടിന്‍
കള്ളക്കഥകള്‍ ഭീതിവ്യാപാരികള്‍ ത�ോലിനുള്ളിലെ ഈ ചെന്നായ്ക്കളുടെ ത�ോല്
പടച്ചുവിട്ടിട്ടുണ്ട് . ഇത്തരം കീറിയെറിയാനുള്ള ശ്രമത്തിന്‍റെ ചെറുതുടക്കവും
കുപ്രചരണങ്ങള്‍ ജനങ്ങളിലെത്തിക്കു ഇവിടെ കുറിക്കട്ടെ.
ന്നതില്‍ മുഖ്യപങ്ക്
മാധ്യമങ്ങളുടേതാണ്.
സാമൂഹ്യമാധ്യമങ്ങളും
ആര�ോഗ്യമാസികകളും വഴി

51
s]m¶m\n .Fw.C.Fkv tImtfPv
"" ഭഗവതിയിപ്പോള്‍
പഴയത് പ�ോലെ
വിത്ത്‌വാരി
എറിയാറില്ല
പ്രതിര�ോധ
""
കുത്തിവെപ്പിന്റെ
കലികാലം

വരി കടപ്പാട് : കുരീപ്പുഴ ശ്രീകുമാര്‍

52
അഭിമുഖം

ഡ�ോ : ജിനേഷ് പി എസ് /


മാഗസിന്‍ സമിതി

53
s]m¶m\n .Fw.C.Fkv tImtfPv
ആ ര�ോഗ്യരംഗത്ത് ശാസ്ത്ര അവബ�ോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ
ഒരു സംഘം ഡ�ോക്ടർമാരുടെ ഓൺലൈൻ കൂട്ടായ്മയായ 'infoclinic' ന്റെ
സ്ഥാപക അഡ്മിന്മാരിൽ ഒരാളാണ് Dr ജിനേഷ് പി എസ് .വാക്‌സിനേഷനും അവയവ
ദാനത്തിനുമെതിരെ പ്രമുഖരുൾപെടേയുള്ളവർ രംഗത്തുവരികയും സാമൂഹ്യ മാധ്യമങ്ങൾ വഴി
വലിയ�ൊരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തപ്പോൾ അവയെ ചെറുത്തുക�ൊണ്ട്
ജനങ്ങളിലേക്ക് ശരിയുടെ വെളിച്ചമെത്തിക്കാൻ സജീവമായിരുന്നു ഇൻഫ�ോക്ലിനിക് .
ആര�ോഗ്യമേഖലയിലെ അശാസ്ത്രീയ പ്രവണതകളെയും കുപ്രചരണങ്ങളെയും കപട ചികിത്സക
ളെയും പുറം ല�ോകത്തെത്തിക്കുവാനും അത്തരക്കാരെ നിയമത്തിന്റെ മുന്നിൽ ക�ൊണ്ടുവരാനും
infoclinic നു സാധിച്ചു. ചുരുങ്ങിയ കാലയളവിൽ ആധുനികവൈദ്യശാസ്ത്രത്തെ ജനകീയമാ
ക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു . അതിൽ തന്റെതായ ലേഖനങ്ങൾ ക�ൊണ്ടും പ്രവർ
ത്തികൾ ക�ൊണ്ടും ശ്രദ്ധേയനായ ജിനേഷ് ps ക�ോട്ടയം ജില്ലയിലെ കിടങ്ങൂർ സ്വദേശിയാണ്.
ക�ോട്ടയം മെഡിക്കൽ ക�ോളേജിലെ forensic വിഭാഗം lecturer കൂടിയാണ് ഇദ്ദേഹം.
ആര�ോഗ്യരംഗത്തെ ചികിത്സാ ബ�ോധവൽക്കരണത്തിനു IMA യുടെ പ്രഥമ social media
അവാർഡ് നു Infoclinic അർഹമായിരുന്നു. ഡ�ോ ജിനേഷ് പി എസ് മായി മാഗസിന്‍ സമിതി
നടത്തിയ അഭിമുഖത്തിലൂടെ ...

info clinic എന്ന ആശയം ഡിഫ്തീരിയ, വില്ലന്‍ ചുമ നിരന്തരം വരുന്നു .


ഉടലെടുത്തതിന് പിന്നിലെ പ�ോലുള്ള അസുഖങ്ങള്‍. ഇവയെല്ലാം
സാഹചര്യം ഇതെല്ലാം വാക്സിന്‍ ക�ൊണ്ട് വരുന്നത് Social mediaയില്‍
എന്തായിരുന്നു ? തടയാവുന്ന അസുഖങ്ങളാണ്. സജീവമായ ഒരു വൈദ്യന്റെ
ഈ അസുഖങ്ങള്‍ മൂലം പേജില്‍ മാത്രമല്ല , മറിച്ച്
ഒരു 2016 കാലഘട്ടത്തില്‍ കേരളത്തില്‍ വീണ്ടും പ്രമുഖ പത്രങ്ങളുടെ
കേരളത്തിലെ ആര�ോഗ്യ മരണങ്ങളുണ്ടായത് മുന്‍പേജുകളിലും
മേഖലയില്‍ ശാസ്ത്രവിരുദ്ധ ആര�ോഗ്യമേഖലയിലെ അതുപ�ോലെ
മായ ഒത്തിരി സംഭവങ്ങള്‍ ഇടപെടല്‍ ശരിയായ എല്ലാവരും കാണുന്ന വളരെ
അരങ്ങേറി . ഡിഫ്തീരിയ ദിശയിലല്ല എന്നുള്ളതിന്റെ റേറ്റിംഗ് കൂടിയ ചാനലു
മൂലമുള്ള മരണങ്ങള്‍, തെളിവാണ് .2-ാമത് കളിലുമ�ൊക്കെയാണ്.
അവയവദാനം സമൂഹത്തില്‍ വളരെ അതിനാല്‍ സാധാരണ
സംബന്ധിച്ചുള്ള പ്രശസ്തരായ ശ്രീനിവാസനെ ജനങ്ങള്‍ വളരെയധികം
തെറ്റിധാരണകള്‍ പ�ോലുള്ള വ്യക്തികളില്‍ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്
പ�ോലുള്ള ഒരുപാട് നിന്നും മ�ോഡേണ്‍ അതിന്റെയെല്ലാം
സംഭവങ്ങള്‍ .കേരളത്തിലെ മെഡിസിനെ കുറിച്ചും , അനന്തരഫലമാണ് ഈ
ഏതാണ്ടൊരു 2000 ത്തിന്റെ അവയവദാനത്തെക്കുറിച്ചും ഡിഫ്തീരിയ മരണങ്ങള്‍.
ആദ്യം അല്ലെങ്കില്‍ 90 കളുടെ വാക്സിനേഷനെ കുറിച്ചും
അവസാനം നമ്മള്‍ വളരെ തെറ്റിദ്ധാരണാജനക ഡ�ോക്ടര്‍മാരെന്ന നിലയില്‍
വരുതിയില്‍ വരുത്തിയതാണ് മായ പ്രസ്താവനകള്‍

54
ജ�ോലി ഷനെതിരെയുള്ള അതുക�ൊണ്ടൊരു നേട്ടവുമില്ല
ചെയ്യുന്നതിന�ോട�ൊപ്പം പ്രചരണങ്ങളും ആര�ോഗ്യ അതേസമയം കാന്‍സര്‍ ഇല്ല
Social Media കളില�ൊക്കെ രംഗത്തെ അശാസ്ത്രീയമായ എന്ന് പറഞ്ഞാല്‍ , കാന്‍സറി
എഴുതുന്നവര്‍ കുറേ പ്രചരണങ്ങളും ചെറുത്ത് നെ കദളിപ്പഴം ക�ൊടുത്തു
പേരുണ്ടായിരുന്നു. ജനങ്ങളിലേക്ക് ചികിത്സിക്കാന്‍ കഴിയുമെന്ന്
മുകളില്‍ സൂചിപ്പിച്ച ശാസ്ത്രബ�ോധം പറഞ്ഞു കഴിഞ്ഞാല്‍ അത്
അനാര�ോഗ്യകരമായ ഇത്തരം എത്തിക്കാനുള്ള അയാള്‍ക്ക്‌ഒരു
പ്രവണതകള്‍ക്കെതിരെ ഒരു സംരംഭം. വരുമാനമാര്‍ഗ്ഗമാണ് . ആ
ബ�ോധപൂര്‍വ്വമായി ഒരു ടീം തെറ്റായ ധാരണ
ആയി എഴുതി കഴിഞ്ഞാല്‍ കാന്‍സര്‍ ആഗ�ോളകുത്ത വിശ്വസിക്കുന്ന ആളുകള്‍
കുറച്ചുകൂടെ ഗുണമുണ്ടാകുമല്ലോ. കകളുടെ ആസൂത്രണഫല അയാളുടെ പക്കല്‍ ചെല്ലുകയും
എന്ന ആ ചിന്തയുടെ ഒരു മായുണ്ടാക്കിയ ഒരു അങ്ങനെ ഒരു ബിസിനസ്
ബഹിര്‍സ്ഫുരണമാണ് ര�ോഗമാണെന്നും, പിന്നെ അവിടെ നടക്കുകയും ചെയ്യുന്നു
'ഇന്‍ഫോ ക്ലിനിക് ' എന്ന എയ്ഡ്സ് എന്ന . ഈ ബിസിനസ് ഫിസിക്സി
സംരംഭം. അത് 2016 ര�ോഗമില്ലെന്നും തുടങ്ങിയ നെയ�ോ കെമിസ്ട്രിയേയ�ോ
ഒക്ടോബര്‍ 11 ന് ഞങ്ങള്‍ 6 അസംബന്ധങ്ങള്‍ എതിര്‍ത്താല്‍ കിട്ടുകയില്ല .
പേര്‍ ചേര്‍ന്ന് ആദ്യത്തെ പ്രചരിപ്പിക്കുന്നവര്‍ക്കുള്ള സ്വയം പ്രഖ്യാപിതമായിട്ടുള്ള
ലേഖനം പ്രസിദ്ധീകരിച്ചു. മറുപടിയെന്താണ്? വൈദ്യന്‍ മാരെയും ഡ�ോക്ടര്‍
അവിടുന്ന് പിന്നെ പല മാരെയും നമ്മള്‍ പേടിക്കണ
മെഡിക്കല്‍ ക�ോളേജുകളിലെ ഫിസിക്സിലെ ന്യൂട്ടന്റെ മെന്നാണ് ഞാന്‍ പറയുന്നത് .
യായി വിവിധ മേഖലകളിലു തത്വങ്ങള്‍ തെറ്റാണെന്ന് കാന്‍സര്‍ എന്താണെന്ന്
ള്ളവരെ ഉള്‍പ്പെടുത്തി ഇപ്പോ കേരളത്തില്‍ ഒരാള്‍ അറിയുക പ�ോലുമില്ലാത്ത
26 പേര്‍ തികഞ്ഞു. വാക്സിനേ പറഞ്ഞാല്‍ അയാള്‍ക്ക് ഒരാളാണ് കാന്‍സറിനെ പറ്റി

55
s]m¶m\n .Fw.C.Fkv tImtfPv
ഗ�ോരഘ�ോരം ഇല്ല . അവര്‍ സയന്‍സിനെ ടെ ശാസ്ത്രീയാവബ�ോധം
പ്രസംഗിക്കുന്നത് . ശരീരത്തി വളച്ചൊടിക്കാന്‍ ശ്രമിക്കുന്നു, മെച്ചപ്പെടുത്താന്‍ ശാസ്ത്ര
ലെ ചില പ്രത്യേക ക�ോശങ്ങ അത് നമുക്ക് സാഹിത്യ പരിഷത്ത്
ളുടെയ�ോ കലകളുടെയ�ോ അംഗീകരിക്കാന്‍ സാധിക്കില്ല പ�ോലുള്ള സംഘടനകളിലൂടെ
അനിയന്ത്രിതമായ ബ�ോധപൂര്‍വ്വമായ ശ്രമങ്ങള്‍
വളര്‍ച്ചയാണ് കാന്‍സര്‍ . അശാസ്ത്രീയതകള്‍ ഉണ്ടായ സംസ്ഥാനവുമാണ്‌
അങ്ങനെ സ്കൂളില്‍ വളരെ പ്രചരിപ്പിക്കുന്നവര്‍ക്കൊ കേരളം . ഇന്ത്യയിലെ മറ്റു
അടിസ്ഥാനമായി നമ്മള്‍ ക്കെ ഒരുപാട് ഫാന്‍സ് സംസ്ഥാനങ്ങളെ വെച്ച്
മനസ്സിലാക്കുന്ന ഒരു കാര്യം കൂടി വരുന്നുണ്ട്. ന�ോക്കുകയാണെങ്കില്‍
ശരിയല്ല എന്ന് പറയുന്ന പ്രബുദ്ധകേരളമെന്ന് കേരളം 'സ്വര്‍ഗ്ഗ'മാണെന്ന്
ഒരാള�ോട് സംവദിക്കുന്നതില്‍ അറിയപ്പെടുന്ന നമ്മുടെ പറയേണ്ടിവരും . ആ
അര്‍ത്ഥമില്ല . ഇതുപ�ോലെ സമൂഹത്തില്‍ ഇത് ഒരു സ്വര്‍ഗ്ഗത്തില്‍ കട്ടുറുമ്പാവുകയാ
കാന്‍സര്‍ ഇല്ലെന്നും , ആശങ്കാജനകമായ ണ് ഇത്തരം തെറ്റിദ്ധാരണാ
ജനകമായ സന്ദേശങ്ങള്‍. ഒരു
അസുഖം വന്നാല്‍ എല്ലാവരു
ടെയും ചിന്താഗതി അസുഖം
വരാതിരുന്നെങ്കില്‍
എന്നാവും ,അപ്പോള്‍ ഇങ്ങനെ
ഒരു അസുഖം തന്നെ ഇല്ലെന്നു
പറയുന്ന ഒരാളുടെ
അടുത്തേക്ക്‌ചികിത്സിക്കാന്‍
പ�ോകാനുള്ള ഒരു മാനസികാ
വസ്ഥ ഉണ്ടാകും . ഇത്
മനുഷ്യരുടെ സ്വാഭാവികമായ
ഒരു ചിന്താഗതിയാണ് .
അങ്ങനെ അവിടുന്ന് കിട്ടുന്ന
ഒരു ഒറ്റമൂലിയും അത്
ഫലിച്ചവരുടെ കുറെ അനുഭവ
സാക്ഷ്യങ്ങളും ഉണ്ടാകും .
ശാസ്ത്രത്തില്‍ അനുഭവ
സാക്ഷ്യത്തിന്
പ്രസക്തിയില്ലെന്ന്
അറിയാമല്ലോ ? അങ്ങനെ ആ
ഒറ്റമൂലി കഴിച്ചു ഒന്ന് ശ്രമിച്ചു
ന�ോക്കാമെന്നും വിചാരിച്ച്
എയിഡ്സ് ഇല്ലെന്നും പ്രവണതയല്ലേ? മെഡിക്കല്‍ ക�ോളേജില്‍
അല്ലെങ്കില്‍ മരുന്ന് കമ്പനിക നവ�ോത്ഥാന മൂല്യങ്ങള്‍ പ�ോകണ്ടല്ലോ എന്നൊരു
ളുടെ കണ്ടു പിടുത്തമാണ് ഒത്തിരി ഉയര്‍ത്തിപ്പിടിക്കുക മന�ോഭാവം പ�ൊതുവേ ഉണ്ട് ,
ര�ോഗങ്ങള്‍ എന്നും പറയുന്നവ യും സമ്പൂര്‍ണ്ണ സാക്ഷരത പക്ഷെ അങ്ങനെ ഒരു
ര്‍ക്ക് അടിസ്ഥാന ശാസ്ത്രത്തെ നേടുകയും ചെയ്ത ഒരു സം അവസരത്തില്‍ കളയുന്നത്
കുറിച്ചും ശരീര ശാസ്ത്രത്തെ സ്ഥാനമാണ് കേരളം . അവരുടെ golden hours
കുറിച്ചും യാത�ൊരു ധാരണയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജനങ്ങളു ആണ് , അതായത് ര�ോഗിയെ

56
രക്ഷപ്പെടുത്താന്‍ സാധിക്കുന്ന ആശുപത്രികളിലേക്ക് ള്ള സാഹചര്യം ഉണ്ടാവണം.
അസുഖം കണ്ടുപിടിച്ച ഏറ്റവും ക�ൊണ്ടുവരുന്ന സ്ഥിതിവി അതിന് തര്‍ക്കമില്ല. പക്ഷേ
ആദ്യത്തെ മണിക്കൂറുകളും ശേഷം ഇപ്പോള്‍ കാണുന്നു പശു എന്ന് പറഞ്ഞൊരു
ദിവസങ്ങളുമാണ് . ആ ണ്ട്. ഇത് എത്രത്തോളം ജീവിക്ക് മാത്രം
വിലയേറിയ സമയം ഒറ്റമൂലി ആശങ്കാജനകമാണ്? ജീവിക്കാനുള്ള സാഹചര്യം
കളുടെ ഒക്കെ ഇടയില്‍ ഉണ്ടാവുകയും അത്
നഷ്ട്ടപ്പെടുത്തുമ്പോള്‍ ഈ പറഞ്ഞ ഹിന്ദുത്വത്തിന്റെ ഭാഗമായി
ആധുനിക വൈദ്യ പ�ോയന്റിനകത്ത് ഒരു വരികയും ചെയ്യുമ്പോള്‍
ശാസ്ത്രത്തിന�ോ , ശാസ്ത്രത്തിന�ോ രാഷ്ട്രീയമുണ്ട്. അതായത് എതിര്‍ക്കപ്പെടണം.
ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരു നമ്മളെ പൗരാണികതയിലേ മധ്യപ്രദേശ് സര്‍ക്കാര്‍
സാഹചര്യം ഉണ്ടാകും ആ ക്ക് അഭിരമിക്കുക എന്നുള്ള പറഞ്ഞപ�ോലെ ജ്യോതിഷം,
സാഹചര്യത്തിന്റെ ത�ൊരു പുതിയ സംഭവമല്ല. ആശുപത്രികളില്‍
ഉത്തരവാദിത്ത്വം അശാസ്ത്രീയ ഈ രാഷ്ട്രീയമെന്ന് പറയുന്നത് ക�ൊണ്ടുവരുമ്പോള്‍ അവിടെ
മായ ചിന്താഗതി പടരുന്ന ഭരണം പിടിക്കാന്‍ വേണ്ടി പറയുന്ന കാരണങ്ങള്‍
സമൂഹത്തിനാണ് . ആ 'ഹിന്ദുത്വം' എന്നുള്ള അജണ്ട പൗരാണികതയില്‍,
സമൂഹത്തിന് ചികിത്സ മുന്നോട്ട് വെക്കുന്ന ഹിന്ദുത്വത്തില്‍ ഇത�ൊക്കെ
വേണം . ആ ചികിത്സ രാഷ്ട്രീയമാണ്. ഹിന്ദുത്വമെന്ന ചെയ്തിട്ടുണ്ട് എന്നും
എന്നത് അറിവുകള്‍ അജണ്ട മുന്നോട്ട് സന്യാസിമാര്‍ക്ക് ഇത�ൊക്കെ
പകര്‍ന്നുക�ൊടുക്കുക വെക്കുമ്പോള്‍, ഈ ഹിന്ദുത്വ ചെയ്യാനറിയാമായിരുന്നു
എന്നാതാണ് .ഡ�ോക്ടര്‍മാരും അജണ്ടയില്‍ വിശ്വസിക്കുന്ന എന്നുമാണ് . Indirect
ഭരണകൂടവും സമൂഹത്തിന്റെ ആള്‍ക്കാര്‍ ആയിട്ട് അല്ലെങ്കില്‍ Direct
ഭാഗമായിട്ടുള്ള എല്ലാവരും വിശ്വസിക്കാനായിട്ട്, ആയിട്ട് അശാസ്ത്രീയതയെ
ശാസ്ത്രീയതക്കായി കൈ ഒരു ഇമേജ് വേണം. ആ ശാസ്ത്രവുമായി കൂട്ടിക്കുഴച്ച് ഒരു
ക�ോര്‍ക്കേണ്ടതുണ്ട് ഇമേജ് വളരെ പ്രത്യേക രീതിയില്‍ മിക്സ്
വലുതായിരിക്കണം . ആ ചെയ്തിട്ട് ജനങ്ങള്‍ക്ക് കുക്ക്
ശാസ്ത്രീയാവബ�ോധം അജണ്ടയുടെ ഭാഗമായിട്ടാണ് ചെയ്ത് ക�ൊടുക്കുകയാണ്
മൗലികകടമയായി ഗ�ോവധം നിര�ോധിക്കുന്നത് ഇവര്‍ ചെയ്യുന്നത് .അപ്പോള്‍
ഉള്‍ക്കൊള്ളുന്ന രാജ്യമാ പശു എന്ന് പറയുന്നത് ഒരു ജനങ്ങളത് വിശ്വസിക്കാന്‍
ണ് ഇന്ത്യ. ജ�ോതിഷ്യം ജീവിയാണ്. എല്ലാ ജീവിക്കും തയ്യാറാവേണ്ടി വരും. ഭരണം
പ�ോലുള്ള കാര്യങ്ങളെ നല്ല രീതിയില്‍ ജീവിക്കാനു പിടിക്കാന്‍ വേണ്ടി

ഫിസിക്സിലെ ന്യൂട്ടന്റെ തത്വങ്ങള്‍ തെറ്റാണെന്ന് കേരളത്തില്‍ ഒരാള്‍ പറഞ്ഞാല്‍


അയാള്‍ക്ക് അതുക�ൊണ്ടൊരു നേട്ടവുമില്ല അതേസമയം കാന്‍സര്‍ ഇല്ല എന്ന്
പറഞ്ഞാല്‍ , കാന്‍സറിനെ കദളിപ്പഴം ക�ൊടുത്തു ചികിത്സിക്കാന്‍ കഴിയുമെന്ന് പറഞ്ഞു
കഴിഞ്ഞാല്‍ അത് അയാള്‍ക്ക്‌ഒരു വരുമാനമാര്‍ഗ്ഗമാണ് . ആ തെറ്റായ ധാരണ
വിശ്വസിക്കുന്ന ആളുകള്‍ അയാളുടെ പക്കല്‍ ചെല്ലുകയും അങ്ങനെ ഒരു ബിസിനസ്
അവിടെ നടക്കുകയും ചെയ്യുന്നു . ഈ ബിസിനസ് ഫിസിക്സിനെയ�ോ കെമിസ്ട്രിയേയ�ോ
എതിര്‍ത്താല്‍ കിട്ടുകയില്ല

57
s]m¶m\n .Fw.C.Fkv tImtfPv
ഹിന്ദുക്കളെയെല്ലാം ഒരുമിച്ച് കഴിയില്ല . സ്ത്രീ അമ്മയാണ്
ക�ൊണ്ടുവരുന്ന രാഷ്ട്രീയമാണ് ദേവിയാണ് എന്ന്
അത് , ശാസ്ത്രീയമായ പറയുന്നവര്‍ തന്നെയാണ്
യാത�ൊരു Orientation സ്ത്രീകളെ മ�ോശമായി
നുമില്ലാതെ, രാഷ്ട്രീയത്തിന് കാണുന്നതും ,
വേണ്ടിമാത്രം, ഇതുപ�ോലെ പുരുഷനുണ്ടാവാന്‍ വേണ്ടി
കള്ളത്തരങ്ങള്‍ പുലര്‍ച്ചെ നാലുമണിക്ക്
പ്രചരിപ്പിക്കുന്നത്. പ�ോയി ലൈംഗിക ബന്ധത്തി
പ്രവീണ്‍ ത�ൊഗാഡിയ ല്‍ ഏര്‍പ്പെടണം എന്നൊക്കെ
പറഞ്ഞിരിക്കുന്നത് പറയുന്നത് . ഏത�ോ ഭസ്മം
ഏത�ോ മരുന്ന് കഴിച്ചാല്‍ കഴിച്ചു കഴിഞ്ഞാല്‍ ആണ്‍കുട്ടി
ആണ്‍കുട്ടികള്‍ ഉണ്ടാകും കള്‍ ഉണ്ടാകുമെന്നും വെളുത്ത
എന്നാണ് . ഒരു കുട്ടി കുട്ടികള്‍ ഉണ്ടാകാന്‍ ചില
ആണാണ�ോ പെണ്ണാണ�ോ പ്രത്യേക കാര്യങ്ങള്‍
എന്ന് മുന്‍കൂട്ടി ചെയ്യണം തുടങ്ങിയ വാദങ്ങ
നിശ്ചയിക്കുന്നത് ള�ൊക്കെ ആ വര്‍ഗ്ഗീയ
മണ്ടത്തരമാണ് . പുരുഷ രാഷ്ടീയത്തിന്റെ ഭാഗമാണ് .
ബീജത്തിലെ Y ഇങ്ങനെ അരാഷ്ട്രീയത
ക്രോമ�ോസ�ോം ആണ് കുട്ടി പ്രചരിപ്പിക്കുന്ന രാഷ്ട്രീയ
ആണാണ�ോ പെണ്ണാണ�ോ നേതാക്കള്‍ ഈ നാടിനു
എന്ന് തീരുമാനിക്കുന്നത് . ശാപമാണ് . സ്വന്തം അധികാ
അണ്ഡത്തിന്റെ X രത്തിനുവേണ്ടി തെറ്റിദ്ധാരണ
ക്രോമ�ോസ�ോം ആയിട്ട് പടര്‍ത്തുമ്പോള്‍ സമൂഹത്തി
സംയ�ോജിക്കുന്നത് Y ആണെ ന്റെ ഭാവി ഇരുളടഞ്ഞതാകും
ങ്കില്‍ കുട്ടി ആണ്‍കുട്ടിയും X അവിടെ പ്രതീക്ഷ സത്യം വ്യവസായവല്‍ക്കരിക്ക
ആണെങ്കില്‍ പെണ്‍കുട്ടിയും . പറഞ്ഞാല്‍ പ്പെട്ട ചികിത്സക്ക് താല്പര്യം
ഇതിന്റെ സാധ്യത അന്‍പതു നിങ്ങളെപ്പോലുള്ളവരാണ് ര�ോഗാണുസിദ്ധാന്തമായി
ശതമാനമാണ് , ആ 50 % രുന്നു എന്നൊരു
സാധ്യത വരുതാനായിട്ടു ര�ോഗങ്ങള്‍ക്ക് കാരണം വാദമുണ്ട്. താങ്കളുടെ
ഏത�ോ പ്രത്യേക സമയത്ത് ര�ോഗാണുക്കളാണെന്ന് അഭിപ്രായം ?
ലൈംഗിക ബന്ധത്തില്‍ ലൂയിസ് പാസ്റ്ററുടെ സിദ്ധാ
ഏര്‍പ്പെടണം എന്ന് ന്തം വന്ന സമയത്ത് ഞാന്‍ ആ രണ്ടാമത്തെ
പറയുന്നത് ശുദ്ധ അസംബന്ധ ക്ലോണ്‍ ബര്‍ണാണ്ട് എന്ന തിയറിയെ
മാണ് ഇത്തരം അസംബന്ധ ശാസ്ത്രജ്ഞന്‍ പറഞ്ഞു തള്ളിക്കളയുകയാണ്,
ങ്ങള്‍ക്കെല്ലാം മനുഷ്യന്റെ internal കാരണം അതിലെന്തെങ്കിലും
അടിസ്ഥാനമായി പറയുന്നത് iquillibrium ഇല്‍ ഒരു കഴമ്പുണ്ടായിരുന്നെങ്കില്‍
എല്ലാം പൗരാണികമായി ഉണ്ടാകുന്ന വ്യത്യാസമാ അത് നിലനിന്നിരുന്നേനെ.
എഴുതിവെച്ചിട്ടുള്ളതാണ് ണ് ര�ോഗങ്ങള്‍ക്ക് നമ്മളെപ്പോഴും പഠനങ്ങളെ
എന്നാതാണ് . സ്ത്രീകള്‍ കാരണം എന്ന് . ഇത് ആധാരമാക്കുക അതിനു
മ�ോശമാണെന്ന് പറയുന്നത് പല സംവാദങ്ങള്‍ക്കും യാത�ൊരു അടിസ്ഥാനവുമില്ലാ
ഒരു പ്രബുദ്ധ സമൂഹത്തിന് ഇടയാക്കി . പക്ഷെ ത്തത് ക�ൊണ്ടാണ്
ഒരിക്കലും ഉള്‍ക്കൊള്ളാന്‍ പഠനങ്ങളില്‍ തെളിയിക്കാന്‍
പറ്റാതെ പ�ോയത് . ഞാന്‍

58
കച്ചവടവത്കരിക്കപ്പെട്ട
മേഖലയാണ്
ആര�ോഗ്യമേഖലയും.
സാധാരണക്കാര്‍ക്ക് താങ്ങാന്‍
പറ്റാത്ത ചെലവുകള്‍, ചില
മരുന്നുകളുടെ വലിയ വില,
അതിന�ൊക്കെയുള്ള
പരിഹാരം ആധുനിക
ശാസ്ത്ര വിരുദ്ധതയല്ല.
അല്ലെങ്കില്‍ മ�ോഹനനെ
പ�ോലെയുള്ള കപട
ചികിത്സകരുടെ അടുത്ത്
പ�ോകുന്നതുമല്ല. പകരം
ആധുനികവൈദ്യശാസ്ത്രത്തിലു
ള്ള ഈ ചെലവ് കൂടിയ
മരുന്നുകള്‍
സാധാരണക്കാര്‍ക്ക്
പ്രാപ്തമാക്കുന്ന രീതിയില്‍
നിര്‍മ്മിക്കുകയാണ്. അത്
നിര്‍മ്മിക്കാന്‍ പറ്റുന്ന ഒരു
Model കേരളത്തില്‍ ഉണ്ട്.
KSDP വഴി മരുന്നുകള്‍
നിര്‍മ്മിച്ച് കുറഞ്ഞ വിലക്ക്
വിറ്റിട്ടുണ്ട്. ഇപ്പോഴും ആ
പറയുന്നു , വേറ�ൊരാള്‍ പറയുന്നു അല്ലെങ്കില്‍ പ്രധാനമന്ത്രി ശ്രമങ്ങള്‍
പറയുന്നു , അമേരിക്കന്‍ പ്രസിടണ്ട് പറയുന്നു നടന്നുക�ൊണ്ടിരിക്കുന്നു.
എന്നതിലുപരി ശാസ്ത്രീയ പഠനങ്ങളില്‍ വിശ്വസിക്കുക . ഈ പൂര്‍ണമായിട്ടിപ്പോള്‍ ഒരു
ല�ോകത്തിലുള്ള എല്ലാവരും 100 % സത്യസന്ധരാണെ Multinational Company
ന്നോ അല്ലങ്കില്‍ 100% Ideal ആയിട്ടുള്ള യ�ോട് കിടപിടിക്കാവുന്ന
ആള്‍ക്കാരാണെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല പക്ഷേ ഈ രീതിയില്‍ KSDP ഒന്നും
പഠനങ്ങള്‍ നടത്തുമ്പോള്‍ അതിലെ തെറ്റുകള്‍ കുറക്കാന്‍ വളര്‍ന്നിട്ടില്ല. പക്ഷേ
പലപ്പോഴും ബ�ോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാവും. ഒരാള്‍ സാധിക്കും 2008 - 2009
വിചാരിച്ചാല�ോ അല്ലെങ്കില്‍ ഒരു Group of ആളുകള്‍ മുന്‍പൊക്കെ ഇന്ത്യയില്‍
വിചാരിച്ചാല�ോ ഈ പഠനങ്ങളില്‍ കൃത്രിമത്വം നടത്താന്‍ വാക്സിനുകള്‍ വിതരണം
സാധിക്കില്ല. കാരണം ഈ meta analysis എന്ന് ചെയ്ത് ക�ൊണ്ടിരുന്നത്
പറയുന്നത് ഇത്രയധികം ആള്‍ക്കാരുടെ ഒരു Effort Multinational Company
കൂടിയാണ്. അതിനെ വിശ്വസിക്കുക. അതിനെ അവിശ്വ കള്‍ അല്ലായിരുന്നു സര്‍ക്കാര്‍
സിച്ച് കഴിഞ്ഞാല്‍ നമ്മള്‍ modern medicine മാത്രമല്ല നിര്‍മിക്കുകയായിരുന്നു. അത്
എല്ലാ സയന്‍സിനേയും അവിശ്വസിക്കേണ്ടിവരും. എല്ലാ വേണ്ടാ എന്ന് വെച്ച്
സയന്‍സിന്റെയും രീതി ഇത് തന്നെയാണ്. പണം Multinational Company
എന്നുള്ളത്, വേണെങ്കില്‍ separate ആയി കളെ സഹായിച്ചത്
പറയാവുന്നതാണ്. ഏത് മേഖലയും പ�ോലെ രാഷ്ട്രീയമാണ്. അതില്‍

59
s]m¶m\n .Fw.C.Fkv tImtfPv
പണത്തിന്റെ രാഷ്ട്രീയമുണ്ടാകാം ഇല്ലെന്ന് system ഒക്കെ തകരാറിലാവും, നമ്മുടെ
ഞാന്‍ പറയുന്നില്ല Intension വയറിന്റെ കപ്പാസിറ്റി നമുക്കും
എന്തുമായിക്കോട്ടേ അതിന് പകരം സര്‍ക്കാര്‍ അറിയുന്നതല്ലേ. Modern Medicine കള്‍
നിര്‍മിച്ച് സൗജന്യമായിട്ട് വിതരണം ചെയ്യാന്‍ ഒഴികെയുള്ള വിഭാഗങ്ങളില്‍
സാധിക്കുമെങ്കില്‍ ഈ പണം എന്നുള്ള പ്രശ്നം പൗരാണികതയുടെ പേരും പറഞ്ഞ്,
അവിടെ ഇല്ലാതാകും, ശെരിയല്ലേ? അതായത് പണ്ടൊരാള്‍ ഇങ്ങനെ
അപ്പോ അതിലേക്കായിരിക്കണം ശ്രദ്ധ. പറഞ്ഞു, അല്ലെങ്കില്‍ പണ്ട് ഒരു
മുനി ഇങ്ങനെ ചെയ്തു. മത ഗ്രന്ഥങ്ങളില്‍
വിരുദ്ധാഹാരം കഴിക്കുന്നതിലെ ഇങ്ങനെയ�ൊരു Statement വന്നു.
പ്രശ്നങ്ങളെ പറ്റി പ്രചരണം ഉണ്ടല്ലോ? ഉദാഹരണത്തിന് ഹിജാമ
രാത്രി തൈര് കഴിക്കാന്‍ പാടില്ല, പ�ോലെതന്നെ. അന്ന് അങ്ങനെ
ഇറച്ചിയും മീനും ഒരുമിച്ച് കഴിക്കാന്‍ പറഞ്ഞത�്കൊണ്ട് ഇന്ന് അത്
പാടില്ല എന്നൊക്കെ പറഞ്ഞ് ശെരിയാണെന്ന് പറയരുത്. അതിന്
കേള്‍ക്കുന്നുണ്ട്, അടിസ്ഥാനപരമായി പകരം ഇന്ന് പഠനം നടത്തുക. മീനും
ഇത്തരം ഭക്ഷണരീതികള്‍ ഇറച്ചിയും കഴിക്കുന്ന 1000 പേരെ
പ്രശ്നങ്ങളുണ്ടാക്കുമ�ോ? എടുക്കുക. അതില്‍ എത്രപേര്‍ ഈ
അങ്ങനെ കഴിക്കുന്നതില്‍ തെറ്റില്ല. കാരണം ക�ൊണ്ട് മരിച്ചു എന്നു ന�ോക്കുക.
ആഹാരങ്ങള്‍ കുറക്കാം എന്നല്ലാതെ വേറെ വളരെ Simple ആയി ചെയ്യാല്ലോ,
ഒന്നുമില്ല. ആര�ോഗ്യവാനായ ആള്‍ക്ക് മീനും പഠനം ആര്‍ക്കും എപ്പോഴും ചെയ്യാം.
ഇറച്ചിയും, തൈരും ഒക്കെ കഴിക്കാം. സര്‍ക്കാര്‍ അംഗീകൃത മേഖലകളില്‍
മാതൃഭൂമിയിലെ വിദ്യപേജില്‍ ഒരു ആര്‍ട്ടിക്കിള്‍ പഠനം നടത്താം.
വന്നിരുന്നു. മീനും നാരങ്ങാവെള്ളവും ഒരുമിച്ച്
മതവിശ്വാസത്തിനെതിരെ ശാസ്ത്രം
കഴിക്കരുത്, അങ്ങനെ കഴിച്ചാല്‍
പറയുമ്പോള്‍ അതിനെ ശക്തമായി
നാരങ്ങാവെള്ളത്തിലുള്ള വിറ്റാമിന്‍ സി യും
എതിര്‍ക്കുകയും അതിനെ ഇല്ലാതാ
മീനിലുള്ള ആര്‍സനിക് Compound ഉമായി
ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ്
ചേര്‍ന്ന് അതിലൂടെ അര്‍സനിക് വിഷബാധ
ഇന്നത്തെ ശാസ്ത്രബ�ോധം എന്ന്
വരും എന്ന് . ഇത് ഭൂമിവിദ്യയില്‍ പബ്ലിഷ്
പലപ്പോഴായി കാണുന്നു.
ചെയ്തതാണ്. ശുദ്ധവിവരക്കേടാണ്.
ഇതിന�ൊരുദാഹരണമല്ലേ നിങ്ങളുടെ
അങ്ങനെയെങ്കില്‍ ഞാന�ൊന്നും ഇപ്പോള്‍
ഹിജാമ പ�ോസ്റ്റിനെതിരെ മാസ്
ജീവിച്ചിരിക്കരുത്. ഞങ്ങളുടെ മെസ്സിലെ
റിപ്പോര്‍ട്ടിംഗ് വന്ന് അത് റിമൂവ്
ഭക്ഷണം ഇത�ൊക്കെതന്നെയാണ്.
ചെയ്യപ്പെട്ടത് ?
ശാസ്ത്രീയമായി ഇതില്‍ പണ്ടൊരു പഠനം
നടത്തിയിട്ടുണ്ട്. പഠനത്തില്‍ ഈ പറഞ്ഞ ഏത് മതത്തില്‍
പ�ോലെ Compound കള്‍ ഒക്കെ ഉണ്ട് എന്ന് വിശ്വസിക്കുന്നവരായാലും അവരുടെ
പറഞ്ഞിട്ടുണ്ട്, അല്ലാതെ ഇത് എത്ര അളവില്‍ ആര�ോഗ്യം മെച്ചപ്പെടുത്തുക എന്നതാണ്
കഴിച്ചാലും തമ്മില്‍ Reaction ഉണ്ടാവുന്നില്ല. ഇന്‍ഫോ ക്ലിനിക്കിന്റെ ലക്ഷ്യം.
വളരെ മൈന്യൂട്ട് ക്വാണ്ടിറ്റി അര്‍സനിക് ആര�ോഗ്യത്തിന്റെ പ്രശ്നം വരുമ്പോള്‍
ക�ോമ്പൗണ്ട്സാണ് മീനിലുള്ളത്. അത് ഒരു അതില്‍ ശാസ്ത്രീയം വേണം. പ്രവാചകന്‍
fatel dose ന്റെ അളവില്‍ എത്തണമെങ്കില്‍ പറഞ്ഞു എന്ന് പറഞ്ഞോ, കൃഷ്ണന്‍
ഒരുദിവസം ഏകദേശം 100 kg മീന്‍ പറഞ്ഞു എന്നോ, യേശുക്രിസ്തു പറഞ്ഞു
കഴിക്കേണ്ടിവരും. അതില്‍ ആര്‍സനിക്കിന്റെ എന്നോ വച്ച് ഒരു ചികിത്സാ രീതിയും
പ്രശ്നം മാത്രമല്ല 100 kg മീന്‍ കഴിച്ചാല്‍ നമ്മുടെ ശരിയാവുകയില്ല. ഒരു ചികിത്സ

60
ശരിയാവണമെങ്കില്‍ നമ്മള്‍
ഇത്രയും നേരം സംസാരിച്ചതു
പ�ോലുള്ള പഠനങ്ങളിലൂടെയും
ഞാനിപ്പോള്‍ ഫ്യൂരിഡാന്‍ എടുത്തു കഴിച്ചു എന്ന്
ഗവേഷണങ്ങളിലൂടെയും
വിചാരിക്കുക .
അതിലധികം
അപ്പോള്‍ എന്റെ രക്തത്തില്‍ ഫ്യൂരിഡാന്‍
അതിനെപറ്റിയുള്ള പ്രസിദ്ധീ
ഉണ്ടാകും ആ ഫ്യൂരിഡാന്‍ ഇവര്‍
കരണങ്ങളിലൂടെയും റാന്‍ഡ
വലിച്ചെടുക്കുന്നില്ലല്ലോ. അത�ൊക്കെ വളരെ
മൈസ്ഡ് കണ്ട്രോള്‍ ട്രയല്‍ ,
അശാസ്ത്രീയമാണ്.
മെറ്റാ അനാലിസിസ്
പണ്ടുകാലത്ത് രക്തം
അടക്കമുള്ള
വലിച്ചെടുത്താല്‍ പല അസുഖങ്ങളും മാറും
അറിവുകളിലൂടെയും അത്
എന്നൊരു ചിന്താഗതി ഉണ്ടായിരുന്നു. ബ്രിട്ടീഷ്
ശരിയാണെന്ന് തെളിയണം .
ഭരണകാലത്ത് ഭരണാധികാരികള്‍ വരെ
ഹിജാമ പ�ോലുള്ള മരണപ്പെട്ട സംഭവങ്ങളുണ്ട്.
ചികിത്സാ രീതി പൂര്‍ണമായും അതിനകത്ത് മതം കൂട്ടിക്കെട്ടാതിരിക്കുക.
തെറ്റാണ്, ശാസ്ത്രീയമല്ല. മതത്തിലും ശാസ്ത്രീയവബ�ോധം വേണം. എന്ന
ഹിജാമ ശാസ്ത്രീയമാണെന്ന് ഒരു കാഴ്ചപ്പാടുള്ള ആളാണ് ഞാന്‍. പക്ഷേ
തെളിയിച്ചാല്‍ നമ്മളീ മതവും ദൈവവുമായി
നിലപാടില്‍ നിന്നും പിന്മാറും. ശാസ്ത്രത്തിന് ഒരു പങ്കുമില്ല.
പക്ഷേ ശാസ്ത്രീയമായി
തെളിയിക്കപ്പെടുന്നില്ല.
ശാസ്ത്രീയമായി
തെളിയിക്കപ്പെടണമെങ്കില്‍
വ്യക്തമായ പഠനങ്ങളും
മെറ്റാ അനാലിസിസുകളും
തന്നെ വേണം.ഹിജാമയുടെ
അടിസ്ഥാനം എന്നത് തന്നെ
രക്തം വലിച്ചെടുത്ത്
കളഞ്ഞാല്‍ ഒത്തിരി
അസുഖങ്ങള്‍ മാറും
എന്നതാണ്. അശുദ്ധരക്തം
വലിച്ചെടുക്കുക എന്നാണ്
പറയുന്നത്. നമ്മള്‍ മനസ്സിലാ
ക്കിയിടത്തോളം
ധമനികളിലൂടെ ഒഴുകുന്നത്
ശുദ്ധരക്തവും സിരകളിലൂടെ
ഒഴുകുന്നത് അശുദ്ധരക്തവുമാ
ണെന്നാണ്. ഇവര്‍
ഇതില്‍ നിന്ന് ഏതാണ്
കുത്തിയെടുക്കുന്നത് എന്ന്
മനസ്സിലാക്കാന്‍ തന്നെ
ബുദ്ധിമുട്ടാണ്. പിന്നെ
രണ്ടാമത്തെ കാര്യം

61
s]m¶m\n .Fw.C.Fkv tImtfPv
കൃഷ്ണ ഒ ബി
ഫിസിക്സ്

s]®nc
വ ലിയ മഴകളും,
ചെറിയ മഴകളും,
ക�ൊണ്ടുവരുന്നത് നീയാണ്,
ചിലപ്പോഴ�ൊക്കെ,
കടുത്ത ഉപ്പുരസമുള്ള നിന്റെ മഴ,
ഞാനും നനഞ്ഞിട്ടുണ്ട്
വലിയ പുതുമയ�ൊന്നും ത�ോന്നാത്ത
അന്നും ഇന്നും ഒരുപ�ോലെ
പെയ്തു ത�ോരുന്ന മഴ !
ഒരു പക്ഷേ,
അടുപ്പു കല്ലുകളും,
വിഴുപ്പു തുണികളും,
എന്നും നിന്റെ മഴ നനയുന്നുണ്ടാവും,
എല്ലാം ഉള്ളില്‍ കുത്തി നിറച്ച്
കാലത്തിന്റെ കാറ്റില്‍
ഒരു കരിയില പ�ോല്‍ പാറി നടന്ന്
ഒറ്റയടിക്ക് ആര്‍ത്തിരമ്പി,
ചായക്കടയിലെ ആവി പ�ൊന്തുന്ന
ചായക്കൊപ്പം ചുടു വാര്‍ത്തയായി,
കാലും നീട്ടി പേന്‍ ന�ോക്കുന്ന
നീണ്ട മുടിയുള്ളവരുടെ തമാശകളില�ൊന്നായി ...
നീയെന്ന മേഘവും പെയ്തു ത�ോരുന്നു ...

62
നീ ബാക്കി വെക്കുന്നത്,
ഡേറ്റു കഴിഞ്ഞ പത്രങ്ങളിലെ
വലിയ തലക്കെട്ടുകളും
മീശ മുളച്ചവരുടെയും
മുളക്കാത്തവരുടെയും,
ക�ൊഴിഞ്ഞു പ�ോയവരുടെയും,
പരിഹാസങ്ങളുമാണ് ...
ചിലര്‍,
മേഘങ്ങളെ മൂടിവെച്ച്
കാറ്റിന് കാട്ടാതെ,
പെയ്യാന്‍ വിടാതെ.
വീണ്ടും മഷിയെഴുതി,
മുഖം മറച്ചും മറക്കാതെയും...
ആകാശത്തിലൂടെ അങ്ങനെ അങ്ങനെ ...
ദിവസത്തില്‍ പലവട്ടം
ചില മേഘങ്ങള്‍,
തീവണ്ടിയുടെ വേഗമറിഞ്ഞും,
പുഴയുടെ മൗനം ത�ൊട്ടും
ഒരു മഴയും തരാതെ
ഒരു പച്ചയും മുളപ്പിക്കാതെ
പാതിയില്‍ വെച്ച് ഒന്നുമല്ലാതാവുന്നു
ഒരു പക്ഷേ,
നിന്റെ അടഞ്ഞ കണ്‍പോളകള്‍ക്കുള്ളില്‍ വെച്ച്
നീ ക�ൊല ചെയ്ത മേഘങ്ങള്‍ പെയ്-
താലീ നാല്‍പ്പത്തി നാലു
പുഴകളും നിറഞ്ഞേനേ..!

63
s]m¶m\n .Fw.C.Fkv tImtfPv
"" ജീവിതത്തില്‍
""
ഒന്നും ഭയപ്പെടാനില്ല
മനസ്സിലാക്കുവാന്‍
മാത്രമേയുള്ളൂ
മേരി ക്യൂറി

64
അശ്വതി കെ പി

വെടി
ഇംഗ്ലീഷ്

വെച്ചിട്ടുണ്ട്,
പന്നി വന്നാല്‍
ക�ൊണ്ടോട്ടെ
ഉത്തമ പൗരരെ കീറിയെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ദമ്പതികള്‍! പുത്ര ജനനം
തങ്ങളുടെ മരണമായി കണ്ട് നവജാതശിശുവിനെ തറയിലടിച്ച് ക�ൊന്ന് ഭാവി
സുരക്ഷിതമാക്കുന്ന പിതാക്കന്മാര്‍ ! വര്‍ഷങ്ങള്‍ പഴകിയ മാതാവിന്റെ ശവം
മാന്തിയെടുത്ത് കായലില്‍ ഒഴുക്കി സൗഭാഗ്യം നേടാന്‍ ക�ൊതിക്കുന്ന മക്കള്‍ !
പെട്ടിക്കട പ�ോലെ മുക്കിലും മൂലയിലും പ�ൊട്ടിമുളക്കുന്ന ജ്യോതിഷാലയങ്ങള്‍ !
തട്ടിയിടിച്ചു വീഴാതെ നടക്കാനാവാത്ത ത�ോതില്‍ വാസ്തുവിരുതന്മാരും മന്ത്രവാദിക
ളും ! സ്വര്‍ണ്ണം വാങ്ങി ഐശ്വര്യം നേടാന്‍ ആഭരണ ശാലകള്‍ക്ക് മുന്നില്‍ ബിവറേ
ജസ് ക്യൂ തീര്‍ക്കുന്ന ദരിദ്രമഹിളകള്‍ ! പ്രഭാതകൃത്യം ചെയ്യാന്‍ പ�ോലും സമയം
കുറിപ്പിച്ച് വാങ്ങുന്ന യു.ജി.സി ജന്മങ്ങള്‍!

65
s]m¶m\n .Fw.C.Fkv tImtfPv
പ്രവചിച്ച് ജനത്തെ സേവിക്ക ഭൂമിയെയാണ് ചുറ്റുന്നത്. ഇവ ഉപയ�ോഗിച്ചിരുന്ന ജ്യോതി
ണമെന്ന ആനക്കൊതിമൂത്ത് ഒമ്പതും ജ്യോതിഷത്തില്‍ ശാസ്ത്രത്തെയാണ്, ഇന്ന്
വി.ആര്‍.എസ് എടുത്തും ഗ്രഹങ്ങളാണ്. ഗ്രഹങ്ങളെല്ലാം അനേകം പേര്‍ ഭാവി നിര്‍ണ
കവടി നിരത്തുന്ന ദേവന്മാരാണ്. വ്യാഴം ദേവ യിച്ചുക�ൊണ്ടുള്ള ഉപജീവന
ഉദ്യോഗസ്ഥ പ്രഭുക്കള്‍! ഗുരുവായ ബൃഹസ്പതി, ച�ൊവ്വ മാര്‍ഗമാക്കിയെടുത്തിട്ടുള്ളത്.
പ്രവചന പുലയാട്ടുകളും യുദ്ധദേവന്‍, ശനിയും രാഹു ഇന്ന് ലക്ഷക്കണക്കിന്
അന്ധവിശ്വാസ ക്കേതുക്കളുമ�ൊക്കെ ജ�ോത്സ്യന്മാര്‍ നമ്മുടെ
പ്രഘ�ോഷണങ്ങളുമായി പാപികള്‍... ഇങ്ങനെ സമൂഹത്തിലുണ്ട്. ജ�ോത്സ്യന്‍
24 x 7 പതഞ്ഞൊഴുകുന്ന പ�ോകുന്നു ജ്യോതിഷ ജാതക ദ�ോഷത്തിന്
മാധ്യമങ്ങള്‍.... അതെ, സങ്കല്‍പം. ഇവിടെ ആകാശ നിര്‍ദേശിക്കുന്ന പരിഹാര
കേരളം ദൈവത്തിന്റേതുമാത്ര ഗ�ോളങ്ങളെ സംബന്ധിച്ച മാര്‍ഗ്ഗങ്ങള്‍
മല്ല, അന്തവിശ്വാസങ്ങളുടെയും അജ്ഞത തികച്ചും പുര�ോഹിതന്മാര്‍ക്കും
സ്വന്തം നാട് ! വ്യക്തമാണ്. മുമ്പുകാലത്തെ പൂജാ വസ്തുക്കള്‍
അറിവിന്റെ പരിമിതി ആയി വില്‍ക്കുന്നവര്‍ക്കും
സൗരയൂഥത്തിലെ 8
ഇതിനെ കാണാവുന്നതേയുള്ളൂ രത്നവ്യാപാരികള്‍ക്കും ഗുണം
ഗ്രഹങ്ങളില്‍ ഒന്നാണ് ഭൂമി.
എന്നാല്‍ അതിനെ ചെയ്യും. ആകെകൂടി
എല്ലാ ഗ്രഹങ്ങളും
ദിവ്യജ്ഞാനമായി സമൂഹത്തിലെ വാചാലരായ
അപ്രദക്ഷിണ ദിശയില്‍
വ്യാഖ്യാനിച്ചാല്‍ എന്തു ഒരു വലിയ ചൂഷക ബുദ്ധി
സൂര്യനെ ചുറ്റുന്നു. ആകാശ
ചെയ്യും? അതായത്, വളരെ ജീവി വിഭാഗം
ഗംഗ എന്ന നക്ഷത്ര
കുറച്ചു നക്ഷത്രങ്ങളെ എല്ലാക്കാലത്തും ജ്യോതിഷ
സമൂഹത്തിലെ പതിനായിരം
ജ്യോതിഷത്തില്‍ വരുന്നുള്ളൂ. ത്തിനുവേണ്ടി നിലക�ൊള്ളുന്നു
ക�ോടിയിലധികം വരുന്ന
ആധുനിക ജ്യോതിശാസ്ത്രം ണ്ടാവും. മറ്റൊന്ന്
നക്ഷത്രങ്ങളില്‍പ്പെട്ട ഒരു
ആകെ 88 രാശികള്‍ മാധ്യമങ്ങളാണ്. ജനങ്ങളുടെ
ഇടത്തരം നക്ഷത്രം
സങ്കല്‍പ്പിച്ചിട്ടുള്ളതില്‍ 12 യാഥാസ്ഥിക സ്വഭാവം
മാത്രമാണ് സൂര്യന്‍.
എണ്ണം മാത്രമാണ് മുതലെടുത്ത് പത്രപ്രചാരം
സൂര്യനുള്‍പ്പെടെ എല്ലാ
ജ്യോതിഷത്തില്‍ വര്‍ധിപ്പിക്കാന്‍ വാരഫലവും
നക്ഷത്രങ്ങളും
പരിഗണിക്കപ്പെടുന്നത്. പ്രവചനങ്ങള്‍ ഫലിച്ചതിന്റെ
ആകാശഗംഗയുടെ
ജാതകത്തില്‍ അടയാളപ്പെടു അത്ഭുദ കഥകളും
കേന്ദ്രത്തിന് ചുറ്റും
ത്തുന്നത് ഈ 12 കൂട്ടിച്ചേര്‍ക്കുന്നത് ജനങ്ങളെ
സഞ്ചരിക്കുന്നു. ആകാശഗംഗ
രാശികളിലെ നവഗ്രഹങ്ങളുടെ വഴിതെറ്റിക്കുന്നതിലേക്ക്
യെപ്പോലെയ�ോ അതിലും
സ്ഥാനം മാത്രമാണുതാനും. നയിക്കുന്നുണ്ട്‌.ജ്യോതിഷ
വലുത�ോ ചെറുത�ോ ആയ
അതായത്, ഈ വിശാല പരസ്യങ്ങളില്‍ നിന്നുള്ള
പതിനായിരം
പ്രപഞ്ചത്തിലെ മറ്റു വരുമാനവും നിസാരമല്ല.
ക�ോടിയിലധികം
വസ്തുക്കള�ൊന്നും പരിഗണിക്ക ഭരണാധികാരികളും, ശാസ്ത്ര
ഗാലക്സികള്‍ ഈ ബൃഹത്
പ്പെടുന്നതേയില്ല. ജ്ഞരും അദ്ധ്യാപകരും
പ്രപഞ്ചത്തിലുള്ളതായി
പ�ോലും അന്ധവിശ്വാസികളാ
കണക്കാക്കപ്പെടുന്നു.എന്നാല്‍ പ്രാകൃതമനുഷ്യര്‍ യിരിക്കുകയും
ജ്യോതിഷത്തില്‍ ഭൂമിയാണ് തങ്ങളുടെ കര്‍മ്മ നിര്‍വഹണ വിദ്യാഭ്യാസത്തിലൂടെ ശാസ്ത്ര
പ്രപഞ്ചകേന്ദ്രം. ങ്ങള്‍ക്കായി സമയം വിവരങ്ങള്‍ മാത്രം കിട്ടുകയും
സൂര്യചന്ദ്രന്മാരും ബുധന്‍, അറിയാനും, സഞ്ചാര ശാസ്ത്ര ബ�ോധം
ശുക്രന്‍, ച�ൊവ്വ, വ്യാഴം, ശനി ആവശ്യങ്ങള്‍ക്കായി കിട്ടാതിരിക്കുകയും ചെയ്യുന്ന
എന്നീ 5 ഗ്രഹങ്ങളും ദിക്കറിയാനും, കാലം സ്ഥിതി നിലനില്‍ക്കുമ്പോള്‍
രാഹുകേതുക്കളും ഗണിക്കാനുമ�ൊക്കെ

66
വളര്‍ന്നു വരുന്ന പറയേണ്ട ഒന്നാണ്. ഒരു
തലമുറയും ജ്യോതിഷ കുഞ്ഞിന്റെ ജനനം മുതല്‍
മിക്ക വിശ്വാസത്തിലേക്കു തന്നെ ജീവിതത്തിലെ ഓര�ോ
ജ്യോതിഷികളും ദാമ്പത്യ പതിക്കാനിടയാകുന്നു. ഘട്ടങ്ങളിലും
വര്‍ധിച്ചു വരുന്ന വര്‍ഗീയ ജ്യോതിഷത്തിന് നല്‍കുന്ന
പ്രശ്നങ്ങള്‍ ഉള്‍പ്പെടെ വല്‍ക്കരണം ഹിന്ദു സ്ഥാനം വലുതാണ്. വാസ്തവ
സകല പ്രശ്നങ്ങളും കവടി ജ്യോതിഷത്തിന�ൊപ്പം ഒരു ത്തില്‍ ജ്യോതിഷമാണ് ഒരു
നിരത്തി പരിഹരിച്ച് ഇസ്ലാമിക (അറബി) വ്യക്തി എന്തു ചെയ്യണം,
ജ്യോതിഷത്തിനു ജന്മം എങ്ങനെ ജീവിക്കണം, എന്ത്
കളയും. സ്വന്തം നല്‍കിയിരിക്കുകയാണ്. ചിന്തിക്കണം എന്ന് വരെ
പിഴവുകള്‍ക്കും ജ്യോതിഷത്തിന് ജന്മം
തീരുമാനിക്കുന്നതെന്ന്
വീഴ്ചകള്‍ക്കും കാരണം പറയാം. ഭാവി
നല്‍കിയ ഇറാഖില�ോ പ്രവചിച്ചുക�ൊണ്ടാണ്
മറ്റുള്ളവര�ൊ അല്ലെങ്കില്‍ അതിനെ വളര്‍ത്തി വലുതാ ജ്യോതിഷികളും കൈന�ോട്ട
ക്കിയ ഗ്രീസില�ോ യൂറ�ോപ്പില�ോ
നക്ഷത്ര-ഗ്രഹങ്ങള�ോ ഇന്ന് ആരും ജ്യോതിഷത്തെ
ക്കാരും മറ്റും വിശ്വാസികളെ
പിടിച്ചിരുത്തുന്നത്. നക്ഷത്ര
ആണെന്ന് വിശ്വസിക്കുന്ന ഗൗരവപരമായി പരിഗണിക്കു ങ്ങളുടെയും ഗ്രഹങ്ങളുടെയും
അല്‍പ്പബുദ്ധികളാണ് ന്നില്ല. എന്നാല്‍ നമ്മുടെ സ്ഥാനം അനുസരിച്ച്
ഇന്ത്യയില്‍ ഇന്നും ജ്യോതിഷ തങ്ങളുടെ ഭാവി എണ്ണിയെണ്ണി
പ്രശ്നപരിഹാരങ്ങള്‍ക്കായി ത്തിന് ലഭിക്കുന്ന പ്പറയുകയും തുടര്‍ന്ന് അതിലേ
ജ്യോതിഷിയെ സ്വീകാര്യതയും തെങ്കിലും ഒന്ന്
പ്രോത്സാഹനവും എടുത്തു
സമീപിക്കുന്നത്. ഉദാഹരണത്തിന്,

67
s]m¶m\n .Fw.C.Fkv tImtfPv
ഒരാഴ്ചക്കുള്ളില്‍ യ�ോ ഗ്രഹങ്ങളുടെയ�ോ സ്വാധീനശക്തിയാണ്
ആര�ോഗ്യഅസ്വാസ്ഥ്യം വെറ്റിലയുടെയ�ോ കവടിയുടെ നമ്മളുടെ ജീവിതത്തില്‍
സംഭവിക്കാനിടയുണ്ട് എന്ന് യ�ോ ആവശ്യമില്ലാതെ ചെലുത്താന്‍ സാധിക്കുക?
പറയുകയും, ആ ആഴ്ചയിലെ ഏത�ൊരു സാമാന്യ മാത്രമല്ല ദുഷ്ടശക്തികളായി
പ്പോഴെങ്കിലും ചെറിയ ബ�ോധമുള്ളവനും കരുതപ്പെടുന്ന രാഹു-കേതു
ത�ോതിലുള്ള തലവേദനയ�ൊ പ്രവചിക്കാന്‍ ക്കള്‍ വെറും സങ്കല്‍പ്പം
ജലദ�ോഷമ�ൊ കഴിയുന്നവയാണ് ഇത്തരം മാത്രമാണെന്നതാണ്
വന്നുകഴിഞ്ഞാല്‍ വിശ്വാസിയു സാധ്യതകളെല്ലാം. എന്നാല്‍ വാസ്തവം.
ടെ വിശ്വാസം ഒന്നു കൂടി കേവലം സാധ്യതകളായി
ഈ യാഥാര്‍ത്ഥ്യങ്ങള�ൊന്നും
മുറുകും. അമിതമായ പറയുമ്പോള്‍ വിശ്വാസിക്കാന്‍
തിരിച്ചറിയാതെ
ചിന്തയ�ൊ, ആശങ്കയ�ോ തയ്യാറാകാത്ത ആളുകള്‍
ജ്യോതിഷികള്‍
ആകാം തലവേദനക്ക് നക്ഷത്രങ്ങളുടെയും മറ്റും
എഴുന്നള്ളിക്കുന്ന വികലവാദ
കാരണമായത്, പ�ൊടിയ�ൊ സ്ഥാനം ഗണിച്ച് ഇത്തരം
ങ്ങളുടെ ചുവട് പിടിച്ച് ഏതറ്റം
മറ്റോ കാരണമാകാം പ്രവചനങ്ങള്‍ നടത്തുമ്പോള്‍
വരെ പ�ോകാനും
ജലദ�ോഷം പിടിച്ചത് എന്ന വെള്ളം ചേര്‍ക്കാതെ
തയ്യാറാകുന്നു. അതിന്റെ
പരമാര്‍ത്ഥത്തെ വിഴുങ്ങാന്‍ തയ്യാറാവുന്നു.
ഏറ്റവും വലിയ
പരിഗണിക്കാതെ,
അല്ലെങ്കിലും ക�ോടിക്കണക്കി ഉദാഹരണമാണ് അമ്പലപ്പുഴ
ജ്യോതിഷി നിരത്തിയ
ന് കില�ോമീറ്റര്‍ അകലെ സ്വദേശിയായ മധു 70
പ്രവചനങ്ങളുടെ പിന്നാലെ
നില്‍ക്കുന്ന ഈ ദിവസം പ്രായമുണ്ടായിരുന്ന
പ�ോകാനാണ് പലര്‍ക്കും
ഗ്രഹങ്ങള്‍ക്കെല്ലാം എന്ത് സ്വന്തം കുഞ്ഞിനെ പതിവിലും
താത്പര്യം. നക്ഷത്രങ്ങളുടെ

68
നേരത്തെ പല്ലുവന്നുവെന്ന കേള്‍ക്കുന്നതില്‍ നിന്നുള്ള ഉയര്‍ന്ന സാക്ഷരത
കാരണം ക�ൊണ്ട് മാനസിക സംതൃപ്തി, നേടുമ്പോഴും ജ്യോതിഷവിശ്വാ
തറയിലടിച്ച് ക�ൊന്നത്. ഇതുതന്നെയാണ് സികളുടെ നിരക്കും അനുദിനം
അന്ധവിശ്വാസം മൂലം വിശ്വാസികള്‍ക്കാവശ്യം വര്‍ധിച്ചുക�ൊണ്ടിരിക്കുകയാ
ക�ൊലപാതകം നടത്തി എന്നറിയാവുന്ന ജ്യോതിഷി ണ്. പ്രബുദ്ധമെന്ന് സ്വയം
എന്നാണ് മാധ്യമങ്ങള്‍ തന്റെ വരുമാന മാര്‍ഗത്തിന് പ്രഖ്യാപിതസമൂഹത്തിന്റെ
ക�ൊട്ടിഘ�ോഷിച്ചത്. എന്നാല്‍ വേണ്ടി മറ്റെന്താണു പറയുക? വിവരക്കേടിനെ വ്യക്തമാക്കു
ദിവസവും ജ്യോതിഷ ഇത�ൊന്നും തിരിച്ചറിയാതെ വാന്‍ ഈയ�ൊരു ഉദാഹരണം
പ്രവചനങ്ങളും രാശിവാദങ്ങളു തന്റെ സമ്പാദ്യത്തിന്റെ തന്നെ ധാരാളമാണെങ്കില്‍
മായി വായനക്കാരെ വലിയ�ൊരു ഭാഗവും ദിവ്യ കൂടിയും ആധുനിക
ഉദ്ധരിക്കാന്‍ പരസ്പരം ജ്യോതിഷികളുടെ കാല്‍ക്കല്‍ സമൂഹത്തിന്റെ നിലനില്‍പ്പി
മത്സരിക്കുന്ന മാധ്യമങ്ങള്‍ ക�ൊണ്ടുവെക്കുന്നു. നെ കാര്‍ന്നുതിന്നുന്ന
ഈ സംഭവത്തില്‍ അന്ധവി വാസ്തുവിനെപ്പറ്റി കൂടി ഇവിടെ
ജ്യോതിഷത്തില്‍ ഏറ്റവും
ശ്വാസവിര�ോധികളായി പ്രതിപാദിക്കാതിരിക്കാന്‍
വലിയ വില്ലനായി പരിഗണി
നിലക�ൊണ്ടത് സാധ്യമല്ല.
ക്കപ്പെടുന്നയാളാണ് ച�ൊവ്വ.
വിര�ോധാഭാസം തന്നെ.
ച�ൊവ്വാദ�ോഷം കാരണം ഏത�ൊരു മനുഷ്യന്റെയും
ഇന്ന് നമ്മുടെ നാട്ടില്‍ ഏറ്റവും കല്ല്യാണം നടക്കാതെ അടിസ്ഥാന ലക്ഷ്യങ്ങളില�ൊ
തിരക്കേറിയ കൗണ്‍സിലിങ് വിഷമിച്ചിരിക്കുന്ന ഒരുപാട് ന്ന് സ്വന്തമായ�ൊരു വീട്
സെന്ററുകളില്‍ ഒന്നാണ് ആളുകള്‍ നമ്മള്‍ക്കിടയില്‍ എന്നതാണ്. സ്വന്തമെന്ന്
ജ്യോതിഷാലയങ്ങള്‍. ഇവിടെ തന്നെയുണ്ട്. ജ്യോതിഷം പറയാനും, അഭയം
വിധിവിശ്വാസം സത്യമാണെങ്കില്‍ ഹസ്തരേഖാ പ്രാപിക്കാനും ഒരു വീട്
ആദാരമാക്കിയ കരിസ്മാറ്റിക് ശാസ്ത്രപ്രകാരം ആയുര്‍രേഖ എന്ന സ്വപ്നം ഒരിക്കലെങ്കിലും
കൗണ്‍സിലിങ്ങാണ് കൂടിയവര്‍ക്ക് ഇവരെ കാണാത്തവരായി ആരും
നടത്തുന്നത്. മിക്ക കല്ല്യാണം കഴിക്കുന്നതില്‍ തന്നെ ഉണ്ടാവില്ല.
ജ്യോതിഷികളും ദാമ്പത്യ പ്രശ്നമില്ലല്ലോ. ജ്യോതിഷ
പ്രശ്നങ്ങള്‍ ഉള്‍പ്പെടെ സകല വിശ്വാസികളെന്താ എന്നാല്‍ സുന്ദരികളായി
പ്രശ്നങ്ങളും കവടി നിരത്തി ഇത്തരമ�ൊരു പണിയപ്പെട്ടിട്ടും യജമാനനെ
പരിഹരിച്ച് കളയും. സ്വന്തം പരീക്ഷണത്തിന് പ്രാപിക്കാന്‍ കഴിയാതെ
പിഴവുകള്‍ക്കും വീഴ്ചകള്‍ക്കും തുനിയാത്തത്? വിഷമിച്ചിരിക്കുന്ന മുറികളും,
കാരണം മറ്റുള്ളവര�ൊ ജീര്‍ണ്ണിച്ച അടുക്കളകളും, എന്തിന്
അല്ലെങ്കില്‍ അന്ധവിശ്വാസമായും കക്കൂസുകള്‍ വരെ
നക്ഷത്ര-ഗ്രഹങ്ങള�ോ ഹിന്ദുമതത്തിന്റെ നാശഹേതു സുലഭമാണ്. ഇവിടെ
ആണെന്ന് വിശ്വസിക്കുന്ന വായും സ്വാമി വിവേകാനന്ദ പ്രതിനായകന്‍ വേറാരുമല്ല,
അല്‍പ്പബുദ്ധികളാണ് നെപ്പോലുള്ളവര്‍ കണ്ടിരുന്ന നമുക്കേവര്‍ക്കും സുപരിചിത
പ്രശ്നപരിഹാരങ്ങള്‍ക്കായി കപടവിദ്യയാണ് ജ്യോതിഷം. നായ സാക്ഷാല്‍ വാസ്തു,
ജ്യോതിഷിയെ ''ജ്യോതിഷ വിശ്വാസം വാസ്തുവിദ്യ. വാസ്തു എന്ന
സമീപിക്കുന്നത്. ജ്യോതിഷ തലക്കുപിടിച്ചു കഴിഞ്ഞാല്‍ വാക്കിനര്‍ത്ഥം വാസസ്ഥലം
പ്രകാരം കുറ്റമെല്ലാം ഒരു വൈദ്യനെ കണ്ട ശേഷം എന്നാണ്. വാസസ്ഥലവുമായി
ഗ്രഹങ്ങള്‍ക്കും വിധിക്കുമായി നല്ല ആഹാരവും കഴിച്ച് ബന്ധപ്പെട്ട സകലവിധ
രിക്കുമല്ലോ. താനല്ല തന്റെ വിശ്രമിക്കുകയാണ് പ്രശ്നങ്ങള്‍ക്കും പരിഹാരമായി
പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി വേണ്ടത് '' എന്ന് അദ്ദേഹം വാസ്തു വിദ്വാന്മാര്‍
എന്ന് മറ്റൊരാള്‍ പറഞ്ഞു പരിഹസിക്കുന്നുണ്ട്. എഴുന്നള്ളിക്കുന്ന

69
s]m¶m\n .Fw.C.Fkv tImtfPv
കപടമരുന്നാണ്
'വാസ്തു ശാസ്ത്രം '.
ഈ ലേഖനം എഴുതുന്നതിന്റെ വാസ്തുക്കാരന്‍ തന്റെ നിര്‍ദ്ദേശത്തിന് തെളിവ�ോ,
ഭാഗമായി ഗൂഗിളില്‍ വാസ്തു
ശാസ്ത്രത്തെ കുറിച്ചൊന്ന്
കാരണമ�ോ നല്‍കുന്നില്ല, മറിച്ച് വീട്ടുകാരെ
പരതാമെന്ന് കരുതി. പേടിപ്പിക്കും തരത്തില്‍ നിര്‍ദ്ദേശം മുന്നോട്ട്
വാസ്തുശാസ്ത്രം എന്നടിക്കേണ്ട വെക്കുന്നു. എന്നാല്‍ എന്‍ജിനിയര്‍ മതിയായ
താമസം എന്റെ മുന്നില്‍
ജിജ്ഞാസയുണര്‍ത്തുന്ന ഒട്ടനവധി കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിര്‍ദ്ദേശിക്കുന്നത്.
തലക്കെട്ടുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതാണ് അന്ധവിശ്വാസവും ശാസ്ത്രബ�ോധവും
* ഇരുനില പണിയുമ്പോള്‍ മുറിയെടു തമ്മിലുള്ള വ്യത്യാസം.
ക്കേണ്ടത് ഏതു വശത്ത് നിന്ന്,
ഇല്ലെങ്കില്‍ നിങ്ങള്‍ക്കാപത്ത് !
* വീട്ടില്‍ സമ്പത്ത് വര്‍ദ്ധിക്കാന്‍
വെക്കേണ്ട വൃക്ഷങ്ങള്‍. അതുവരെ 'അസ്ഥാനത്തിരുന്ന'
കിണറുമൂലം പ്രശ്നമ�ൊന്നുമില്ലാത്ത
* ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം ആ വീട്ടില്‍ പ്രശ്നങ്ങള്‍ തുടങ്ങുക സ്വാഭാവികം. തന്റെ
കുട്ടിക്ക് ഒരു ജലദ�ോഷ പനി വന്നാല്‍ പ�ോലും ആദ്യം
* കിണറിന്റെ സ്ഥാനം നിങ്ങളെ പ്രാകുക അസ്ഥാനത്തിരിക്കുന്ന കിണറിനെയായിരിക്കും.
അപകടത്തിലേക്ക് തള്ളിവിടാം. ഒരു പക്ഷെ വാസ്തു വിദ്വാന്‍ പറഞ്ഞിടത്തേക്ക് കിണര്‍
മാറ്റിക്കുത്തുമ്പോളായിരിക്കും വീട്ടിലെ മുഴുവന്‍ പേര്‍ക്കും പനി
എന്നുവേണ്ട വായിക്കുന്നയാള്‍
പിടിക്കുക, എന്നാല്‍ ഇതേ കക്ഷികള്‍ അത്
അറിയാതെ തുറന്നുന�ോക്കാന്‍
കാലാവസ്ഥയുടെ പ്രശ്നമാണെന്ന് പറഞ്ഞ്
സാധ്യതയുള്ള ഒട്ടനവധി
തള്ളിക്കളയുകയും ചെയ്യും ! ഇതാണ് ദുര്‍ബലനായ
ക�ൊപേകള്‍ (ക�ൊതിപ്പിക്കല്‍,
മനുഷ്യന്‍, ഇങ്ങനെയാണ് അവന്‍ തട്ടിപ്പിനിരയാവുന്നത്.
പേടിപ്പിക്കല്‍ ).
ഇതു തന്നെയാണ് ഇനി ഈ വിശ്വാസിയുടെ അയല്‍ക്കാര്‍ പുതുതായി വീട്
വാസ്തുവിദ്വാന്മാര്‍ നമ്മളിലും പണിയുന്നു എന്നു കരുതുക. ഒരു പക്ഷെ അവര്‍ വാസ്തു
പ്രയ�ോഗിക്കുന്നത്. അതിന് ഈ ന�ോക്കാതെ കിണര്‍ കുത്താന്‍ തീരുമാനിച്ചെന്നിരിക്കട്ടെ.
തലക്കെട്ടുകളിലെ ഒന്ന് തന്നെ പക്ഷെ വിശ്വാസി അവരെ വാസ്തു ന�ോക്കാതെ കിണര്‍
ഉദാഹരണമായെടുക്കാം:- കുത്താന്‍ സമ്മതിക്കുമെന്ന് ത�ോന്നുന്നുണ്ടോ? ഒരിക്കലുമില്ല !
* കിണറിന്റെ സ്ഥാനം നിങ്ങളെ തങ്ങളുടെ കിണറിന്റെ സ്ഥാനം തെറ്റായത് മൂലം വീട്ടില്‍
അപകടങ്ങളിലേക്ക് തള്ളിവിടാം: സകല വ്യാധികളും കടന്ന് കൂടിയെന്നും, ത�ൊട്ടപ്പുറത്തെ
ഇത്തരത്തില�ൊരു തലക്കെട്ട് വീട്ടുകാര്‍ സ്ഥാന പിശകുമൂലം അപകടത്തില്‍പ്പെട്ടു എന്നും,
കാണുന്ന ശാസ്ത്ര പിന്നീട് സ്ഥാനം മാറ്റിയപ്പോള്‍ സകലതും ശരിയായെന്നും
അവബ�ോധമില്ലാത്തയാള്‍, അതിന്റെ വെച്ച് കാച്ചും! ഇതെല്ലാം കേള്‍ക്കുന്നയാള്‍ ഒന്നും
വിശദാംശങ്ങള്‍ തേടിപ�ോകും ആല�ോചിക്കാതെ പ്രഗല്‍ഭനായ വാസ്തു വിദ്വാനെക്കൊണ്ട്
എന്നത് തീര്‍ച്ച. മാത്രവുമല്ല, തന്റെ സ്ഥാനം
കിണറിന്റെ സ്ഥാനം വാസ്തു പ്രകാരം ന�ോക്കിക്കുകയും ചെയ്യും! വാസ്തു അതുക�ൊണ്ട് തന്നെ ഒരു
തെറ്റാണെന്നുകൂടെ അറിഞ്ഞാല്‍ ? പകര്‍ച്ച വ്യാധിയാണ്. അന്ധമായവയെ വിശ്വസിക്കുന്നവര്‍
വേവലാധികള്‍ തുടങ്ങുകയായി ! പറഞ്ഞ് പരത്തുന്ന പകര്‍ച്ചവ്യാധി.

70
ഇതുതന്നെയാണ് വീടിന്റെ തുടങ്ങുകയും ചെയ്യാമല്ലോ. മാത്രമല്ല ഭാര്യക്ക് പ�ൊടിയുടെ അലര്‍ജി
സ്ഥാനം ന�ോക്കലിലും മറ്റും കാര്യമായിട്ടില്ല.'
സംഭവിക്കുന്നത്, 'ഒ.കെ അതാണുദ്ദേശമെങ്കില്‍ നല്ല തീരുമാനം, അതനുസരിച്ച്
ചിലയിടങ്ങളില്‍ കുപ്പി മാറുന്നു മുന്നോട്ട് പ�ോകാം ബാക്കി കാര്യം ഞാനേറ്റു.'
എന്നാല്‍ വീഞ്ഞ്, അത്
പഴയതു തന്നെയാണ്! ഇവിടെ രണ്ടു പേരുടേയും നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക, വാസ്തുക്കാരന്‍
പ്രൊഫ: രവിചന്ദ്രന്‍. സി യുടെ തന്റെ നിര്‍ദ്ദേശത്തിന് തെളിവ�ോ, കാരണമ�ോ നല്‍കുന്നില്ല, മറിച്ച്
'വാസ്തുലഹരി ചൂഷണത്തിന്റെ വീട്ടുകാരെ പേടിപ്പിക്കും തരത്തില്‍ നിര്‍ദ്ദേശം മുന്നോട്ട് വെക്കുന്നു.
കന്നിമൂലകള്‍ 'എന്ന എന്നാല്‍ എന്‍ജിനിയര്‍ മതിയായ കാരണങ്ങള്‍ മുന്‍
പുസ്തകത്തിലെ ഒരുദാഹരണം നിര്‍ത്തിയാണ് നിര്‍ദ്ദേശിക്കുന്നത്. ഇതാണ് അന്ധവിശ്വാസവും
എടുത്തു കാണിക്കാന്‍ ശാസ്ത്രബ�ോധവും തമ്മിലുള്ള വ്യത്യാസം. വാസ്തു വിദ്വാന്റെ പക്ഷം
ആഗ്രഹിക്കുന്നു. ചേര്‍ന്ന് പറയുമ്പോള്‍ എടുത്ത് കാണിക്കുന്ന വാദമാണ്
വാസ്തുക്കാരന്‍ ഒരിക്കലും ആരെയും നിര്‍ബന്ധിക്കുന്നില്ലല്ലോ
* വീട് വെക്കുന്ന ആള്‍ക്കുള്ള എന്നത്. ഇത്രയും പറഞ്ഞതിന് ശേഷം ആരെയെങ്കിലും
വാസ്തുക്കാരന്റെ നിര്‍ദ്ദേശം: നിര്‍ബന്ധിക്കണ�ോ !
'വീടിന് തെക്കുവശത്തേക്ക് ഒരു ദിന പത്രത്തിന്റെ വാരികയില്‍ വാസ്തു ശാസ്ത്രം എന്ന
ദര്‍ശനം നല്ലതല്ല ' പംക്തിയില്‍ വന്ന ഒരു ച�ോദ്യോത്തരം വളരെ രസകരവും അസംബ
'എന്താണ് അങ്ങനെ പറയാന്‍ ന്ധവുമായി ത�ോന്നി.
കാരണം? എനിക്ക് കക്കൂസിന് മാത്രമാണ�ോ സ്ഥാനം ന�ോക്കേണ്ടത്, അത�ോ
തെക്കോട്ടല്ലെ വീട് വെക്കാന്‍ ക്ലോസറ്റിനും സ്ഥാനം ന�ോക്കേണ്ടതുണ്ടോ?
സാധിക്കൂ? റ�ോഡ് ഉത്തരമാകട്ടെ അതിബഹുലം! ഏത�ോ ഒരു വാസ്തു വിദ്വാന്റെ
അവിടെയല്ലേ? ' മറുപടി കേള്‍ക്കൂ.വടക്കോട്ടോ, തെക്കോട്ടോ ദിശയായിട്ട് വേണം
'അനുസരിച്ചാല്‍ നല്ലത്, ക്ലോസറ്റ് വെക്കാന്‍. കാരണം നമ്മള്‍ ഇരിക്കുമ്പോള്‍ സൂര്യന്‍ വലത്
പിന്നെ പ്രശ്നം വരുമ്പോള്‍ വശത്ത് വരണം എന്നത് നിര്‍ബന്ധാത്രെ!
ദു:ഖിച്ചിട്ട് കാര്യല്ല ' അപ്പൊ ഈ സൂര്യന്‍ എപ്പോഴും വലത് വശത്ത് ഉണ്ടാവ�ോ?
* എന്‍ജിനീയറുടെ രാവിലെയാണെങ്കില്‍ നമ്മള്‍ വടക്കോട്ടിരിക്കുമ്പോള്‍ സൂര്യന്‍
നിര്‍ദ്ദേശം: വലത് വശത്ത് വരും, സമ്മതിച്ചു. എന്നാല്‍ ഉച്ചകഴിഞ്ഞാല്‍
'തെക്കോട്ടു വീടു വെക്കുന്നത് തെക്കോട്ടിരുന്നാലല്ലേ സൂര്യനെ വലത് വശത്ത് കിട്ടൂ. അങ്ങനെയെ
ഉചിതമായിരിക്കില്ല ! ' ങ്കില്‍ വലത് വശത്തേക്ക് ക്ലോസറ്റ് പണികഴിപ്പിച്ചവന്
'തെക്കോട്ടു വീട് വെച്ചാല്‍ ഉച്ചകഴിഞ്ഞ് മുട്ടിയാല്‍ ...? നേരെ തിരിച്ചും ...ഇത്തരം
റ�ോഡില്‍ നിന്നുള്ള പ�ൊടിയും അസംബന്ധങ്ങള്‍ തുന്നിച്ചേര്‍ക്കാന്‍ മാധ്യമങ്ങള്‍
പുകയും കാരണം വീടിന്റെ പങ്കാളികളാകുന്നത് നിശിതമായി വിമര്‍ശിക്കേണ്ടതുണ്ട്. ഒന്ന്
മുന്‍വശം വല്ലാതെ ചിന്തിച്ചാല്‍ പ�ൊളിച്ചെടുക്കാവുന്ന അന്ധവിശ്വാസങ്ങളാണ്
മലിനപ്പെടും, ഭാര്യയ്ക്ക് ആസ്തമ വാസ്തു വിദ്യ! പക്ഷെ ചിന്തിക്കാന്‍ തയ്യാറാകാഞ്ഞാല്‍ എന്ത്
ഉള്ളതല്ലെ ? അവള്‍ ചെയ്യാന്‍. ശാസ്ത്രം ഇത്രയേറെ വളര്‍ന്നിട്ടും എന്തുക�ൊണ്ടാണ്
ചിലപ്പോള്‍ കഷ്ടപ്പെടും ' ജനങ്ങള്‍ ഇന്നും അന്ധവിശ്വാസങ്ങള്‍ക്ക് പിന്നാലെ
തിരക്കിട്ടോടുന്നത് ? അതിനുത്തരം ഒന്നേയുള്ളൂ, ശാസ്ത്രമാണ്
'അല്ല സര്‍, റ�ോഡിലേക്ക് വളര്‍ന്നത് ജനങ്ങളുടെ ശാസ്ത്രബ�ോധമല്ല.
കിട്ടുന്നല്ലേ നല്ലത്? ഭാവിയില്‍
സിറ്റൗട്ട് വികസിപ്പിച്ച്
എന്തെങ്കിലും കച്ചവടം

71
s]m¶m\n .Fw.C.Fkv tImtfPv
സുജിത്
ക�ൊമേഴ്സ്‌

72
എ നിയ്ക്കും ഉണ്ടായിരുന്നെടി ഒരു പ്രണയം
തെല്ലൊരത്ഭുത്തോടെയാണ് അവളത് കേട്ടത്.
ഇങ്ങനെയ�ൊരവസ്ഥയില്‍ എന്തിനാണ് ഞാന്‍ ഈ
കഥ പറയാന്‍ തുനിയുന്നതെന്ന് അവള്‍ക്ക്
മനസ്സിലായിക്കാണില്ല. കുതിര്‍ന്ന തലയണകള്‍ക്ക്
ഇടവേളനല്‍കിക�ൊണ്ട് അവള്‍ കട്ടിലില്‍നിന്ന്
എഴുന്നേറ്റു. മദ്യമ�ൊഴിച്ച ചില്ലുഗ്ലാസ്സുകളില�ൊരെണ്ണം
കൂടി കാലിയാക്കിയതിനുശേഷം ഞാന്‍ തുടര്‍ന്നു.
'അവളെന്നെ ജീവനുതുല്യം സ്നേഹിച്ചിരുന്നു, വിവാഹം
ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു.
അവള്‍ മാത്രമായിരുന്നു എന്റെ കാമ്പസ്,
വെറുപ്പിക്കുന്ന ക്ലാസ്സ്മുറികളെ സ്വര്‍ഗീയമാക്കിയിരുന്നു
അവളുടെ ഓര�ോ ന�ോട്ടങ്ങള്‍പ്പോലും എന്റെ പ്രണയ
ത്തെ അര്‍ത്ഥപൂര്‍ണ മാക്കിയവള്‍...'
'നിര്‍ത്ത് '
വലിയ�ൊരു അട്ടഹാസത്തോടുകൂടി അവളെന്റെ
സംഭാഷണത്തിന് ഫുള്‍സ്റ്റോപ്പിട്ടുക�ൊണ്ട്
തുടര്‍ന്നു.'ആണായിട്ടും പെണ്ണായിട്ടും ഒന്നേ
ഉണ്ടായിരുന്നൊള്ളു, അവളേത�ോ
അലവലാതിയുടെ കൂടെ...'
സങ്കടം ക�ൊണ്ടാവും അവള്‍ക്കത് പറഞ്ഞ്
മുഴുവിപ്പിക്കാനാവാതെ പ�ോയത്. അല്ലെങ്കിലും സ്വന്തം
മകള്‍ ഏത�ോ ഒരുത്തന്റെ കൂടെ പ്രേമിച്ച്
ഒളിച്ചോടിയിരിക്കുന്ന സാഹചര്യത്തില്‍ എന്റെ
പ്രണയകഥ വിവരിക്കാന്‍ ഞാന്‍ കാണിച്ച
രംഗബ�ോധമില്ലായ്മയാവാം അവളെ ച�ൊടിപ്പിച്ചത്.
'നമ്മുടെ മ�ോളെപ്പോലെ ആയിരുന്നില്ലടി അവള്‍,
വീട്ടുകാര�ോട് സ്നേഹവും, അവരുടെ തീരുമാനങ്ങള�ോട്
ബഹുമാനവും പുലര്‍ത്തിയിരുന്നവള്‍. അതുക�ൊണ്ടുത
ന്നെയാവാം ആത്മാര്‍ത്ഥമായി പ്രണയിച്ച എന്നെ
നഷ്ടപെടുത്തേണ്ടി വന്നതും. എന്നിട്ടും കരള്‍ പിളരുന്ന
വേദനയ�ോടെ എന്നെ പിരിയേണ്ടി വന്ന അവളെ
പിന്നീട് ഞാനും എന്റെ കൂട്ടുകാരും വിളിച്ചു,
തേപ്പുകാരി.'

73
s]m¶m\n .Fw.C.Fkv tImtfPv
ജിതിലേഷ് കെ
അക്വ കള്‍ച്ചര്‍

അടിയന്‍
വാഴുന്നോര്‍ എന്നുമേ വാഴുന്നു കൂടാതെ,
വീഴുന്നു വീണവര്‍ വീണ്ടും വീണ്ടും.
അലങ്കാരമാകുന്ന അധികാരചെങ്കോലി-
ന്നടിക്കുന്നു അടിയന്റെ മുതുകത്തിലായ്
വീഴുന്നു വിള്ളലിന്നടിയന്റെ മാനസ-
ക്കൊട്ടാരക്കെട്ടിന്റെ ഭിത്തിയിന്മേല്‍...
ഭരണങ്ങളേകുന്ന കരണത്തടികള്‍,
പ�ൊലിയുന്നു അടിയന്റെയ�ൊരുപാടുജീവിതം.
മിണ്ടാതെ മാറിനിന്നിനിയും നാമെന്നുമേ
ച�ൊല്ലണം ആദര്‍ശവാക്യങ്ങളും
സഹജീവി സ്നേഹവും കരുണയുമെല്ലാമേ
വെറുമ�ൊരു സ്വപ്നമായ് മാറിടുന്നു.
ആര്‍ ചത്തുവീണാലും ന�ോക്കാനിന്നാകില്ല,
മറുവാക്കു പറയുവാന്‍ നാവിന്നുപ�ൊങ്ങില്ല.
കണ്ടതു മിണ്ടാന�ോ കേട്ടതു പറയാന�ോ
അടിയനിന്നില്ലല്ലോ അനുവാദങ്ങള്‍.
തലയറുത്താലുമേ കൈവേണം ചുണ്ടത്ത്,
ഒരു മൂളല്‍ പ�ോലുമേ കേള്‍പ്പിക്കാതെ.
ഇനിവരും കാലമീയടിയനിനീ വീണ്ടും
തീണ്ടപ്പെടുമ�ോ കുലദൈവമേ.
അധികാരമെന്നുമേ അടിയനുപേടിയാണ-
തടിയനെയാക്കുന്നു വീണ്ടും അടിമകള്‍.

74
ഫംന എ സമദ്
എക്കണ�ോമിക്സ്

ആരാധന

ഞാന�ൊരു കല്ല് കണ്ടു


അതിന്റെ രൂപം
എന്നെ ആകര്‍ഷിച്ചു
ഞാനതിനെ
തറയില്‍നിന്നെടുത്ത്
ഒരു തണലില്‍ വെച്ചു
എന്റെ പിന്മുറക്കാര്‍
അതിനരികെ പൂക്കള്‍ വെച്ചു.
അതിനടുത്ത പിന്മുറക്കാര്‍
പൂക്കള്‍ എന്നത് പാലായ്
അഭിഷേകിച്ചു.
അടുത്തവര്‍ ആ കല്ലിന്
ഒരു ഐതീഹ്യം വച്ചു.
പിന്നീടു വന്നവര്‍
അതിനെ ആരാധിച്ചു.
ഇന്നത�ൊരു
ആരാധനാലയമാണ്75 !
s]m¶m\n .Fw.C.Fkv tImtfPv
"" ശാസ്ത്രം
ദുരിതങ്ങളുടെ

വെട്ടും
ശസ്ത്രം
""
മുള്‍ മുനകളെ

76
വിശാന്ത്
കമ്പ്യൂട്ടര്‍ സയന്‍സ്

അന്നം
കാത്ത
വിപ്ലവകാരികള്‍
എങ്ങനെ
യാണ്
പിശാചുക്ക
ളാകുന്നത് ?
77
കാ ര്‍ഷിക രാജ്യമായ
ഇന്ത്യയെ
പുര�ോഗതിയിലേയ്ക്ക്
നയിക്കാന്‍ ഏറ്റവുമാദ്യം
വേണ്ടത് കാര്‍ഷിക രംഗത്തെ
പുര�ോഗതിയാണ്. കാര്‍ഷിക
രംഗത്തെക്കുറിച്ച്
പറയുമ്പോള്‍ത്തന്നെ
'ജൈവം' എന്ന ശുദ്ധമായ
പദമായിരിക്കും എല്ലാവരുടെ
യും ഓര്‍മയില്‍ തെളിയുന്നത്
കാരണം മറ്റൊന്നുമല്ല:
രാസവളങ്ങളും
കീടനാശിനികളും നമ്മുടെ
മനസിനെ അത്രമേല്‍
മദിക്കുന്ന പിശാചുക്കളായി
മുദ്രകുത്തപ്പെട്ടുകഴിഞ്ഞിരിക്കു
ന്നു. തീന്‍മേശയ്ക്കരികിലെത്തു
മ്പോള്‍ നാം കേള്‍ക്കുന്ന
വിലക്കുകള്‍ തന്നെ ഇതിന്
ഏറ്റവും വലിയ തെളിവാണ്
'അത് കഴിക്കരുത്' 'ഇത് പറയുന്ന രാസ / ജൈവ നാം തന്നെയും
കഴിക്കരുത് ' അതിന് വളങ്ങള്‍ നിര്‍മിതമായിട്ടുള്ളത് നിര്‍മിക്കപ്പെട്ടിരിക്കുന്നത് പല
രാസവളമിട്ടിട്ടുണ്ട് ' 'ഇതിന് ഏകദേശം ഒരേ മൂലകങ്ങളും രാസ പദാര്‍ത്ഥങ്ങളുടെയും
കീടനാശിനി തളിച്ചിട്ടുണ്ട് ' ആസിഡുകളും മറ്റുവസ്തുക്കളും പ്രവര്‍ത്തനത്തിന്റെയും
തുടങ്ങി ഭക്ഷ്യവസ്തുക്കളുടെ ചേര്‍ന്നിട്ടാണ്. അതായത് കൂടിച്ചേരലിന്റെയും പരിണിത
ഗുണമേന്മയെക്കുറിച്ച് ജൈവപദാര്‍ത്ഥങ്ങളിലെ ഫലമായി തന്നെയാണ്.
വലിയ�ൊരു ക്ലാസുതന്നെ നൈട്രജനും രാസവളമായ പിന്നെന്തിനാണ് നാം
മുതിര്‍ന്ന തലമുറ ദിവസേന യൂറിയയിലുള്ള നൈട്രജനും ഇങ്ങനെ തരംതിരിക്കുന്നത്!
നമുക്ക് തന്നുക�ൊണ്ടിരിക്കുക സമം തന്നെ.
മൂലകങ്ങള്‍ ചേര്‍ന്ന് പിന്നെ നമ്മളെ വലക്കുന്നത്
യാണ്. ഇപ്പറയുന്നതില്‍ രാസവളങ്ങളുടെ ഉപയ�ോഗം
എത്രമാത്രം വാസ്തവമുണ്ടെന്ന തന്മാത്രകളും അവകൂടിച്ചേര്‍ന്ന്
ക�ോശങ്ങളും അങ്ങനെ മൂലമുള്ള ര�ോഗങ്ങളാണ്. അവ
കാര്യം എപ്പോഴെങ്കിലും ഉപയ�ോഗിക്കുന്നത് കാന്‍സറി
ചിന്തിച്ചുന�ോക്കിയിട്ടുണ്ടോ? തുടര്‍ന്ന് ജീവജാലങ്ങളും
ഉണ്ടാവുന്നു. ശരീരം നശിക്കു ലേക്ക് നയിക്കുമെന്നതാണ്
ഇല്ലായെന്നുതന്നെയാവും പ്രശ്നം. ഇതിലെ വാസ്തവം
ഉത്തരമെന്നതില്‍ മ്പോള്‍ അവ വിഘടിച്ചു
പ�ോവുകയും ചെയ്യുന്നു. നമ്മുടെ മനസിലാക്കാന്‍ കാന്‍സര്‍
സംശയമില്ല. എന്തെന്നും അതിന്റെ
ശരീരത്തിലും സസ്യങ്ങളിലും
ഒന്നു ചിന്തിച്ചു ന�ോക്കിയാല്‍ മണ്ണിലും കാണപ്പെടുന്നത് കാരണങ്ങള്‍ എന്തൊക്കെയെ
വളങ്ങളെ രാസം - ജൈവം ഒരേ മൂലകങ്ങള്‍ തന്നെയെന്ന് ന്നും അതെങ്ങനെ
എന്നിങ്ങനെ തരംതിരിക്കാമ�ോ സാരം. അതായത് ഇല്ലാതാക്കുമെന്നും
എന്ന് നമുക്കുതന്നെ പ്രപഞ്ചത്തിലെ എല്ലാ ചിന്തിക്കേണ്ടിയിരിക്കുന്നു.
സംശയമാകും. കാരണം ഈ വസ്തുക്കളും എന്തിന് ചുരുക്കിപ്പറഞ്ഞാല്‍

78
ക�ോശങ്ങളുടെ അമിതമായ വളര്‍ച്ചയാണ് കാന്‍സര്‍.
നമ്മുടെയെല്ലാം ശരീരത്തില്‍
ഉറങ്ങിക്കിടക്കുന്ന കാന്‍സര്‍ ഉണ്ടാക്കാന്‍
പ്രാപ്തമായ ജീനുകള്‍ ഉണ്ടെന്ന വസ്തുത
എത്രപേര്‍ക്കറിയാം? അതായത് കാന്‍സര്‍ ഉണ്ടാവാനുള്ള
സാധ്യത ഓര�ോരുത്തര്‍ക്കും 10-14 ശതമാനം വരെയാണ്
(രാസവളം ഉപയ�ോഗിച്ചാലും ഇല്ലെങ്കിലും ) അതു കൂടാതെ
Human Papilloma Virus, Hepatitis Virus തുടങ്ങിയ
വൈറസുകളും Nicotin പ�ോലുള്ള രാസവസ്തുക്കളും
കാന്‍സറിന് കാരണമാകുമെന്ന് വിദഗ്ധപഠനങ്ങള്‍
തെളിയിച്ചിട്ടുണ്ട്. കൂടാതെ പാരമ്പര്യമായും പലരിലും
കാന്‍സര്‍
ഉണ്ടാവുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കേവലം കുറഞ്ഞ
അളവില്‍ മാത്രം ഉപയ�ോഗിക്കുന്ന രാസവളങ്ങളും മറ്റും
മനുഷ്യരില്‍ ഇത്തരം മാരക ര�ോഗങ്ങള്‍ക്ക് കാരണമാവുമെ
ന്നുള്ളത് നമ്മുടെ വ്യര്‍ത്ഥമായ ഭയം മാത്രമാണെന്ന്
സാരം.
അതുപ�ോലെ പഴയ തലമുറയുടെ ആര�ോഗ്യത്തെ
പുകഴ്ത്തുന്നവരാണല്ലോ നാം. രേഖകള്‍ ഒന്നു
പരിശ�ോധിച്ചു ന�ോക്കിയാലറിയാം അവരുടെ ആയുര്‍ദൈ
ര്‍ഘ്യം കേവലം 45 - 50 വയസ് വരെ മാത്രമായിരുന്നു.
അതില്‍ തന്നെ എത്ര പേര്‍ക്ക് കാന്‍സര്‍ ഉണ്ടായിരുന്നു
എന്താണ് ജൈവ കൃഷി ? എന്നതിന്റെ കണക്ക് ആര്‍ക്കറിയാം! അന്നത്തെ വൈദ്യ
പ്രകൃതിയ�ോടിണങ്ങിയ ന്മാരുടെ പരിമിതമായ അറിവുകള്‍ക്കപ്പുറത്തായത് ക�ൊണ്ട്
ചിലപ്പോള്‍ തിരിച്ചറിയാതെ പ�ോയതുമാവാം ഈ മഹാ
കൃഷിരീതി എന്നതായിരിക്കും ര�ോഗത്തെ. മാത്രമല്ല ഈജിപ്ത്യന്‍
ഉത്തരം. ഒന്നു ചിന്തിച്ചു മമ്മികളില്‍ നിന്ന് ലഭിച്ച 6000 വര്‍ഷം
ന�ോക്കിയാലറിയാം ഒരു പഴക്കമുള്ള ഫ�ോസിലുകളില്‍ കാന്‍സറിന്റെ സാന്നിധ്യം
കണ്ടെത്തിയ കാര്യം ആരും അറിഞ്ഞില്ലെന്ന് ത�ോന്നുന്നു.
പ്രദേശത്തിലെ എല്ലാ പണ്ടും ഈ വില്ലന്‍ ഉണ്ടായിരുന്നു എന്നതിന്റെ ഉദാത്ത
സസ്യജാലങ്ങളും ഇല്ലാതാക്കി മായ തെളിവ്. അതുപ�ോലെ ആയുര്‍ദൈര്‍ഘ്യം 70 - 75
നമ്മുടെ താല്‍പര്യാര്‍ത്ഥം ചില ലേക്ക് ഉയര്‍ന്നതിനാല്‍ കാന്‍സര്‍ ര�ോഗികളുടെ എണ്ണവും
അനുപാതികമായി വര്‍ധിക്കുമെന്ന് തീര്‍ച്ച. അതിനുള്ള
ചെടികള്‍ മാത്രം പരിപാലിച്ച് പഴി കേള്‍ക്കുന്നത�ോ, നമ്മുടെ ശാസ്ത്രജ്ഞന്മാരും അവരുടെ
വളര്‍ത്തുന്നതാണ് കൃഷി. പ്രയത്നവുമാണെന്നത് സങ്കടകരം.
ഇതുതന്നെ പ്രകൃതി ഇനി രാസ ജൈവ വളങ്ങളിലേക്കും കീടനാശിനികളിലേ
വിരുദ്ധമാണ്. പിന്നെങ്ങനെ ക്കും വരാം. എന്താണ് ജൈവ കൃഷി ?
പ്രകൃതിയ�ോടിണങ്ങിയ കൃഷിരീതി എന്നതായിരിക്കും
മനുഷ്യന് 'പ്രകൃതിയ�ോടിണങ്ങി ' ഉത്തരം. ഒന്നു ചിന്തിച്ചു ന�ോക്കിയാലറിയാം ഒരു പ്രദേശ
കൃഷിചെയ്യാന്‍ സാധിക്കും ! ത്തിലെ എല്ലാ സസ്യജാലങ്ങളും ഇല്ലാതാക്കി നമ്മുടെ
താല്‍പര്യാര്‍ത്ഥം ചില ചെടികള്‍ മാത്രം പരിപാലിച്ച്
വളര്‍ത്തുന്നതാണ് കൃഷി. ഇതുതന്നെ പ്രകൃതി

79
s]m¶m\n .Fw.C.Fkv tImtfPv
വിരുദ്ധമാണ്. എന്നീ മൂലകങ്ങളാണ് ളുടെ കാര്യമെടുക്കുമ്പോള്‍
പിന്നെങ്ങനെ മനുഷ്യന് ചെടികള്‍ക്ക് ഏറ്റവും കൂടുതല്‍ ചെടികള്‍ക്കാവശ്യമായ
'പ്രകൃതിയ�ോടിണങ്ങി ' ആവശ്യമുള്ളവ. അതേ മൂലകങ്ങള്‍ മാത്രം ഒന്നിച്ചു
കൃഷിചെയ്യാന്‍ സാധിക്കും ! സമയം ജൈവവളമായ നല്‍കുന്നു എന്ന വ്യത്യാസം
ഇനി സസ്യങ്ങള്‍, വളമെത്ര ചാണകത്തിലും മാത്രമേയുള്ളൂ.
യുണ്ടായാലും അതിന്റെ അടങ്ങിയിരിക്കുന്നത് ഇതേ
ആവശ്യാനുസരണം മൂലകങ്ങള�ൊക്കെ കൃഷി മനുഷ്യന് വേണ്ടി,
അയ�ോണുകളുടെ തന്നെയാണ്. ചെടിക്ക് ഏത് അവന്റെ നിലനില്‍പ്പിന്
രൂപത്തിലാണ് മണ്ണില്‍ നിന്ന് ക�ൊടുത്താലും അത് അതിന് വേണ്ടി അവന്‍ തന്നെ
വലിച്ചെടുക്കുന്നത്. വേണ്ടത് മാത്രമേ സൃഷ്ടിച്ചെടുത്ത പ്രകൃതി
രാസമായാലും ജൈവമായാലും ആഗിരണം ചെയ്യൂ എന്നത് വിരുദ്ധനയമാണ്.
ഒര�ോ സസ്യവും അതിനാവശ്യ മറ്റൊരു കാര്യം!
മുള്ളത് മാത്രം മണ്ണില്‍ നിന്ന് എന്നിരുന്നാലും മണ്ണ്
വലിച്ചെടുക്കുന്നു. പരിശ�ോധിച്ചതിന്
ഉദാഹരണത്തിന് NPK ശേഷമാവണം വളപ്രയ�ോഗം.
എന്ന രാസവളത്തിലുള്ളത് ഏത് ഘടകമാണ് ഇല്ലാത്തത്
Nitrogen, Phosphorous, എന്നറിഞ്ഞ് അതിനനുസരിച്ച്
Potassium വളം നല്‍കണം. രാസവളങ്ങ

80
പ്രകൃതിക്കൊപ്പം സഞ്ചരിക്കാ അവയാണ് നാം ഉപയ�ോഗ രാസവളങ്ങളും
തെ പ്രകൃതി വിരുദ്ധമായ പ്പെടുത്തുന്നത്. അതുപ�ോലെ കീടനാശിനികളും നിര്‍മ്മിച്ച്,
പലതും ചെയ്താണ് ഭൂമിയിലെ ജൈവ പരീക്ഷിച്ച്, അത് ഉപയ�ോഗ
മനുഷ്യരാശി ഭൂമിയില്‍ പ്രവര്‍ത്തനങ്ങള്‍ എന്ന് നാം യ�ോഗ്യമാണെന്ന്
നിലനിന്നു വന്നത്. വിശ്വസിക്കുന്ന പലതും തെളിയിക്കുന്ന ശാസ്ത്രജ്ഞര്‍
പ്രകാശ സംശ്ലേഷണം എന്ന രാസപ്രവര്‍ത്തനങ്ങള്‍ ഒരുകാര്യം കൂടി പ്രത്യേകം
രാസപ്രവര്‍ത്തനത്തിന്റെ തന്നെയാണെന്നതാണ് സൂചിപ്പിക്കുന്നുണ്ട്. ആ വളം
ഫലമായി ചെടികള്‍ വാസ്തവം. ശ്വസനം, ദഹനം എത്രത്തോളം
ഉണ്ടാക്കുന്ന അന്നജവും മറ്റും എന്നിവയ�ൊക്കെ ഉപയ�ോഗിക്കാം. അല്ലെങ്കില്‍
അവ വേരിലും മറ്റുഭാഗങ്ങളിലും അതിനുദാഹരണങ്ങളാണ്. ഒരുചെടിയില്‍ ഒരുവട്ടം
സൂക്ഷിച്ചുവെക്കുന്നു. അതായത് എല്ലാവിധ ജീവല്‍ ഇത്ര അളവ് മാത്രമേ
പ്രവര്‍ത്തനങ്ങളും ഉപയ�ോഗിക്കാവൂ എന്ന
രാസ പ്രവര്‍ത്തനങ്ങള്‍ വസ്തുത പലപ്പോഴും അറിഞ്ഞും
തന്നെയാണെന്ന് സാരം. അറിയാതെയും ഏവരും
ഇത�ൊക്കെയാണെങ്കിലും നാം മറക്കുന്ന ഏറ്റവും
വിസ്മരിക്കുന്ന ചെറിയ�ൊരു പ്രധാന്യമര്‍ഹിക്കുന്ന
കാര്യം കൂടിയുണ്ട്. ഭാഗമാണ് അധികമായാല്‍
അമൃതും വിഷം എന്നാണല്ലോ.

81
s]m¶m\n .Fw.C.Fkv tImtfPv
അതിന് അമൃതിനെ ചരിത്രത്തിലേയ്ക്കൊരു തിരി ഉപയ�ോഗം ജലസേചന
കുറ്റപ്പെടുത്തിയിട്ട് എന്ത് ഞ്ഞുന�ോട്ടം നടത്തിയാല്‍ പദ്ധതികള്‍ തുടങ്ങിയ
കാര്യം! അതുതന്നെയാണ് 1930 മുതല്‍ 60 വരെയുള്ള പരിഷ്കരണങ്ങള്‍ അന്ന്
രാസവളത്തിന്റെ കാര്യത്തിലും കാലഘട്ടത്തിലെ ക്ഷാമം കാര്‍ഷിക രംഗത്ത്
സംഭവിച്ചുക�ൊണ്ടിരിക്കുന്നത്. ഹരിത വിപ്ലവത്തില്‍ നിലവില്‍വന്നു. ഇത്തരം
കേവലം വളരെ കുറഞ്ഞ കലാശിച്ചതായി കാണാം. പരിഷ്കരണങ്ങള്‍
അളവില്‍ മാത്രം ഉപയ�ോഗി ഹരിതവിപ്ലവത്തിലൂടെ നമുക്ക് ഉണ്ടാക്കിയ ഫലം
ക്കേണ്ട ഇത്തരം വസ്തുക്കള്‍ ലഭിച്ചത് പുതിയ 'ഹൈബ്രിഡ് എത്രമാത്രമായിരുന്നെന്ന്
കര്‍ഷകരുടെ അജ്ഞതമൂലം വിത്തിനങ്ങളും'വ്യത്യസ്ത ഒന്നോര്‍ത്ത്നോക്കൂ. ഒരു
അളവിലധികം യന്ത്രങ്ങളും അതുപ�ോലെ ബില്യണ�ോളം
ഉപയ�ോഗിക്കുന്നുണ്ട്. ഒന്നാ രാസവളങ്ങളും ജനങ്ങളെയാണ്
ല�ോചിച്ചുന�ോക്കിയാല്‍ കീടനാശിനികളുമാണ്. ഹരിതവിപ്ലവം പട്ടിണിയില്‍
ര�ോഗങ്ങളുണ്ടാക്കുന്നത് ശാസ്ത്രജ്ഞരുടെ പരിശ്രമഫല നിന്ന് കരകയറ്റിയത്.
രാസവള പ്രയ�ോഗമല്ല മായി അന്ന് ഗ�ോതമ്പിന്റെയും ഹരിതവിപ്ലവത്തിന്റെ
മറിച്ച് ഇത്തരം അരിയുടെയും ഡ്വാര്‍ഫ് പിതാവ്
അറിവില്ലായ്മയാണെന്നത് വെറൈറ്റികള്‍ സൃഷ്ടിക്കപ്പെട്ടു. Norman Borlaug ന്
ഏത�ൊരാള്‍ക്കും അതിനുപുറമെ കൃഷി എളുപ്പമാ അദ്ദേഹത്തിന്റെ ഈ
മനസിലാക്കാവുന്നതേയുള്ളൂ. ക്കാനുള്ള പുതിയ യന്ത്രങ്ങളും സംഭവാനയെ മാനിച്ചുക�ൊണ്ട്
കാരണം, ഡ�ോക്ടര്‍ കുറിച്ചു രാസവളങ്ങളും 'സമാധാനത്തിനുള്ള
തരുന്ന മരുന്ന് അളവിലധികം കണ്ടുപിടിക്കപ്പെട്ടു. ന�ോബേല്‍ ' സമ്മാനം
കഴിച്ചാല്‍ പ്രശ്നമാകുമെന്ന് കള കീടനാശിനികളുടെ നല്‍കിയെന്നതും ചരിത്രം.
പറഞ്ഞുതരേണ്ട ഉപയ�ോഗം, രാസവളങ്ങള്‍, അന്ന് Borlaug ല�ോകത്തി
ആവിശ്യമില്ലല്ലോ. യന്ത്രങ്ങള്‍ തുടങ്ങിയവയുടെ ലും M S Swaminathan
അതുപ�ോലെ
ആവശ്യത്തിലധികം
ഉപയ�ോഗിക്കുന്ന വളങ്ങള്‍
മണ്ണിനെ നശിപ്പിച്ചേക്കാം.
കീടനാശിനിയുടെ കാര്യം
എടുക്കുകയാണെങ്കില്‍,
കീടങ്ങള്‍
നശിക്കുവാനുതകുന്നത്ര
കുറഞ്ഞ അളവിലാണ് അത്
ഉപയ�ോഗിക്കേണ്ടത്. ഗാഢത
കൂടുതലുള്ള കീടനാശിനികള്‍
നേര്‍പ്പിച്ച്, അത് കീടങ്ങളെ
മാത്രം ഇല്ലായ്മ ചെയ്യാനുതകും
വിധം ഉപയ�ോഗിക്കണം.
ശാസ്ത്രീയമായി
തെളിയിച്ചിട്ടുള്ള രീതിയില്‍
ശാസ്ത്രജ്ഞരുടെ
നിര്‍ദ്ദേശാനുസരണം
ഉപയ�ോഗിക്കണം.

82
ഇന്ത്യയിലും ക�ൊണ്ടുവന്ന ഈ രാസവളങ്ങളും ദൗത്യങ്ങളെ ന�ോക്കി ചിറി
മാറ്റം കേവലം ഭയത്തിന്റെ ക�ോട്ടിയെന്നുവരാം. പക്ഷേ,
പേരില്‍ തള്ളിക്കളയാനാണ് കീടനാശിനികളും അതുക�ൊണ്ടുമാത്രം
നാം ശ്രമിക്കുന്നത്. ഇതിനെ നിര്‍മ്മിച്ച്, പരീക്ഷിച്ച്, അത് യാഥാര്‍ത്ഥ്യങ്ങള്‍
യ�ൊക്കെ കാറ്റില്‍ പറത്തി റദ്ധാക്കപ്പെടുകയില്ല.
ഒരു സുപ്രഭാതത്തില്‍
ഉപയ�ോഗ യ�ോഗ്യമാണെന്ന് പിന്നോട്ടോടി
ജൈവകൃഷിക്കുവേണ്ടി തെളിയിക്കുന്ന ശാസ്ത്രജ്ഞര്‍ മുന്നിലെത്താമെന്നു
പിടിവാശികാട്ടുകയാണ് നാം. ഒരുകാര്യം കൂടി പ്രത്യേകം ക�ൊതിക്കുന്ന ഒരു ജനത
പെട്ടെന്നുള്ള ഇത്തരം മാറ്റം ഒരിക്കലും മറക്കാന്‍
വേഗത്തില�ൊന്നും സൂചിപ്പിക്കുന്നുണ്ട്. പാടില്ലാത്ത കാര്യമാണത്.
നഷ്ടത്തിലേയ്ക്ക് ആ വളം എത്രത്തോളം പുതിയതിനെ മാറ്റി
നയിക്കില്ലെങ്കിലും നിര്‍ത്തുകയും പഴയവയെ
സമ്പൂര്‍ണ ജൈവകൃഷി
ഉപയ�ോഗിക്കാം. അല്ലെങ്കില്‍ ആലിംഗനം ചെയ്യുകയും
വലിയ�ൊരു വീഴ്ചയായിത്തീരു ഒരുചെടിയില്‍ ഒരുവട്ടം ചെയ്യുന്ന നമ്മുടെ സ്വഭാവം
മെന്നതില്‍ സംശയമ�ൊട്ടുമില്ല. ഇത്ര അളവ് മാത്രമേ മാറ്റേണ്ടിയിരിക്കുന്നു.
തെളിയിക്കപ്പെട്ട സത്യങ്ങള്‍
എന്നുവച്ച് ജൈവത്തെ ഉപയ�ോഗിക്കാവൂ എന്ന വിശ്വസിക്കാന്‍ നാമെന്തിന്
പൂര്‍ണമായും വസ്തുത പലപ്പോഴും മടികാട്ടണം? ശാസ്ത്രീയ
ഉപേക്ഷിക്കമമെന്നും അവബ�ോധമില്ലാത്ത ഒരു
രാസവളം മാത്രം ഉപയ�ോഗി അറിഞ്ഞും അറിയാതെയും ജനതയുടെ ഏറ്റവും വലിയ
ക്കണമെന്നുമല്ല പറഞ്ഞു ഏവരും മറക്കുന്നു പ്രശ്നമാണിത്, മറ്റുള്ളവര്‍
വരുന്നത്. മറിച്ച് ഇവരണ്ടും പറയുന്നത് വിശ്വസിച്ച്
ഒരുമിച്ച് ആവശ്യാനുസരണം നമുക്കറിയാത്ത കാര്യങ്ങളെ
ആര�ോഗ്യപരമായ രീതിയില്‍ അവര്‍ പറയുന്നകാര്യങ്ങള്‍
വിശ്വസിക്കാന്‍ ക്കുറിച്ച് വേവലാതിപ്പെടുക:
ഉപയ�ോഗിക്കേണ്ടിയിരിക്കു അതിനെ നിഷേധിക്കുക:
ന്നു. എന്നാലേ നമ്മുടെ തയ്യാറാകുന്നില്ലെന്നത് സത്യം.
പട്ടിണിമരണം വിധിക്കപ്പെട്ട അതിനെതിരെ തിരിയുക:
കാര്‍ഷിക മേഖല കേരളംപ�ോലുള്ള
പുര�ോഗമിക്കുകയുള്ളൂ. ഒരു ജനത സയന്‍സിന്റെ
സഹായത്തോടെ നടത്തിയ വിദ്യാസമ്പന്നരുള്ള ഒരു നാട്
അതുമാത്രമല്ല പുതിയ വിത്തി ഇങ്ങനെയാണെന്നോര്‍ക്കു
നങ്ങള�ോടുള്ള നമ്മുടെ ഉജ്ജ്വല പ�ോരാട്ടത്തിന്റെ
കഥ വായിച്ചറിയാന്‍ ഭക്ഷ്യ മ്പോള്‍ വേദനത�ോന്നുന്നു.
അവജ്ഞയും ആര�ൊക്കെയ�ോ
നീക്കേണ്ടിയിരിക്കുന്നു. നല്ല സുഭിക്ഷതയില്‍ ആറാടി
നില്‍ക്കുന്ന പുതുതലമുറയ്ക്ക് പറഞ്ഞുപരത്തുന്ന നുണകള്‍
വിത്തിനം തിരഞ്ഞുപിടിച്ച് വിശ്വസിക്കാതെ
കൃഷിചെയ്താണ് താല്‍പര്യമുണ്ടായേക്കില്ല.
രാസവളങ്ങളും സ്വയമ�ൊന്നുചിന്തിച്ചുന�ോക്കൂ...
കര്‍ഷകര്‍ വിളവ് ശാസ്ത്രീയമായി ചിന്തിക്കൂ...
മെച്ചപ്പെടുത്തിയിരുന്നത്. കീടനാശിനികളും
ഇല്ലായിരുന്നെങ്കില്‍ നാളയുടെ വാഗ്ദാനങ്ങള്‍
എന്നാല്‍ ശാസ്ത്രജ്ഞര്‍ ആ ശാസ്ത്രത്തിന്റെ വഴിയേ
തരം തിരിവ് ജീനുകളില്‍ ഒരുപക്ഷെ, ഒരിക്കലും
ഉണ്ടാകുമായിരുന്നില്ലാത്ത ഒരു നടക്കേണ്ടിയിരിക്കുന്നു.
മാറ്റം വരുത്തിയാല്‍ സൃഷ്ടി ഒരുനല്ല നാളയ്ക്കുവേണ്ടി
ക്കാമെന്ന് കണ്ടെത്തുകയും തലമുറ സയന്‍സിന്റെ
സഹായത്തോടെ ആധുനിക നമുക്കൊന്നിച്ച് മുന്നേറാം.
അത് പ്രാവര്‍ത്തികമാക്കുകയും
ചെയ്തു. എങ്കിലും എത്രമാത്രം മനുഷ്യന്‍ നടത്തിയ
ശാസ്ത്രീയമായി തെളിയിച്ചാലും മഹത്തായ ഭക്ഷ്യ

83
s]m¶m\n .Fw.C.Fkv tImtfPv
തെസ്ലിയ സറ
എക്കണ�ോമിക്സ്

മഴയത്ത്
നനഞ്ഞ
കുട

84
"മാഷേ..."
13 വർഷം പിറകിലേക്കുള്ള വിളി,
ഇളം നീല യൂണിഫ�ോമിട്ട സ്കൂൾ കുട്ടിയെ പ�ോലെ
അവൾ കിതച്ചുക�ൊണ്ട്‌പറഞ്ഞു ,

"ഇത് കേൾക്ക്‌മാഷേ, ഇന്ന് ഒരു സംഭവമുണ്ടായി...


ഞാൻ സ്കൂളിൽ നിന്ന് വരുന്ന വഴി ... അങ്ങാടി
കഴിഞ്ഞ് വലിയ�ൊരു പാലത്തിലൂടെ വരികയായിരുന്നു.
അപ്പോൾ... ''

85
s]m¶m\n .Fw.C.Fkv tImtfPv
കരുതി.".
ഒരു കുഞ്ഞിനെ പ�ോലെ ആശ്‌ചര്യം വിടാതെ
നിൽക്കുന്ന അവളെ ഞാന�ൊന്ന് മനസ്സിൽ വർണ്ണിച്ചു. സ്ത്രീയുടെ സഹിഷ്ണുത അളക്കപ്പെട്ടി
രിക്കാം എന്ന് ഞാൻ ഊഹിച്ചു.
'ഉദിച്ച്‌നിൽക്കുന്നു താമരപ�ോലെ നിൻ ‌"ശ്രദ്ധിക്കണം, സമൂഹം വളരെ
സുന്ദര വദനം വന്ദനം ശിഷ്യേ മ�ോശമാണു" തത്വജ്ഞാനിയാ
ഹൃത്തിന്റെ ക�ോണിൽ ആയിരമാവർത്തി കാൻ ഒരു ശ്രമം നടത്തി ഞാനും.
നേരുന്നു നിനക്കായ്‌മംഗളം മംഗളം മംഗളം'

കവിയെ കാടുകയറാൻ വിടാതെ വീണ്ടും അവളുടെ അവൾ കഥയുമായ്‌മുന്നോട്ട്-"


കിതക്കുന്ന ശബ്ദം "‌പിന്നെ .... ഒരു കുടയിൽ"
"അപ്പോൾ വീടിനടുത്തുള്ള ഒരു ക�ൊച്ചു പയ്യൻ പിറകെ
വരുന്നുണ്ടായിരുന്നു." എന്റെ ച�ോദ്യം ഒരു കാഴ്ചയെ തേടി
" എന്നിട്ട്‌അടിപ�ൊട്ടിയ�ോ" എന്നു
ഒരു തുടർച്ച കിട്ടാൻ മാത്രം ഞാൻ വാക്കിൽ ആകാംക്ഷ ച�ോദിച്ചില്ല,
വരുത്തി, 'എന്നിട്ട് ? '
അവൾ ഭവ്യതയ�ോടെ
ഒരു ക�ൊച്ചുതമ്പുരാട്ടിയെ ഓർമ്മിപ്പിച്ചു അവൾ, തുടർന്നു-"അന്യ ആൺകുട്ടികളുടെ
അല്ലെങ്കിൽ സ്നേഹം തുളുമ്പുന്ന ഓപ്പോൾ, ന�ോട്ടം അസ്ഥാനത്താണെങ്കിൽ
എതു പെണ്ണും ഒന്ന്
"എവിടെ പ�ോയി വരികയാ ഉണ്ണീ ." എന്നു ച�ോദിച്ച ഒതുങ്ങുമല്ലോ..."
പ്പോൾ "വില്ലേജിൽ, അക്ഷയ" എന്നൊക്കെ പറഞ്ഞു.
പിന്നെ.... "അത്‌സത്യം", ആ ഇടവഴിയിൽ
"+1 ലേക്ക് ആണ് ഈ തവണ. ഒരു കാഴ്ചക്കാരനായി ഒരു നിമിഷം
ക�ൊടുവള്ളിയിലാണ് ചേർന്നത് " എന്നൊക്കെ: ഞാൻ കണ്ടു, കൂർത്ത കണ്ണുകളെ
വളരെ കൂളായി സംസാരിച്ചു വരുന്ന വഴിക്ക് മഴ പെയ്തു. കാണാൻ ഇടവരാത്ത വിധം
തലകുനിച്ച്‌നടക്കുന്ന ഒരുപാട്‌
അവന്റെ കയ്യിൽ കുടയില്ലായിരുന്നു.... നെടുവീർപ്പുകളെ.
"മഴക്കാലമായിട്ട് കുടയില്ലാതെയാണ�ോ ഉണ്ണീ ..." "ഈ ചെറുക്കന്റ കൈ
ബ്രസ്റ്റില�ോട്ടാണ�ോന്ന്...
എന്ന് ശകാരിക്കുകയും ചെയ്തു. ഉള്ളിലിങ്ങനെ ഒരു വിറയലും
ആകെ മടുപ്പും ത�ോന്നി...
ഞാൻ വീണ്ടും- "എന്നിട്ട്" ക�ൊച്ചു ചെറുക്കൻ!
അറിയാതെ പറ്റിയതാവും എന്നു
പെട്ടന്ന് അവളുടെ വാക്കുകൾക്ക്‌കനം ഏറി, കരുതി ഞാൻ സമാധാനിക്കാൻ
ഹ�ോംവർക്ക്‌ചെയ്യാത്തതിനു ശകാരം ലഭിച്ച ശ്രമിച്ചു"
പഴയ അതേ ഭാവം, ആത്മഗതത്തെ വാക്കുകളാക്കി
അവളും മ�ൊഴിയുന്നു. ഒരു
"അതുവരെ ഞാൻ ശ്രദ്ധിക്കാത്ത ഒരു കാര്യം, കൗമാരക്കാരിയുടെ ശബ്ദമല്ലായിരു
ന്നു അത് എന്ന് ഞാനെളുപ്പം
ആ തെണ്ടി ചെറുക്കൻ എന്റെ മേൽ ഒരുമാതി ന�ോട്ടം തിരിച്ചറിയുന്നു. എന്നിലെ
ന�ോക്കുന്നുണ്ടായിരുന്നു. അത് അവന്റെയും അധ്യാപകൻ ഒന്ന് പകച്ചു എന്നത്‌
കുടുംബത്തിന്റയും പ�ൊതുവായ സ്വഭാവമാണെന്ന്

86
87
s]m¶m\n .Fw.C.Fkv tImtfPv
സത്യം. "ചെറിയ ചെക്കനല്ലേ... എട്ടാ...
ഞാൻ ആ ഷ�ോക്കിലായിരുന്നു... ''
സധൈര്യം ച�ോദിച്ചു-
ഞാൻ ഒന്ന് ന്യായീകരിച്ചതും
"സ്വയം സമാധാനിക്കാനുള്ള ശ്രമം വിജയിച്ചോ?"
"ഇല്ല, പിന്നെ കുട അവനെ ഏൽപ്പിച്ച് "അതെ +2 വിനു പഠിക്കുന്ന ചെറുക്ക
മഴക�ൊണ്ടാലും വേണ്ടില്ല ... എന്നു കരുതി നല്ലേ ചെറിയ കുട്ടി...!
വിട്ടു നിന്നു." എന്നെക്കൊണ്ട് പറയിക്കരുത്...
അല്ലെങ്കിൽ ആവശ്യത്തിനും
"ചേച്ചിക്ക് ഉയരമില്ലല്ലേ, ശരി ഞാൻ പിടിക്കാം ... അല്ലാത്തതിനും നിന്റെ നാവിനു
എന്നു പറഞ്ഞു അവൻ ശരീരത്തില�ോട്ടു ചേരാൻ മുന്നൂറു മുഴം നീളമാണല്ലോ..."
തുടങ്ങി..." ഏട്ടൻ കിട്ടിയ അവസരത്തിനു
ചെണ്ട മുറുക്കിക്കൊട്ടുന്ന മാരാരെ
"ച�ോപ്പ് ചുരിദാറ്: നല്ല രസാ...'.'നിങ്ങളും മുൻപ്‌ പ�ോലെ ത�ോന്നിച്ചു.
ഇട്ടിട്ടില്ലേ മാഷേ? " ... കാഴ്ച ഇങ്ക്വിലാബ്‌മുഴക്കി
വിപ്ലവത്തിനെ ചുവപ്പുമിട്ട്‌നഗരത്തിലൂടെ നെഞ്ചു " അത്‌കലക്കി",
വിരിച്ചു നടന്ന യുവത്വത്തെ വീണ്ടും മുന്നിൽ കാണിച്ചു എന്ന് ഞാൻ പറഞ്ഞില്ല. പറഞ്ഞാൽ
തന്നു അവളിന്ന്, ഗുരുവിനു ശിഷ്യയുടെ ദക്ഷിണ. ഗുരു നിന്ദക്ക്‌അവൾക്കവസരം
നൽകിയത്‌മിച്ചമാകും എന്ന്
"ഉള്ളിൽ വെള്ളിടി വെട്ടി, പിന്നെ കുടയും വാങ്ങി ഊഹിച്ചു. ഗുരുവെങ്കിലും പുരുഷനെ
ഒരു ഓട്ടമായിരുന്നു" കിതക്കാതെ കിതക്കുന്ന പുരുഷവർഗ്ഗമായേ സ്ത്രീകൾ ഗൗനിക്കൂ
വാക്കുകൾ കേട്ടു വീണ്ടും. എന്ന് എനിക്ക്‌പലതവണ
അനുഭവം ഉണ്ട്‌.
എന്റെ ആകാംക്ഷ മുൾമുനയിൽ-
"എന്നിട്ട് കിതപ്പ്‌മാറിയ�ോ" അവൻ ആൺകുട്ടി, കൃത്യമായി
ഞാനാണെങ്കിലും ഇത്‌തന്നെ
മൗനം! പറയും, എന്ന് ഊഹിച്ചു.
" ഇപ്പോൾ ഏട്ടൻ വന്നിരുന്നു." "12 വയസ്സുകാരൻ അഛനായ
കാര്യങ്ങൾ പറഞ്ഞാൽ... തലമുറയാണു ചുറ്റിലും, ശിഷ്യ
"നിനക്ക് എല്ലാവരേയും സംശയമാണല്ലോ ... അതു സൂക്ഷിക്കണം. അധികം നന്മ ഗുണം
ക�ൊണ്ട് ത�ോന്നിയതാവുമെന്ന് " ചെയ്യില്ല" എന്ന് ഒരു ഉപദേശത്തിൽ
പറയുമെന്നാണ് കരുതിയത്... പക്ഷേ... " ഒതുക്കി ഗുരുവായി.
കാര്യങ്ങൾ കേട്ടപ്പോൾ ഒറ്റ ആട്ടായിരുന്നു.!
"വേറെ ഒളിഞ്ഞും തെളിഞ്ഞും
അത്‌പുരുഷന്റ ചിന്ത, ഞാനെന്നെ തന്നെ വൃത്തികേടുകൾ ആ ചെറുക്കൻ
ചമയമണിയിച്ചു നിർത്തി പറഞ്ഞു. പറഞ്ഞിരുന്നു. ഞാൻ
പെട്ടന്ന് വിഷയം
"നിന്റെ വായിൽ നാവില്ലായിരുന്നോ, വിളിച്ചു മാറ്റിക്കൊണ്ടിരുന്നതുക�ൊണ്ട് ...
കയറ്റുമ്പോൾ (കുടയിൽ) ഓർക്കണമായിരുന്നു... മതിയായി! "
നിനക്ക് എന്നോട് ചാടാനല്ലേ അറിയൂ..." എന്നൊ നിരാശയുടെയും മടുപ്പിന്റെയും ഒരു
ക്കെ പറഞ്ഞ് ഏട്ടൻ ആകെ സീനാക്കി. ദീർഘശ്വാസം
കേൾക്കുന്നു,

88
"അത്‌സാരല്ല, എല്ലാം ഒരു
അനുഭവം" ഗുരു ഭവ്യനായി.

"ഇതു പ�ോലെ മറ്റൊരു


ചെറുക്കനിൽ നിന്നും
അനുഭവമുണ്ടായിരുന്നു ...
വീടിനടുത്തുള്ളതു തന്നെ:
റ്റേബിളിനു ചുറ്റും
ഇരിക്കുകയായിരുന്നു...
അവൻ എന്റെ തുടയിൽ
അറിയാത്തതുപ�ോലെ ത�ൊട്ടു"
കഹാനി കതം നഹീ ഹ�ോതാ
(കഥ തീരില്ലേ )
എന്നെനിക്ക്‌ത�ോന്നി.
അറിയാനായ്‌തന്നെ ച�ോദിച്ചു
"എന്നിട്ട്‌?"

"അതും ഏട്ടന�ോട്
പറഞ്ഞിരുന്നു.- ഒന്നും ( ഉണ്ടാവാ
പറഞ്ഞില്ല കുറേ നേരം തിരിക്കട്ടെ...
മൗനം, എന്റെ ഹസ്‌, എന്നാണ്
കുടുംബത്തിലും സമൂഹത്തിലും പ്രാർത്ഥന )
എല്ലാവരാലും ബഹുമാനിക്ക എന്റെ നടു ചവിട്ടിയ�ൊ
പെടുന്ന ഒരാളാണ് ' എടുത്തു ടിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.'
ചാട്ടമ�ൊന്നുമില്ല... ഒരു കാര്യം ഇത്‌കേട്ടതും എന്നിൽ ട്യൂഷൻ സെന്ററിന്റെ
തീരുമാനിച്ചാൽ സമ്മിശ്രവികാരങ്ങൾ പടിയിറങ്ങിയപ്പോൾ
മാറ്റവുമുണ്ടാകില്ല ...എന്നെ ഉണ്ടാക്കി, ചിരിക്കാനുള്ളൊരു ത�ോന്നിയ അതേ വേദന.
ക�ൊഞ്ചിക്കുകയും വകയുണ്ടെന്ന് പറഞ്ഞ്‌
ഓമനിക്കുകയു ചെയ്ത് പിറകേ അവളെ തളർത്തേണ്ടാ എന്ന് ഗുരുവും ശിഷ്യരും പരസ്പരം
നടക്കാറില്ല...'മ�ോളേ'ന്ന് ഒറ്റ കരുതി ഒന്നും മിണ്ടിയില്ല. പകർന്നു നൽകിയ
പ്രാവശ്യമേ...വിളിച്ചിട്ടുള്ളു.
അറിവിന്റെ ജീവനിൽ
എന്നാണ് ഓർമ" സമാധാനമായിരിക്കൂ എന്ന് ബന്ധിപ്പിക്കപ്പെട്ടിരിക്കു
അവൾ നല്ലൊരു ഭാര്യ കണ്ണുകൾ ക�ൊണ്ട്‌മ�ൊഴിഞ്ഞു, ന്നുവല്ലോ സത്യമേ!
കൂടെയാണെന്ന് തിരിച്ചറി "ഈ ഗുരുവിനെ മറക്കാതിരി
യാൻ കഴിഞ്ഞു. ക്കുക. വിദ്യയായി നൽകിയ
തിൽ നിന്നും
നന്മകളെടുക്കുക."
'ഏതായാലും ഇനി എന്ന് പണ്ട്‌പറഞ്ഞത്‌
അങ്ങന�ൊരു സംഭവമുണ്ടാ ഓർമ്മിപ്പിച്ച്‌പടിയിറങ്ങി.
യാൽ അടി ക�ൊടുക്കാതെ റിസൽറ്റ്‌കാണിച്ച്‌തന്ന്
വന്നാൽ അന്നവൾ അമ്മയെയും കൂട്ടി

89
s]m¶m\n .Fw.C.Fkv tImtfPv
ജ്യോതി കെ കെ
എക്കണ�ോമിക്സ്

പുല്‍നാമ്പ്
ഒരു മഴ നനഞ്ഞിടാന്‍ ഒരു കുടക്കീഴി-
ലായണയുവാനേറെ ക�ൊതിച്ചു ഞാനേറേ...
ഞാന�ോര�ോ പുതുമഴയിലും കിളിര്‍ക്കു
ന്നൊരു പുതുനാമ്പല്ലയ�ോയീ മണ്ണില്‍
നിനയ്ക്കാത്ത ശബ്ദമായ് ഞാനീ മണ്ണില്‍
പുതുമണം പതുക്കെ നുണയവേ
അധരത്തിലല്‍പ്പമായുതിരുന്ന നറുചിരിയും
ഒളിമിന്നല്‍ പിണരില്‍ തുടിക്കുന്ന മിഴിയും
ഓര്‍മയില്‍ തെളിമയാര്‍ന്നൊരാനന്ദ തിരയില്‍
ഈ ചിത്രം എത്രഹൃദ്യം എന്നകതാരില്‍
കുളിര്‍മഴ പെയ്യിക്കുമാഹ്ലാദമിനിയും
മൗനമായ് മിഴികൂപ്പിനില്‍ക്കുന്നു
നിന്‍ മുന്നില്‍ ഞാന്‍, നിന്‍ സ്നേഹാര്‍ദ്രമാം
നനുത്ത തല�ോടലിനായ് ക�ൊതിച്ചു ക�ൊതിച്ചങ്ങനെ...
പറയാതെ നീ എന്നെ തിരയുന്നുവെങ്കില�ോ
അറിയാതെ ഞാന്‍ പലപ്പോഴും മറഞ്ഞിരുന്നെന്നോ
അത്രമേല്‍ ക�ൊതിച്ചു ഞാന്‍ നിന്റെ വരവിനായ്
കഠിന താപവും പേറിയെന്‍ ചിത്തമെ-
ന്നോടെത്രയ�ോ മന്ത്രിച്ചുവെന്നോ.
ഒരു മഴ നനഞ്ഞിടാന്‍ ഒരു കുടക്കീഴിലായീ
ഇരവും പകലുമേന്തി തുടിക്കുന്ന
ഹൃത്തിലാര്‍ദ്രമായ് നനുത്ത സ്നേഹമായ്.
ആശ്രയിച്ചങ്ങനെ മേദിനിയിലഭയം
പ്രാപിക്കുവാന്‍ ഈ മണ്ണിന്റെ മാറില്‍
ഒരിക്കലുറങ്ങുമ്പോള്‍ ഒളിമങ്ങാത്ത
സ്നേഹമായി മ�ൊഴികളിലനശ്വരമായിരിക്കുവാന്‍
ക�ൊതിച്ചു ക�ൊതിച്ചു നില്‍ക്കും
പുതുനാമ്പല്ലയ�ോ ഞാന്‍
പുല്‍നാമ്പല്ലയ�ോ ഞാന്‍!

90
"" എന്നെയും നിന്നെയും
അടയാളപ്പെടുത്താത്ത
ഭൂപടങ്ങളെപ്പോലെ
സ്വാതന്ത്ര്യവും ഒരു നുണ
""

91
s]m¶m\n .Fw.C.Fkv tImtfPv
ജുബിന ടി
ഇംഗ്ലീഷ്

പ്രേമവും
കാമവും
അപരാധമല്ല
കാ ലത്തിന്റെ താളുകള്‍ കുറച്ചു പുറക�ോട്ടു മറിച്ചാല്‍ ഈ ല�ോകത്തു
വസിക്കുന്നതിനു ലിംഗത്തിന്റെ പ്രസക്തി നമുക്ക് തിരിച്ചറിയാ
നാകും. പെണ്ണായി പിറന്നാല്‍ ഒന്നുങ്കില്‍ മരണം അതല്ലെങ്കില്‍ ദുരിതവും
ശാപവാക്കുകളുമേറ്റു മരണത്തേക്കാള്‍ മ�ോശവും ഭയാനകവുമായ ഒരു
ജീവിതം എന്നതായിരുന്നു അവസ്ഥ. എന്നാല്‍ കാലം പുര�ോഗമിച്ചത�ോടെ
പെണ്‍ ഭ്രൂണഹത്യക്കും തുടര്‍ന്നുള്ള ചൂഷണങ്ങള്‍ക്കും അറുതി വീണു.
എന്നിരുന്നാലും ലിംഗ സമത്വമെന്ന ആശയം സഫലീകരിക്കപ്പെട്ടില്ല.
പുരുഷന്‍ ഒന്നാമനെന്നും സത്രീ രണ്ടാമതാണെന്നുമുള്ള അടിസ്ഥാനരഹിത
മായ പ്രസ്താവനയില്‍ സംവാദങ്ങള്‍ നടന്നുക�ൊണ്ടേയിരുന്നു. ഇതിനിടയില്‍
ആര�ൊക്കെയ�ോ പുതിയ ഇരകളെ തേടി വേട്ടയ്ക്കിറങ്ങി തിരിച്ചെത്തിയത്
ഒരു പറ്റം നിസ്സഹായരുമായാണ്.
തന്റേതല്ലാത്ത കാരണത്താല്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും
ആട്ടിയകറ്റപ്പെട്ടവര്‍. എത്രതന്നെ ഉച്ചത്തില്‍ വിളിച്ചിട്ടും ആരും തിരിഞ്ഞു
ന�ോക്കുവാന്‍ താല്‍പര്യം കാണിക്കാത്തവര്‍. ലിംഗം എത്ര തരമുണ്ടെന്നു
ച�ോദിച്ചാല്‍ അഞ്ചു വയസ്സുള്ള കുട്ടി ത�ൊട്ട് എഴുപത�ോ എണ്‍പത�ോ
വയസ്സുള്ള വയ�ോധികന്‍ വരെ നല്‍കുന്ന മറുപടി രണ്ടെന്നാകും:

92
93
s]m¶m\n .Fw.C.Fkv tImtfPv
ആണും, പെണ്ണും. ഇതിനിടയില്‍ വരുന്നത�ൊന്നും മനുഷ്യന identity and gender
ല്ല. XX ക്രോമ�ോസ�ോമുകള്‍ ചേര്‍ന്നതാണ് ഒരു സ്ത്രീയുടെ orientation)
അണ്ഡം. ലിംഗഭേദത്തിനായി XY ക്രോമസ�ോമുകളാണ് നിശ്ചയിക്കപ്പെടുന്നു.
പുരുഷനില്‍ സ്ഥാപിതമായിട്ടുള്ളത്. ക്രോമസ�ോമില്‍ സ്ത്രീ ഗര്‍ഭാവസ്ഥയില്‍
സ്വഭാവങ്ങള്‍ അടങ്ങിയത് X ക്രോമസ�ോമിലും പുരുഷവി നിശ്ചയിക്കപ്പെടുന്ന ലിംഗ
കാരങ്ങളും സ്വാഭാവങ്ങളും കാണിക്കുന്നത് Y ക്രോമസ�ോമു വ്യക്തിത്വത്തില്‍ പിന്നീട്
കളുമാണ്. എന്നാല്‍ ക്രോമസ�ോമുകള്‍ പ്രവര്‍ത്തന മാറ്റമുണ്ടായിരിക്കുന്നതല്ല.
സജ്ജമാകണമെങ്കില്‍ SRY അഥവാ Sex determining അപ്പോള്‍ പിന്നെ
region എന്ന മാസ്റ്റര്‍ ജീനിന്റെ സഹായം കൂടിയേ തീരു. സ്വവര്‍ഗരതിക്കാരും
ഏഴാം ആഴ്ചവരെ ഭ്രൂണത്തിന്റെ ലിംഗം വേര്‍തിരിച്ചറിയാന്‍ ട്രാൻസ്​​ജെ​ൻഡേഴ്​സും
സാധിക്കില്ല. soxg എന്ന ജീന്‍ ഭ്രൂണത്തില്‍ സ്ത്രീയുടെ എങ്ങനെ രൂപം ക�ൊണ്ടു
ലൈംഗികാവയവങ്ങളെ സൃഷ്ടിച്ചെടുക്കുന്നു. ഇവ എന്ന സംശയം തീര്‍ത്തും
പാരാമീസ�ോനെഫ്രിക് ഡക്റ്റ് (Paramesonephric duct) സ്വാഭാവികം മാത്രം.
എന്ന് അറിയപ്പെടുന്നു. അതേസമയം
മീസ�ോന�ോഫിക് ഡക്റ്റ് (Mesonephric duct) ലൈംഗിക വ്യക്തിത്വവും,
പുരുഷ ലൈംഗികാവയവങ്ങളെ നിര്‍മ്മിച്ചെടുക്കാന്‍ ലൈംഗികാഭിമുഖ്യവും തമ്മില്‍
ബാദ്ധ്യസ്ഥപ്പെട്ടതാണ്. വലിയ അന്തരമുണ്ട്.
ലൈംഗികാഭിമുഖ്യം അഥവാ
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭ്രൂണത്തില്‍ Gender Orientation
ലൈംഗികവ്യക്തിത്വവും ലൈംഗികാഭിമുഖ്യവും (Gender എന്നതിന്റെ അടിസ്ഥാനത്തി
ലാണ് എതിര്‍ ലിംഗത്തോടു
ള്ള അഭിനിവേശം
ഉണ്ടായിരിക്കുക. Orientation
മാറുന്നതിനനുസരിച്ച്
അഭിനിവേശം ത�ോന്നുന്ന
ലിംഗവും മാറാം.
ചിലര്‍ക്ക് സ്വന്തം
ലിംഗത്തില്‍പ്പെട്ടവര�ോടാകാം
അഭിനിവേശം ത�ോന്നുന്നത്.
പ്രഥമദൃഷ്ട്യാ, സ്ത്രീയായിരിക്കും
എന്നാല്‍ പ്രകടിപ്പിക്കുക
തീര്‍ത്തും പുരുഷസഹജമായ
സ്വഭാവഗുണങ്ങളും
(തിരിച്ചും) . ഈ കൂട്ടരാണ്
ട്രാൻസ്​​ജെ​ൻഡേഴ്​സ്
സ്വന്തം ലിംഗത്തോടും
എതിര്‍ലിംഗത്തോടും
ഒരുപ�ോലെ താല്‍പര്യം
പ്രകടിപ്പിക്കുന്നവരാണ്.
താന്‍ സ്ത്രീയായി
ജീവിക്കണമ�ോ അത�ോ
പുരുഷനായി നിലക�ൊള്ളണ�ോ

94
എന്നത് ഒരു മനുഷ്യന്റെയും ഇത്രയ�ൊക്കെ പുര�ോഗമിച്ചിട്ടും
നിയന്ത്രണത്തിനു കീഴിലുള്ള ഇവര്‍ക്കെതിരെയുള്ള
ഒന്നല്ല. ഭ്രൂണാവസ്ഥയില്‍ അക്രമങ്ങള്‍ ദിനംപത്രി
ലിംഗനിശ്ചയം നടത്തികഴി വര്‍ദ്ധിക്കുക മാത്രമാണ്
ഞ്ഞാല്‍ പിന്നീടുള്ള ജ�ോലി ചെയ്തിട്ടുള്ളത്. റഷ്യ
തലച്ചോറും ഹ�ോര്‍മോണുകളും അടക്കമുള്ള വികസിത
ഏറ്റെടുക്കും. രാജ്യങ്ങളില്‍ പ�ോലും
ക്രോമസ�ോമുകളുടെയും ആണ്‍ഭ്രൂണത്തിലും ഇത്തരം ആക്രമണങ്ങള്‍
തലച്ചോറിന്‍റെയും പെണ്‍ഭ്രൂണത്തിലും രൂക്ഷമാണ്. മതങ്ങളെയും
പ്രവര്‍ത്തനത്തിനു പക്ഷെ ഒരുപ�ോലെ കാണപ്പെടുന്ന മതഗ്രന്ഥങ്ങളെയും
ഒന്നാണ് 'സ�ോക്സ് 9' എന്ന മുന്‍നിര്‍ത്തിയാണ് പലരും
നാളിതുവരെ ജീന്‍ XX ക്രോമസ�ോം ഇത്തരത്തിലുള്ള
പഴികേള്‍ക്കേണ്ടി ഘടനക്കനുസരിച്ച് ഭ്രൂണം പ്രതിഷേധങ്ങള്‍ക്കും
വന്നിട്ടുള്ളത് നിസ്സഹായരായ വളരണമെങ്കില്‍ 'സ�ോക്സ് 9' അക്രമങ്ങള്‍ക്കും മുതിരുന്നത്.
എന്ന ജീന്‍ നിഷ്ക്രിയമാകേണ്ട എന്നാല്‍ ഇതേ സമയം
ഈ ജന്മങ്ങളാണ്. തുണ്ട്. ആ ജ�ോലി Foxss സ്വവര്‍ഗാനുരാഗവും സ്വവര്‍ഗ
സ്വവര്‍ഗാനുരാഗിയായതിന്റെ എന്ന മറ്റൊരു വിവാഹവും നിയമംവഴി
ജീനിന്റെതാണ്. ഇതിന്റെ അംഗീകരിച്ച നാടുകളും
പേരില്‍ ല�ോകത്ത് അഭാവത്തില്‍ പെണ്‍ഭ്രൂണം കാണാന്‍ സാധിക്കും.
ആക്ഷേപവും പരിഹാസവും ആണായി വളരും. കേള്‍ക്കു
മ്പോള്‍ അത്ഭുതം നമ്മുടെ രാജ്യത്തെ സ്ഥിതിയും
നേരിടേണ്ടി വന്നിട്ടുള്ളവര്‍ ഇതില്‍ നിന്നും ഒട്ടും
ത�ോന്നുമെങ്കിലും
കുറവല്ല. കാലം അതാണ് സത്യം. വ്യത്യസ്തമല്ല. ല�ോകമെമ്പാടും
വാഴ്ത്തിപ്പാടിയ ഇന്ത്യന്‍
ഇത്രയ�ൊക്കെ പുര�ോഗമിച്ചിട്ടും ഒരു ദിവസം സ്ത്രീയായും
'ഭരണഘടന'
അടുത്ത ദിനത്തില്‍
ഇവര്‍ക്കെതിരെയുള്ള പുരുഷനായും ജീവിക്കാന്‍ സ്വവര്‍ഗാനുരാഗത്തിനും
അക്രമങ്ങള്‍ ദിനംപത്രി ആഗ്രഹിക്കുന്നവരാണ് ക്യൂര്‍ സ്വവര്‍ഗാനുരാഗികള്‍ക്കിടയി
ലുള്ള ലൈംഗികബന്ധത്തിനു
വര്‍ദ്ധിക്കുക മാത്രമാണ് എന്ന പേരില്‍ അറിയപ്പെടുന്ന
മെതിരാണ്. വ്യക്തമായി
ന്യൂനപക്ഷം. ഇവിടെയും
ചെയ്തിട്ടുള്ളത്. റഷ്യ കാരണം തലച്ചോറിന്റെ പറഞ്ഞാല്‍ ഇന്ത്യന്‍
അടക്കമുള്ള വികസിത മാറിമറിയുന്ന വിധികളും 'ഭരണഘടന'യനുസരിച്ച്
രീതികളുമാണ്. ക്രോമസ�ോമു സ്വവര്‍ഗാനുരാഗം ക്രിമിനല്‍
രാജ്യങ്ങളില്‍ പ�ോലും കളുടെയും തലച്ചോറിന്റെയും കുറ്റമാണ്.
ഇത്തരം ആക്രമണങ്ങള്‍ പ്രവര്‍ത്തനത്തിനു 'പ്രകൃതിവിരുദ്ധമായ'
ഈ ബന്ധത്തിനു മുതിരുന്നത്
രൂക്ഷമാണ് പക്ഷെ നാളിതുവരെ
ശിക്ഷാര്‍ഹമാണ്. 1860 ല്‍
പഴികേള്‍ക്കേണ്ടി
വന്നിട്ടുള്ളത് നിസ്സഹായരായ എഴുതി ചേര്‍ത്ത 377-ാം
ഈ ജന്മങ്ങളാണ്. സ്വവര്‍ഗാ സെക്ഷനിലെ ഈ പ്രസ്തുത
നുരാഗിയായതിന്റെ പേരില്‍ നിയമം ഇന്നും മാറ്റമില്ലാതെ
ല�ോകത്ത് ആക്ഷേപവും നിലക�ൊള്ളുന്നു. ഇന്ത്യയില്‍
പരിഹാസവും നേരിടേണ്ടി അങ്ങോളമിങ്ങോളമുള്ള
വന്നിട്ടുള്ളവര്‍ കുറവല്ല. കാലം ട്രാൻസ്​​ജെ​ൻഡേഴ്​സിന�ോട്
ആരാഞ്ഞാല്‍ അവര്‍ക്കു

95
s]m¶m\n .Fw.C.Fkv tImtfPv
പറയാന്‍ ഉണ്ടാവുക വേദനയുടേയും ഒറ്റപ്പെടലിന്റെയും 'തല്ല് ക�ൊള്ളാത്തതിന്റെ കേടാണ് '
തീവ്രമായ കഥകളായിരിക്കും. എന്നീ തരത്തിലുള്ള ശാസനകളും
കുറ്റപ്പെടുത്തലുകളും ഈ കൂട്ടര്‍ക്കെതിരെ
എന്നിരുന്നാലും തമിഴ്നാടുപ�ോലുള്ള സംസ്ഥാനങ്ങളില്‍ എന്നും ഉയര്‍ന്നു വന്നിട്ടുണ്ട്.
സൗജന്യമായി ഈ കൂട്ടര്‍ക്കു ലിംഗമാറ്റ ശസ്ത്രക്രിയ ശാസ്ത്രവും മതവും തമ്മിലുള്ള നൂറ്റാണ്ടുകള്‍
നടത്തിക�ൊടുക്കുന്നുണ്ടെന്ന കാര്യം അഭിനന്ദനാര്‍ഹം പഴക്കമുള്ള ഭിന്നിപ്പുകള്‍ ഇന്നും തുടരുന്നു
തന്നെയാണ്. ക�ൊച്ചി മെട്രോയില്‍ 23 എന്നതാണ് ഇതിന്റെ മറ്റൊരു വശം.
ട്രാൻസ്​​ജെ​ൻഡേഴ്​സിന് ജ�ോലി നല്‍കിയ പിണറായി മതത്തിന�ൊപ്പം അതല്ലെങ്കില്‍
സര്‍ക്കാരിന്റെ ഉദ്യമത്തെയും പ്രശംസിക്കാതെ വയ്യ. മതത്തിനുമുകളില്‍ ശാസ്ത്രമെന്ന
താന്‍ ഒരു ആണായി ജനിച്ചത്, അല്ലെങ്കില്‍ പെണ്ണായി സത്യത്തെ അംഗീകരിക്കുവാന്‍ നാം
ജനിച്ചത് തന്റെ കഴിവുക�ൊണ്ടാണെന്ന മട്ടിലാണ് തയ്യാറല്ല. ഇവക്ക് ആശ്വാസവും
ചിലരുടെയെങ്കിലും നിലപാടുകള്‍. എന്നാല്‍ പ്രത്യാശയും നല്‍കുന്ന ഒരു നല്ല
ഭ്രൂണമായിരിക്കെ തലച്ചോര്‍ ഒന്നു വേറിട്ടു നാളെ ഇനിയെങ്കിലും ആഗതമാകും
ചിന്തിച്ചിരുന്നെങ്കില്‍ ഇവരുടെയും ജീവിതത്തിന്റെ താളം എന്ന പ്രതീക്ഷയില്‍
തെറ്റുമായിരുന്നു. ഒരു മനുഷ്യനെന്നാല്‍ അവന്റെ നമുക്ക് കാത്തിരിക്കാം.
തലച്ചോറിനപ്പുത്തേക്ക് ഒന്നുമില്ല. എങ്ങനെ
പെരുമാറണമെന്നും എങ്ങനെ എന്ത് ചിന്തിക്കണമെന്നും
എന്ത് പ്രവര്‍ത്തിക്കണമെന്നും ആരായിക്കൊണ്ട്
ജീവിക്കണമെന്നതുമ�ൊക്കെ തലച്ചോറിന്റെയും
ജീനുകളുടേയും തീരുമാനങ്ങളാണ്. എന്നാല്‍ ഈ വസ്തുത
എത്ര തന്നെ മുന്നോട്ടു വെച്ചാലും കണ്ണടച്ചിരുട്ടാക്കാനാണ്
സമൂഹം ശ്രമിക്കുന്നത്.

96
ഷബീര്‍ ഒ കെ
ഫിസിക്സ്
ചെ ക്കന്‍ വന്നു അവളെ കണ്ടു. 75 പവനും 20 ലക്ഷത്തിനും
ആ കച്ചവടം അങ്ങ് ഉറപ്പിച്ചു. കച്ചവടദിവസം, ചെക്കന്റെ
കയ്യിലെ കയര്‍ അവളുടെ കഴുത്തില്‍ 3 കുരുക്കിട്ടപ്പോള്‍ അവള�ൊരു
പശുവായി മാറി. നല്ല ഒന്നാന്തരം കറവപശു! (ആരും ഞെട്ടിയില്ല.
ഇത�ൊക്കെ നടക്കും എന്ന് മുന്‍കൂട്ടി കണ്ട പ�ോലെ).

രണ്ടറ്റവും പിടിച്ച്
മണ്ഡപം ചുറ്റി
വില്‍ക്കപ്പെട്ടവളും
വാങ്ങിയവനും
ആലയിലേക്ക് നടന്നു.
പെട്ടെന്ന് ഉടല�ോടെ ദഹിപ്പിച്ചു. മക്കള്‍ പിച്ചിച്ചീന്തി കളഞ്ഞു.
എവിടെനിന്നൊക്കെയ�ോ മാതാവിനെ തല�ോടി ഇപ്പോള്‍ അവള്‍
ചാടി എത്തിയ ഗ�ോരക്ഷകര്‍ കഴുത്തിലെ കുരുക്കഴിച്ചതും ആ വഴിയില്‍ എല്ലാവരാലും
മാതാവിനെ അത് 'അവളായി' മാറി. ഉപേക്ഷിക്കപ്പെട്ടവളായി,
പ�ൊരിവെയിലത്ത് തത്ക്ഷണം അവരുടെയുള്ളി അര്‍ദ്ധജീവന�ോടെ
നടത്തുന്നത് കണ്ട് ജ്വലിക്കുന്ന ലെ 'പുരുഷന്‍' സടകുടഞ്ഞ് പുഴുവരിച്ച് കിടക്കുന്നുണ്ട്.
സൂര്യഗ�ോളങ്ങളായി അവനെ ഉണര്‍ന്നു, അവളെ

97
s]m¶m\n .Fw.C.Fkv tImtfPv
'' പണ്ടൊരു രാവില്‍
പൗരനുറങ്ങേ
പുലര്‍ന്നതത്രേ
സ്വാതന്ത്ര്യം

ഇന്നൊരു രാവില്‍
ഉറക്കം ഞെട്ടി
പ�ൌരന്‍
തെരുവില്‍
വെയിലത്തായി

അയ്യോ വയ്യേ
അയ്യോ വയ്യേ
വരിനിന്ന്
വരിനിന്ന്
വയ്യാണ്ടായേ ...!!! ''
Tea time song / ഊരാളി

98
99
s]m¶m\n .Fw.C.Fkv tImtfPv
100
ജുബിന ടി
ഇംഗ്ലീഷ്

നി നക്കിഷ്ടം കുറ്റി മീശയായിരുന്നു


എന്നാല്‍ എനിക്ക് താടിവെക്കാനാണിഷ്ടം
നീ ജനങ്ങള്‍ക്കു മുന്‍പില്‍
നേരിട്ട് കാലനായി അവതരിച്ചു.
എന്നാല്‍ ഞാന്‍ ദേശീയതയുടെ മറവില്‍
അവരെ തമ്മിലടിപ്പിക്കുന്നു !
നമ്മുടെ പേരിലും രൂപത്തിലും
മാത്രമേ മാറ്റമുള്ളൂ...
എന്നിരിക്കിലും നാം ഒരമ്മപെറ്റ മക്കള്‍
" ഭാരത് മാതാ കീ ജയ് "

101
s]m¶m\n .Fw.C.Fkv tImtfPv
102
സഫറാസ് അലി
മലയാളം

103
s]m¶m\n .Fw.C.Fkv tImtfPv
ദേശം, കാലം തുടങ്ങിയ മുല്ലപ്പൂ വിപ്ലവത്തിന്റെ
സങ്കുചിതവും സങ്കീര്‍ണ്ണവുമായ ഘടനയില്‍ മൂന്നാറില്‍
ഉപകരണങ്ങളിലൂടെ കലയെ പെമ്പിളൈ ഒരുമയും
അളക്കാനും തളക്കാനും തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട്
തുനിഞ്ഞു തുടങ്ങുന്നിടത്താണ് അനുകൂല സമരസംഘടനയും
നാമുള്ളത്. അതിന�ോടുള്ള രൂപപ്പെടുമ്പോള്‍ ഒരു
ദേ ശീയത ചര്‍ച്ചയാകുന്ന
ഇക്കാലത്ത് ദേശ
രാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍
കലാപമാണ് പ്രസക്തമായ
കലയെങ്കില്‍ വര്‍ഗ്ഗവര്‍ണ്ണ
ഭേദങ്ങള്‍ തീര്‍ത്തും
താരതമ്യത്തിനായി നമ്മള്‍
അന്വേഷിക്കുന്ന തൃക്കണ്ണും
സിനിമയുടേത് തന്നെ.
മറികടക്കുകയും അപ്രാപ്യമായ ആ ചലച്ചിത്രമേളകളുടെ
മാനവികതയുടെ നവ ല�ോകമാണ് സമകാലിക പ്രസക്തി
സങ്കരദേശങ്ങള്‍ ചലച്ചിത്രത്തിന്റേത്. ഇതില്‍നിന്നുമ�ൊക്കെ
പുനര്‍നിര്‍മിക്കുകയും ചെയ്യുന്ന സംഭാഷണവും സംഗീതവും വ്യക്തമാണ്. സമീപകാലത്ത്
കലാമാധ്യമമാണ് സിനിമ. മാറ്റിവെച്ചും ദൃശ്യധാരയുടെ ചലച്ചിത്രമേളകളിലൂടെ
ല�ോകഘടനകളിലെ മാന്ത്രികതയില്‍ സാന്നിദ്ധ്യമറിയിച്ച ചില
വൈവിധ്യപൂര്‍ണ്ണമായ വെള്ളിത്തിരയെ കാഴ്ചയുടെ സിനിമകളെ പരിചയപ്പെടുത്തു
ജീവിതങ്ങള്‍ വൈകാരികത ആര�ോഹണാവര�ോഹണങ്ങ കയാണ് താഴെ.
തെല്ലും ച�ോര്‍ന്നു പ�ോകാതെ ളിലേക്ക് ഉയര്‍ത്തുവാനാകും. ല�ോകസിനിമയുടെ വര്‍ണ്ണ
നേര്‍ക്കുനേര്‍ പ്രത്യക്ഷപ്പെടുന്ന ചലചിത്രമേളകളാണ് വൈവിധ്യങ്ങളാലുള്ള
അഭ്രല�ോകമെന്ന നിലയില്‍ ല�ോകസിനിമയെ പരിചയ ജനാധിപത്യത്തിലേക്ക് കൂടുല്‍
ചലച്ചിത്രം ആധുനിക ജീവിത പ്പെടാനുള്ള വേദിയ�ൊരുക്കുന്ന മികച്ച സിനിമകളിലേക്ക്
ങ്ങളുടെ വീക്ഷണങ്ങളേയും ഭൂമിക. ല�ോകരാഷ്ട്രങ്ങളെ വായനക്കാരെ എത്തിക്കുക
വിസ്തൃതിയേയും നിലനില്‍ക്കുന്ന മാത്രമാണ് ഈ
വിവേകാടിത്തറയ�ോടെ സ്വഭാവസവിശേഷതകളുടെ ഹ്രസ്വശ്രമത്തിന്റെ
അടയാളപ്പെടുത്തുന്നു. പുതിയ അടിസ്ഥാനത്തില്‍ വര്‍ഗീകരി ഉദ്ദ്യേശ്യം.
അതിജീവനത്തിന്റെ ക്കുമ്പോള്‍ പല സമാനതകളും
പ്രത്യയശാസ്ത്രമെന്ന നിലയില്‍ കാണാനാകും. കേരളീയമായ
സിനിമ ജീവിതത്തില്‍ വ്യക്തി-ദേശ-രാഷ്ട്രീയ
നിറയ്ക്കുന്ന വെടിയുപ്പാണ് സാഹചര്യങ്ങളിലുള്ള
സാമൂഹിക ല�ോകത്തെ സിനിമകള്‍ ലാറ്റിനമേരിക്ക
സംഘര്‍ഷഭരിതമാക്കുന്നത്. യില്‍ കണ്ടെത്താനാകുന്നതും
അങ്ങനെവരുമ്പോള്‍ സിനിമ മൂന്നാം ല�ോക
അപനിര്‍മ്മിക്കുന്ന സങ്കേതങ്ങ ചലചിത്രങ്ങളുടെ പ�ൊതു
ളുടെ സമാഹാരം തന്നെയാണ് സവിശേഷതയായി
ജീവിതം. ക�ോളനി വിരുദ്ധത
ജീവിതവും സിനിമയും രൂപപ്പെടുന്നതും
ഭിന്നമല്ലെന്നും ഒന്ന് ശ്രദ്ധിക്കാവുന്നതാണ്.
മറ്റൊന്നിനെ നിര്‍ണ്ണയിക്കാന്‍ അറബ് വസന്താനന്തരം
ശ്രമിക്കുന്നു എന്നുമാണ് മിഡില്‍ ഈസ്റ്റില്‍ രൂപപ്പെട്ട
ആദ്യഖണ്ഡികയിലും ശേഷം രാഷ്ട്രീയ അരക്ഷിതാവസ്ഥയെ
ഖണ്ഡികകളിലും സിനിമയേക്കാള്‍ മറ്റൊരു
രേഖപ്പെടുത്താന്‍ കലയും ആവിഷ്കരിച്ചിട്ടില്ല.
ശ്രദ്ധിക്കുന്നത്.

104
ക്ലാഷ്
ഈജിപ്ത് - ഫ്രാന്‍സ് /2016 /
കളര്‍ /97 '/അറബിക്
മുഹമ്മദ് ദിയാബ്

മു ഹമ്മദ് ദിയാബ്
സംവിധാനം ചെയ്ത
പ്രസിഡന്‍റ് മുഹമ്മദ് മുര്‍സി
പുറത്താക്കപ്പെട്ടിരിക്കുന്നു.
അവതരിപ്പിക്കുകയാണ്
'ക്ലാഷ് ' . മുര്‍സിയെ പട്ടാളം
ഈജിപ്ഷ്യന്‍ ചലച്ചിത്രമാണ് വിവിധ മതവിശ്വാസങ്ങളിലും അട്ടിമറിച്ചതിന്റെ മൂന്നാം
ക്ലാഷ്. മിഡില്‍ ഈസ്റ്റില്‍ രാഷ്ട്രീയ നിലപാടുകളിലും നാള്‍ സൈനികരും മുസ്ലിം
ഏകാധിപത്യത്തെ പെട്ട അറസ്റ്റ് ചെയ്ത ബ്രദര്‍ഹുഡും തമ്മില്‍ നടന്നു
നിഷ്കാസനം ചെയ്ത ജനസഹ പ്രതിഷേധക്കാരേയും വഹിച്ച് ക�ൊണ്ടിരിക്കുന്ന ഏറ്റുമുട്ടല്‍
സ്രങ്ങളാല്‍ രൂപപ്പെട്ട അറബ് ഒരു ട്രക്ക് സംഘര്‍ഷ ചിത്രം വ്യക്തമായി പറയുന്നു.
വസന്തത്തിന്റെ ക�ൊടുങ്കാറ്റ് ഭൂമിയിലൂടെ പ�ോകുകയാണ്. വിമ�ോചകര്‍ ആരായാലും
ഈജിപ്തിനെ പിടികൂടിയതെ അതിജീവനത്തിനായുള്ള ജനജീവിതം പുല്ലുവില
ങ്ങിനെയെന്നതാണ് സിനിമ പ�ോരാട്ടത്തില്‍ ഈ കല്‍പ്പിക്കുന്നതാണെന്ന്
യുടെ പ്രമേയം. ജനാധിപത്യം തടവുകാര്‍ക്ക് എല്ലാ ഞെട്ടല�ോടെ
തിരിച്ചു പിടിച്ച ഈജിപ്തില്‍ ഭിന്നതകളും മാറ്റി വെച്ച് ഒര്‍മിപ്പിക്കുന്നു ക്ലാഷ്.
മുസ്ലീം ബ്രദര്‍ ഹുഡിന്റെ ഒരുമിച്ച് പ�ോകാന്‍ കഴിയുമ�ോ മുഹമ്മദ് ദിയാബും
നേതൃത്വത്തില്‍ മുഹമ്മദ് എന്ന് സിനിമയന്വേഷിക്കുന്നു. ഖാലിദ് ദിയാബും ചേര്‍ന്നാണ്
മുര്‍സി അധികാരത്തിലെത്തു അറബ് വസന്താനന്തരം ചിത്രത്തിന് തിരക്കഥയ�ൊരു
ന്നു. രണ്ട് വര്‍ഷക്കാലം ഈജിപ്തിനെ പിടികൂടുകയും ക്കിയിരിക്കുന്നത്.
പ്രതിസന്ധികളിലൂടെ കടന്ന് പൂര്‍വ്വ സംഘര്‍ഷങ്ങളുടെ
പ�ോകുന്ന ആ സര്‍ക്കാറിന്റെ പതിന്മടങ്ങ്
ഭാവിയാണ് സിനിമയില്‍ അസന്തുലിതാവസ്ഥ
ആവിഷ്കരിക്കുന്നത്. സമ്മാനിക്കുകയും ചെയ്ത
2013 ലെ വേനല്‍ക്കാലത്തെ ജനാധിപത്യ/പട്ടാള അട്ടിമറി
കെയ�്റോ നഗരം കളില്‍ അവിടുത്തെ
ജനാധിപത്യ പ്രക്ഷോഭം സാധാരണക്കാരുടെ
കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ത�ോക്കിന്‍ മുനയിലെ
ശേഷം ഇസ്ലാമിസ്റ്റായ ദുരിതജീവിതം

105
s]m¶m\n .Fw.C.Fkv tImtfPv
വിസാരണൈ
ഇന്ത്യന്‍ /2015 /
കളര്‍ /118 '/തമിഴ്
വെട്രിമാരന്‍

വെ ട്രിമാരന്‍
സംവിധാനം
ചെയ്ത തമിഴ് സിനിമയാണ്
അധികരിച്ച് വായിക്കുമ്പോള്‍
നമ്മുടെ നാട്ടിലെ
കുറ്റകൃത്യങ്ങളുടെ
സഹായിക്കുന്നയാളും.
അത�്കൊണ്ട് അവര്‍
ദ്വിവര്‍ഗമാണ്. പിന്നീട്
'വിസാരണൈ' ഇന്ത്യയില്‍ പ്രധാനാ സൂത്രകര്‍ മുകളില്‍ മുത്തുവേലിന് അയാളുടെ
നിന്നുള്ള ഓസ്കാര്‍ സൂചിപ്പിച്ച ഉപരിവര്‍ഗ്ഗമാണ്. ഉന്നത ഉദ്യോഗസ്ഥന്റെ
ന�ോമിനേഷന്‍ ഈ സിനിമ അവര�ോട് വിയ�ോജിച്ചു സമ്മര്‍ദ്ദത്തിന് വഴങ്ങി
യായിരുന്നു. രാജ്യം നേരിടുന്ന നില്‍ക്കുന്നവരെല്ലാം ഉപരി വര്‍ഗത്തിന�ൊപ്പം
കടുത്ത സാമൂഹ്യ അധ�ോവര്‍ഗവും. ഒരേ നില്‍ക്കേണ്ടി വരുന്നുണ്ട്
പ്രശ്നങ്ങളിലേക്ക് ചിത്രം റാങ്കിലുള്ള പ�ോലീസുകാര്‍ എങ്കിലും അയാളിലെ
വിരല്‍ ചൂണ്ടുന്നു. ഒരേ സമയം ഇതരവര്‍ഗ പ്രതിനിധി
മന്ത്രിയും കലക്ടറും ഉപരിവര്‍ഗത്തേയും എല്ലായ്പ്പോഴും സക്രിയമാകു
കമ്മീഷണറും അധ�ോവര്‍ഗത്തേയും ന്നതിനാലാണ് ഉപരിവര്‍ഗ
ക�ോണ്‍സ്റ്റബിളും വ്യത്യസ്ത പ്രതിനിധീകരിക്കാം. പങ്കാളിയുടെ ത�ോക്കിന്
സാമൂഹ്യ സ്ഥാനങ്ങളില്‍ ഉദാഹരണത്തിന് വിസാര ഇരയാകേണ്ടി വരുന്നത്.
ഉള്ളവരാണ്. എന്നാല്‍ ഒരു ണൈയില്‍ റാവു, മുത്തുവേല്‍ വ്യാജ ഏറ്റുമുട്ടലുകളില്‍ ജീവന്‍
ക്രൈം നടത്തുന്നതില്‍ എന്നിങ്ങനെ രണ്ട് സബ് പ�ൊലിയുന്ന നിരപരാധിക്ക്
ഇവര്‍ തുല്യ പങ്കാളികളാകുന്ന ഇന്‍സ്പെക്ടര്‍മാരുണ്ട് . റാവു ക�ൊടും കുറ്റവാളികളുടെ
പക്ഷം സ്റ്റാറ്റസിന്റെ അളവ് ഇല്ലാത്ത കുറ്റമാര�ോപിച്ച് പരിവേഷം നല്‍കി ഭരണ കൂട
ക�ോല്‍ മാറുകയാണ്. സാധാരണ ത�ൊഴില്‍ ചെയ്ത് ഭീകരത നടത്തുന്ന സമാനത
അപ്പോള്‍ അവര്‍ ഒര�ൊറ്റ ജീവിക്കുന്ന നാല് കളില്ലാത്ത ക്രൂരതകള്‍ ഈ
വര്‍ഗമാണ്. അതായത് ചെറുപ്പക്കാരെ കസ്റ്റഡിയില്‍ സിനിമയുടെ നേര്‍ച്ചിത്ര
അവരെയാണ് വെച്ച് ക്രൂരമായി മര്‍ദ്ദിക്കുന്ന ങ്ങളാണ്.
ഉപരിവര്‍ഗമെന്ന പേരില്‍ യാളാണ് .മുത്തുവേല്‍ ഒരു
അടയാളപ്പെടുത്തേണ്ടതെന്ന് സന്നിഗ്ധ ഘട്ടത്തില്‍
സാരം. ഈ നിരീക്ഷണത്തെ ഈ നിരപരാധികളെ

106
ബഞ്ച് സിനിമ
ഇറാന്‍/2016/
കളര്‍/117 ' /പേര്‍ഷ്യന്‍
മ�ൊഹമ്മദ് റമാനിയന്‍

സി നിമ നിര�ോധിക്കപ്പെ
ട്ട കലാപാനന്തര
ഇറാന്‍ കടുത്ത കലാ പ്രതിസ
കല കലാപമാകേണ്ടത്
വേറെവിടെയാണ്?
നവാഗതനായ മ�ൊഹമ്മദ്
കലാദരിദ്ര ഭരണകൂടത്തേയും
നീതി പീഠത്തേയും
പ്രതിഭാധനത്താല്‍
ന്ധിയാണ് നേരിട്ടത്. റമാനിയന്റെ ഇറാനിയന്‍ മൂവി വെല്ലുവിളിക്കുന്നതാണ്.
നിരവധി ഫിലിം മേക്കേഴ്സ് 'ബഞ്ച് സിനിമ' പറയുന്നത് സകലതും
ജീവിച്ചിരിക്കെ ഇത്തരം ബന്ധനസ്ഥ അസാധുവാക്കപ്പെടുന്ന
ആവിഷ്ക്കരിക്കാന്‍ മാധ്യമമില്ലാ വിഷയങ്ങളാണ്. കഴിഞ്ഞ കാലത്ത് നമ്മെ
തിരിക്കുക എന്നത് ഖണ്ഡികയില്‍ പങ്കുവെച്ച പ്രതിര�ോധ വിധം
ജീവനഷ്ടമായിരുന്നു ആശങ്കകളെ തിയേറ്ററിന്റെ ഓര്‍മ്മപ്പെടുത്തും ഈ
അവര്‍ക്ക്. പലരും പലായനം സങ്കേതങ്ങളുപയ�ോഗിച്ച് സിനിമ. നാടക
ചെയ്ത് പടം പിടിച്ചു. ഇറാന്റെ മറികടക്കുകയാണ് ഈ പടം. സങ്കേതങ്ങളെ സിനിമയില്‍
പേരില്‍ സ്പെയിനില്‍ നിന്നും നസി എന്ന നടന്‍ സിനിമാ ലയിപ്പിച്ച് കല പ്രതിര�ോധം
ഫ്രാന്‍സില്‍ നിന്നുമെല്ലാം കാസറ്റുകള്‍ മാസങ്ങളിരുന്ന് തന്നെയാണെന്ന് ഉറക്കെ
സിനിമ വന്നു. മക്മല്‍ ബഫ് കണ്ട് ആ സിനിമകള്‍ വിളിച്ചു പറയുന്നു 'ബഞ്ച്
കുടുംബമ�ൊക്കെ ഈ ആളുകള്‍ക്കിടയില്‍ സ�ോള�ോ സിനിമ'.
സംബന്ധം ആക്ട് നടത്തുന്നു. സ്ക്രീന്‍ എന്ന
ഉപയ�ോഗപ്പെടുത്തി. വീട്ടു നിര�ോധിത പ്രത്യാഘാതത്തെ
തടങ്കലില്‍ പാര്‍പ്പിച്ച അത്തരത്തില്‍ മറികടക്കുന്ന
ഫര്‍ഹാദിയെപ്പോലുള്ളവര്‍ നസി വേഗത്തില്‍ ഒരു
ചുമരളന്നും മുറിമുറിച്ചും സിനിമാഭിനയ ട്രൂപ്പ് തന്നെ
ഫ്രയിമടിച്ചു. ഖ�ൊമൈനിയും രൂപീകരിക്കുന്നു. രണ്ടു
മ�ൊല്ലമാരും പ്രതിഭയെ ബെഞ്ചും രണ്ട് മീറ്റര്‍ സ്ഥലവും
ദസ്ബിയുടെ 'O' ഉപയ�ോഗപ്പെടുത്തി അയാള്‍
വട്ടത്തിനകത്ത് പ്രതിഷ്ഠിച്ചു. നടത്തുന്ന ഒറ്റയാള്‍
ആ നാട്ടിലല്ലെങ്കില്‍ പിന്നെ സമരം അന്നാട്ടിലെ

107
s]m¶m\n .Fw.C.Fkv tImtfPv
വീരം മാക്ബത്
ഇന്ത്യന്‍ /2017/
കളര്‍ /120'/മലയാളം
ജയരാജ്‌

ജ യരാജിന്റെ നവരസസി
നിമാ സീരീസിലെ
അഞ്ചാമത്തെ എഡിഷനായ
ആഴത്തില്‍ വേര�ോടിയ
കഥയെ പറിച്ചുനടല്‍
തികഞ്ഞ
മേക്കോവറുമ�ൊക്കെ
കൃത്യതയ�ോടെ
ഉള്‍ച്ചേര്‍ത്തതില്‍ പടം
വീരം ഷേക്സ്പിയറുടെ ബുദ്ധിയുപയ�ോഗിക്കേണ്ടതും പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്.
മാക്ബത് നാടകത്തെ നമ്മുടെ അതിദുര്‍ഘടം പിടിച്ചതും കുനാല്‍ കപൂറിന്റേതടക്കമുള്ള
വടക്കന്‍ പാട്ടുമായി എളുപ്പത്തില്‍ പാളിപ്പോകാന്‍ ഉത്തരേന്ത്യന്‍
വിദഗ്ധമായി സാധ്യതയുള്ളതുമായ പ്രക്രിയ അഭിനേതാക്കളെ കഥാപാത്ര
സംയ�ോജിപ്പിച്ച് യാണ്.ആദ്യ അരമണിക്കൂറി ങ്ങളാക്കിയ കാസ്റ്റിംഗ്
കഥപറയുകയാണ്. വാമ�ൊഴി നിടയില്‍ മാത്രമാണ് പാടവം ഗംഭീരം.
വഴക്കങ്ങളിലൂടെ വീരത്തില്‍ പാടിക്കേട്ട അത്തരത്തില്‍ മികച്ച
മലയാളഹൃത്തില്‍ നിരന്തരം വടക്കന്‍ പാട്ടുകഥയുള്ളത്. ദൃശ്യാനുഭവം പകരും വീരം.
പാടിപ്പതിഞ്ഞതും എം.ടി പിന്നീട് സിനിമയിലുടനീളവും മാക്ബത് നാടകമറിയാത്ത
വാസുദേവന്‍ നായര്‍ വടക്കന്‍ പറയുന്നത് മാക്ബത് പ്രേക്ഷകന് സിനിമാസ്വാദന
വീരഗാഥയിലൂടെ നാടകമാണ്. എന്നാല്‍ ത്തില്‍ കല്ലുകടിക്കാന്‍
പുനരാഖ്യാനം ചെയ്തതുമായ കഥാപാത്രങ്ങളത്രയും വടക്കന്‍ സാധ്യതയുണ്ട്. ശരിക്കെഴു
ചന്തുച്ചേകവരുടേയും പുത്തൂരം പാട്ടിലുള്ളവരുമാണ്. ത്തും എം.ടി-ഹരിഹരന്‍
പുത്രിയുടേയും ആര�ോമല്‍ അതാണ് ബുദ്ധിപരമായ ദ്വയത്തിന്റെ പ�ൊളിച്ചെഴുത്തു
ചേകവരുടേയുമ�ൊക്കെ ആവിഷ്ക്കരണം എന്ന് മായി വടക്കന്‍ പാട്ട്
ചതിയുടേയും നേരത്തെ സൂചിപ്പിച്ചത്. കേരളീയരില്‍ നേടിയ�ൊരു
നെറികേടിന്റേയും ചന്തുവിലൂടെ മാക്ബത്തിന്റെ ചിരപ്രതിഷ്ഠയുണ്ട്. വീരം ആ
പകയുടേയും മഹാഗാഥയെ കഥപറയുന്നു, കുട്ടിമാളുവിലൂടെ രസത്തിലല്ല സ്ഥാനം
മറ്റൊരു ലേഡി മാക്ബതിന്റേയും. കണ്ടെത്തുന്നത്. മികച്ച
പശ്ചാത്തലത്തിലേക്ക് ഇരുകഥകളേയും ആല�ോചനയും അതിന�ോട്
മാറ്റിയെഴുതുകയെന്നത് അനുസ്മരിപ്പിക്കുന്ന സെറ്റും, നീതിപുലര്‍ത്തുന്ന ആവിഷ്ക്കാര
നിസ്സാരമല്ല. നമ്മുടെയുള്ളില്‍ ക�ോസ്റ്റ്യൂമും വുമാണ് വീരം.

108
ദ നെറ്റ്
സൗത്ത് ക�ൊറിയ/2016/
കളര്‍/114'/ക�ൊറിയന്‍
കിം കി ഡുക്ക്

വിഖ്യാത സംവിധായകന്‍
സൈനികര്‍ക്ക് അയാളെ മനസ്സിലാക്കുന്ന സമയത്തു
കിം കി ഡുക്ക് തിരക്കഥയും നന്നായി അറിയാം. അയാള്‍ പ�ോലും അയാളില്‍ ഈ ഭീകര
ഛായാഗ്രഹണവും ചെയ്ത് ഒരിക്കലും നദിയിലെ ബന്ധം അടിച്ചേല്‍പ്പിക്കാന്‍
സംവിധാനം നിര്‍വ്വഹിച്ച അതിര്‍ത്തി ലംഘിക്കില്ലെന്ന് പ�ോലീസുകാര്‍ മുതിരുന്നുണ്ട്.
സിനിമയാണ് 'ദ നെറ്റ്.' അവര്‍ കരുതുന്നു. എന്നാല്‍ ഭരണകൂടം എങ്ങനെയാണ്
സിനിമ നിര്‍മ്മിച്ചിരിക്കുന്നതും ഒരു ദിവസം അയാളുടെ ഭീകരവാദികളെ
ഡുക്ക് തന്നെയാണ്. ഉത്തര മീന്‍വല ബ�ോട്ടിന്റെ സൃഷ്ടിക്കുന്നതെന്ന് സിനിമ
ദക്ഷിണ ക�ൊറിയകളുടെ എഞ്ചിനില്‍ കുടുങ്ങുന്നു. പറയുന്നു. ഒരു കാലത്ത് ഒരേ
രാഷ്ട്രീയം ആക്ഷേപഹാസ്യ അതിര്‍ത്തി കടന്ന് അയാള്‍ ഭൂമികയായിരുന്ന രാജ്യങ്ങള്‍,
ത്തിന്റെ മേമ്പൊടിയ�ോടെ ദക്ഷിണ ക�ൊറിയന്‍ അയല്‍ രാജ്യക്കാരെ
പറയുകയാണ് ഈ പ്രദേശത്ത് എത്തുന്നു. എങ്ങനെ
ചലച്ചിത്രം. അയാളെ ബ�ോര്‍ഡര്‍ പരിഗണിക്കുന്നുവെന്ന്
ഇരു ക�ൊറിയകളേയും പ�ോലീസ് പിടികൂടുകയാണ്. രസകരമായി
വേര്‍തിരിക്കുന്ന നദിയുടെ ഇരു ക�ൊറിയകളുടെയും അവതരിപ്പിക്കുകയാണ്
വടക്ക് ഭാഗത്താണ് മത്സ്യ വിഭജന ചരിത്രത്തിന്റെ ചിത്രം. ദൃശ്യങ്ങളുടെ
ത്തൊഴിലാളികളായ നാം പശ്ചാത്തലത്തില്‍ കിം കി സമ്പന്നത ക�ൊണ്ട്
ചുല്‍ വുവും കുടുംബവും താമസി ഡുക്കിന്റെ മറ്റൊരു മികവാര്‍ന്നതാണ് ദ നെറ്റ്.
ക്കുന്നത്. വടക്കന്‍ ക�ൊറിയ ചലച്ചിത്രമാണിത്. വെനീസ്, ട�ോറണ്ടോ, ദുബൈ,
യില്‍ ഭാര്യയ�ോടും മക്കള�ോടു അതിര്‍ത്തി കടന്നെത്തിയ ബുസാന്‍, lffk രാജ്യാന്തര
മ�ൊപ്പമുള്ള സാധാരണ അയാളെ തീവ്രവാദിയും മേളകളില്‍ നെറ്റ്
ഗതിയിലുള്ള സന്തോഷകര രാജ്യം ആക്രമിക്കാനെത്തിയ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മായ ജീവിതമാണ് ഭീകരവാദിയുമായിട്ടാണ്
അയാളുടേത്. അയാള്‍ എല്ലാ അവര്‍ കരുതുന്നത്.
ദിവസവും നദിയില്‍ നിന്ന് സാധാരണ
മീന്‍ പിടിക്കാന്‍ പ�ോകാറുണ്ട്. മത്സ്യത്തൊഴിലാളിയാണെന്ന്

109
s]m¶m\n .Fw.C.Fkv tImtfPv
ഫാന്‍ട്രി
ഇന്ത്യ /2013/
കളര്‍/104'/മറാത്തി
നാഗരാജ് മഞ്ജുളെ

ഇ ന്ത്യന്‍ ജാതീയതയുടെ
യും ക്രൂരവും
അവനറിയാം. നാട്ടില്‍
നാലുപാടുമുള്ള പന്നികളെ
ദളിത് ജീവിതത്തിന്റെ
അധ�ോതല ഘടനയെ
പരിതാപകരവുമായ മുഖമാണ് പിടികൂടുന്ന ത�ൊഴിലാണ് പ�ൊതുസമൂഹം എത്രയധികം
മറാത്തി സിനിമയായ അവന്റെ അച്ഛന്‍ ചെയ്ത് നീചമായാണ് കാണുന്നതെന്ന്
ഫാന്‍ട്രിയില്‍ പ�ോരുന്നത്. പഠനമുപേക്ഷിച്ച് ഫാന്‍ട്രി പറയുന്നു.
അവതരിപ്പിക്കുന്നത്. താന്‍ കുലത്തൊഴില്‍ ഏറ്റെടുക്കാന്‍ ഏറ്റവും ഒടുവില്‍ പന്നിയെ
പ്രതിനിധീകരിക്കുന്ന ആ ബാലന്‍ പിടികൂടി അപമാനിതനായി
കീഴ്ജാതിയുടെ നിര്‍ബന്ധിതനാകുകയാണ്. സഹപാഠികള്‍ക്കും
അധ�ോതലങ്ങളിലേക്കാണ് പന്നികളെപ്പോലെയാണ് ഷാലുവിനും നാട്ടുകാര്‍ക്കും
സംവിധായകന്‍ നാഗരാജ് സമൂഹം അവരെ മുന്നിലൂടെ ജബ്യ നടന്നു
മഞ്ജുളെ ഫ്രെയിം കണ്ടിരുന്നത്. നീങ്ങുന്നു. അതിനിടയില്‍
വെച്ചിരിക്കുന്നത്. അവരുടെ ഇടയില്‍ നാട്ടുകാരിലെ സവര്‍ണ്ണനായ
മഹാരാഷ്ട്രയിലെ ഉള്‍നാടന്‍ പ്രത്യക്ഷപ്പെടുന്ന ഒരു ഒരു ചെറുപ്പക്കാരന്‍ അവനെ
ഗ്രാമത്തിലുള്ള ഏഴാംക്ലാസ് പന്നിയെ ഉടന്‍ പിടികൂടാന്‍ പന്നീ എന്ന് നീട്ടീ വിളിച്ചു.
വിദ്യാര്‍ത്ഥിയായ ബാലനാണ് ജബ്യയും കുടുംബവും അവന്റെ ദേഷ്യം പിടിവിട്ടു
ജബ്യ. സഹപാഠിയായ നിയുക്തരാകുന്നു. ജബ്യ പ�ോയി. വിളിച്ചവന�ോട്
ഷാലുവിന�ോട് അവന് അതിന് നേതൃത്വം നല്‍കേണ്ട ഉറക്കെ കയര്‍ത്തു. പ്രതികര
തീവ്രമായ പ്രണയമാണ്. അവസ്ഥയായി. ണത്തില്‍ വിറളി പൂണ്ട
സവര്‍ണ്ണജാതിക്കാരിയായ കാമുകിയാകാന്‍ നാട്ടുകാര്‍ ജബ്യയെ
ഷാലുവിന�ോട് അത് തുറന്നു ആഗ്രഹിക്കുന്നവള്‍ക്കും തല്ലാനായി
പറയുവാനുള്ള ചങ്കൂറ്റം സഹപാഠികള്‍ക്കും നടുവില്‍ പാഞ്ഞടുക്കുകയാണ്. ആ
ജബ്യക്കില്ല. തന്റെ മനസ്സിലെ പന്നിയുടെ പിന്നാലെയ�ോടുന്ന സമയത്ത് അവിടെ കിടന്ന
ഇഷ്ടം വെളിപ്പെടുത്തിയാല്‍ ജബ്യ അവര്‍ക്കിടയില്‍ ഒരു വലിയ കല്ലെടുത്ത് അവന്‍
ജാതിവാദികള്‍ കുടുംബത്തെ പരിഹാസ്യ അവര്‍ക്കെതിരെയെറിയുന്നു.
ഛിന്നഭിന്നമാക്കുമെന്ന് കഥാപാത്രമാകുകയാണ്. പക്ഷേ, കല്ല് വന്ന്

110
തറക്കുന്നത് സിനിമ കണ്ട് ക�ൊണ്ടിരിക്കുന്ന
കാണികളുടെ മുഖത്താണ്. കാണികളില്‍
പതിക്കുന്ന ആ ഏറിന്റെ ഊക്കോടെയാണ്
ഈ മറാത്തി സിനിമ അവസാനിക്കുന്നത്.
ജാതീയതയുടെ യാഥാര്‍ത്ഥ്യം എത്രമാത്രം
ഭീകരമാണെന്ന് നാഗരാജ് മഞ്ജുളെ
ഫാന്‍ട്രിയിലൂടെ പറയുന്നു. അയാളുടെ
അടുത്ത സിനിമയായ 'സായ്റാത്തും'
സമാനവിഷയമാണ് കൈകാര്യം
ചെയ്യുന്നത്.

പുസ്തകങ്ങള്‍ പദാനുപദ വിവര്‍ത്തനം


ചെയ്യുന്നതുപ�ോലെ
സിനിമയുടെ പദാനുപദ തര്‍ജമ സാധ്യമല്ല.
കാണുന്നവന്റെ
കാഴ്ചപ്പാടുകളാണ് ഫ്രെയിമിന്റെ രാഷ്ട്രീയം.
നിരന്തരം കണ്ടും
പരിചയിച്ചുമുള്ള ഒരഭ്യാസം സിനിമയുടെ
കാര്യത്തിലും ആവശ്യമാണ്.
അതിര്‍ത്തികള്‍ സംരക്ഷിച്ചുക�ൊണ്ടും
അതിനപ്പുറത്തേക്ക് കടക്കാന്‍
ഭയപ്പെട്ടുക�ൊണ്ടും കളിക്കുന്ന
ഫുട�്ബോളിന�ോടല്ല,
ഭേദിക്കപ്പെടുന്ന
അതിര്‍ത്തികള്‍ മാത്രം സ്വപ്നം കണ്ട്
ആഞ്ഞു പറക്കുന്ന ക്രിക്കറ്റ് പന്തിന�ോടാണ്
ചലച്ചിത്രം അടുത്തു
നില്‍ക്കുന്നത്. കണ്ട
സിനിമകള്‍ പറഞ്ഞാല്‍ തീരില്ല!

111
s]m¶m\n .Fw.C.Fkv tImtfPv
1) IYbn tNmZyanà !
KW]XnbpsS B\¯ebs{X BZys¯
¹mÌnIv kÀPdn.. !

2) HmIvknP³ hen¨p HmIvknP³ Xs¶


]pd¯phnSp¶ ]ip¡sfms¡ C¶tÃ.. !
]­>v ]pÃpXn¶nSv kzÀWw A¸nbnSp¶
]ip¡sfms¡ D­>mbncp¶p
cmPykvt\lnItf......

3) BZys¯ I¸ev.. !
AXv \qlv \_oâXmWv

4) 7000 hÀj§Ä¡p apt¶ cmPym´c


{Klm´c bm{XIÄ \S¯nb hnam\§Ä... !!

5) Hscmä IvtfmWn§n \n¶pw 101


IuchIpªp§Ä.. !
]ucmWnI hnZyItfbv !!!

A§s\ sImtd

112
ശാസ്ത്രം
മേലേക്കുയരുമ്പോൾ
താഴെ
തേങ്ങക്കെന്താണ്
കാര്യം

കണ്ണീരിൽ നിന്ന്
പുതുജീവനുണ്ടാകുമെന്നും
'പരിണാമ സിദ്ധാന്തം'
തെറ്റാണെന്നും വാദിക്കുന്ന
മേലധികാരികളുള്ളിടത്തോളം കാലം,
തുഴയാനറി
ശാസ്ത്രം
യാത്തവരുടെ
ത�ോണി കണക്കെ
സ്തംഭിച്ചു നിൽക്കും

113
s]m¶m\n .Fw.C.Fkv tImtfPv
114
Article 19(1)(a) of Indian Constitution
all citizens have the right to freedom of speech and
expression. Freedom of Speech and expression means the
right to express one's own convictions and opinions freely
by words of mouth, writing, printing, pictures or any other
mode.

115
s]m¶m\n .Fw.C.Fkv tImtfPv
അഭിമുഖം
പൂമരം / ഹഫീല / ഹഫീദ
ഇംഗ്ലീഷ്



1. നിന്റെ കണ്‍മുന്നില്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്ന
ഇന്റര്‍ലോക്കിനെ കുറിച്ച് പൂമരത്തിന് എന്താണ് പറയാനുള്ളത്?
തന്റെ വേരുകളാഴ്ത്താന്‍ അനുവദിക്കാതെ വേരുകളെ അറുത്ത്
മാറ്റുന്നതിന�ോടും, ക്യാമ്പസിലവശേഷിക്കുന്ന പൂമരത്തിന്റെ
പ്രതിഷേധം എങ്ങനെയാണ്?
മണ്ണും മനുഷ്യനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് ആദികാലം മുതല്‍
അവന്‍ മണ്ണില്‍ വിതച്ചു, ക�ൊയ്തു എന്നാല്‍ പാദരക്ഷകള്‍ മണ്ണുമായുള്ള
പ്രത്യക്ഷ ബന്ധങ്ങളെ ഔപചാരികമാക്കി. എന്റെ പൂക്കളെ, ഇലകളെ
പുനര്‍ജനിപ്പിക്കാനാവാത്ത വിധം കേളേജ് നടപ്പാതകളില്‍
ഇന്റര്‍ലോക്കുകള്‍ ചുട്ടുപ�ൊള്ളി കിടക്കുന്നു. മണ്ണിന�ോടുള്ള പ്രണയം
പറയാനാവാതെ വിറങ്ങലിച്ച് ഇല്ലാതാകുന്ന ഇലകളും !
ഓര�ോ വൃക്ഷങ്ങളും അനേകായിരം നിമിഷങ്ങളുടെ ഭാണ്ഡക്കെട്ടുകളാണ്.
നിരവധി കഥകള്‍ ഉള്ളില�ൊളിപ്പിക്കുന്ന കരുതല്‍ ശേഖരങ്ങള്‍. ഇവിടെ
ഇന്റര്‍ലോക്കുകള്‍ എന്നെ ശ്വാസം മുട്ടിക്കുന്നു. ക�ൊടും വേനലില്‍

116
ചെയ്യപ്പെട്ട ഒന്നാണ്. 3. നജീബ്, ഉമര്‍ ഖാലിദ്,
വാര്‍ദ്ധക്യം ബാധിച്ച എന്റെ
നമ്മളാരും അറിയാതെ ര�ോഹിത് വെമുല, കനയ്യ
വേരുകള്‍ ഭൂമിയുടെ
മാറുതേടി യാത്രയാകുന്നു. പ�ോയ എത്രയെത്ര കുമാര്‍ തുടങ്ങി വര്‍ഗീയ
മഴയില്‍ നനഞ്ഞ് ജിഷ്ണുമാരുണ്ടാകും ? ഫാസിസ്റ്റുകള്‍
ത�ോരുമ്പോഴും എന്റെ വേട്ടയാടിയ
ജിഷ്ണുവിന്റെ മരണം ഒരു മരിച്ചതും ഇന്നും
ത�ൊണ്ട വരണ്ടുതന്നെ
ഓര്‍മപ്പെടുത്തലാണ്,
കിടക്കും. ഫലഭൂയിഷ്ഠത ജീവിക്കുന്നതുമായ
പുറം ല�ോകമറിയാത്ത
നഷ്ടപ്പെട്ട ഇന്റര്‍ ല�ോക്കിനടി
അനേകായിരം ജിഷ്ണുമാര്‍
അനേകം
യില്‍ ശ്വാസം മുട്ടുന്ന മണ്ണ്,
ഓര�ോ ക്യാമ്പസിലും രക്തസാക്ഷികളെ
പലപ്പോഴും എന്റെ
അലഞ്ഞു തിരിയുന്നുണ്ടാകാം. നമുക്കറിയാം! ഫാസിസം
വേരുകളെ ചേര്‍ത്തുപിടിക്കാ
വിദ്യാഭ്യാസം എന്നത് മതകേന്ദ്രീകൃതമാകുമ്പോ
നാവാതെ, ആഴങ്ങളിലേക്കി ള്‍, അതിനെതിരെ
'വിദ്യാ - ആഭാസം ' ആയി
റങ്ങി ചെന്ന് ഒന്നാലിംഗനം സംസാരിക്കുന്നവരെ
മാറുന്ന കാലഘട്ടമാണ്
ചെയ്യാനാവാതെ എന്റെ ഉന്മൂലനം ചെയ്യാന്‍
മുന്നിലൂടെ ഇഴഞ്ഞ് നീങ്ങുന്ന
പ്രണയിനി വേദനിക്കുന്നു,
ത്. പണം വാരിയെറിയാനും ഭരണകൂട ഗുണ്ടകള്‍
എന്റെ പ്രണയ സന്ദേശങ്ങ
ള്‍ അവളിലേക്കെത്താതെ
കൈമാറാനുമുള്ള ഏറ്റവും നല്ല ഇറങ്ങുമ്പോള്‍ രാജ്യത്തെ
മരവിച്ചു മരിക്കുന്നു.
മാര്‍ക്കറ്റായാണ് പ്രമുഖ കലാലയങ്ങളെ
വിദ്യാഭ്യാസത്തെ പലരും പ�ോലും അടിച്ചമര്‍ത്തുന്ന
മണ്ണ് ഏവരുടെയും
കണക്കാക്കുന്നത്. മാനേജ് വര്‍ഗീയ ശക്തികളെ
നിലനില്‍പ്പിന്റെ ഭാഗമാണ്.
മെന്റുകള്‍ വിദ്യാര്‍ത്ഥികളെ
നിലനില്‍പ്പിനായും, അതി കുറിച്ച് എന്താണ്
കരുവാക്കുമ്പോള്‍ അവിടെ
ജീവനത്തിനായും സമരം
പ�ൊലിയുന്നത് അവരുടെ
പറയാനുള്ളത്?
ചെയ്യുന്ന രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും
സ്വപ്നങ്ങളാണ്.
പ്രവര്‍ത്തകരെ പ�ോലെ തീക്ഷ്ണമായ കാലഘട്ടമാണ്
പാവപ്പെട്ടവന്റെ മരണം
ഞാനും സമരം യൗവ്വനം! ഓര�ോ
അന്നും ഇന്നും മറ്റുള്ളവര്‍ക്ക്
ചെയ്യുകയാണ്, നിശബ്ദം ... വിദ്യാര്‍ത്ഥികളിലും വിപ്ലവം
ഉപകാരമില്ലാതെ മുളക്കുന്ന
കളകള്‍ പ�ോലെയാണ്, അലയടിക്കുന്ന കാലം അവര്‍
2. ക്യാമ്പസിലെ പുറപ്പെടുവിക്കുന്ന
മുളയിലേ നുള്ളിക്കളയുന്നവ!
വൈവിധ്യങ്ങള്‍ നിറഞ്ഞ ശബ്ദങ്ങളെല്ലാം
ജിഷ്ണുവിന്റേത്
സ്വരങ്ങളെ ഇല്ലായ്മ ആത്മഹത്യയല്ല, മാറ്റങ്ങള്‍ക്കും
ചെയ്യാന്‍ ശ്രമിക്കുന്ന രക്തസാക്ഷിത്വമാണ് അത് അവകാശങ്ങള്‍ക്കും
സ്ഥിതി വിശേഷം ഉത്ഭോദിപ്പിക്കുന്നത് വേണ്ടിയുള്ളവയുമായിരിക്കും.
സംജാതമായിട്ടുണ്ട്. മറ്റൊന്നുമല്ല ഓര�ോ അത്തരം കനലുകളെ
കേരളത്തിലെ ജിഷ്ണു നിങ്ങളിലും ഒര�ോ ജിഷ്ണു ഊതിക്കെടുത്താന്‍
പ്രണ�ോയിയുടെ ഉണ്ടെന്ന് തന്നെയാണ്. വെപ്രാളം കാണിക്കുന്ന
ആത്മഹത്യ ഏറെ ചര്‍ച്ച വര്‍ഗീയ
ശക്തികള�ോട് പുച്ഛം
ത�ോനുന്നു കീഴടക്കാന്‍

117
s]m¶m\n .Fw.C.Fkv tImtfPv
ഫാസിസം അരങ്ങ് രക്ഷിച്ച മതേതര മൂല്യങ്ങള്‍ അഭിപ്രായ
കീഴടക്കാന്‍ കാത്തുസൂക്ഷിച്ചവരുടെ പിന്‍ സ്വാതന്ത്ര്യത്തിനുള്ള
ശ്രമിക്കുമ്പോള്‍ അവയെ തലമുറക്കാരാണ് ഇന്നത്തെ അവസരവും അത�ോട�ൊപ്പം
വേര�ോടെ പ�ൊന്നാനിക്കാര്‍. ആ വര്‍ദ്ധിച്ചു. എന്നാല്‍ പ�ൊതു
പിഴുതെറിയുക എന്ന കടമ പ�ൊന്നാനിയിലെ M.E.Sന്റെ ഇടങ്ങളും, പങ്കുവെക്കലുകളും,
കലാലയങ്ങളിലെ വിപ്ലവ മണ്ണില്‍ ഒരു വര്‍ഗീയ കൂടിച്ചേരലുകളും ഇല്ലാതായി
പ്രസ്ഥാനങ്ങള്‍ തന്നെയാണ് ശക്തികള്‍ക്കും വേരാഴ്ത്താനായി വരുന്നു.
എന്നും ഏറ്റെടുത്തിട്ടുള്ളത്. ല്ല എന്നത് M.E.S ന്റെ സ�ോഷ്യല്‍ മീഡിയയില്‍
മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയ സജീവമായി
വര്‍ഗീയത വളര്‍ത്താന്‍ പാരമ്പര്യത്തോട�ൊപ്പം പ്രവര്‍ത്തിക്കുകയും
ശ്രമിക്കുമ്പോള്‍ പ്രബുദ്ധരായ എന്റെ കുട്ടികളുടെ വാദപ്രതിവാദങ്ങള്‍
രാഷ്ട്രീയ ബ�ോധമുള്ള മതസൗഹാര്‍ദത്തേയും നിരത്തുകയും ചെയ്യുന്നവര്‍
വിദ്യാര്‍ത്ഥികള്‍ അത് സൂചിപ്പിക്കുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നിലും
തല്ലിക്കെടുത്തുക ആള്‍ക്കൂട്ടത്തിനിടയിലും
തന്നെ ചെയ്യണം. 4. ല�ോകം മാറി തലതാഴ്ത്തി ഉള്‍വലിയുന്ന
തലമുറകള്‍ പലത് കടന്നു പ്രവണത കൂടുന്നു.
സാമൂതിരിയുടെ രണ്ടാം തട്ടക പ�ോയി എല്ലാം, ഡിജിറ്റ പഴയകാല ക്യാമ്പസ്
(പ�ൊന്നാനി)ത്തിന് പറയാനു
ലൈസ്ഡായി, സ�ോഷ്യല്‍ പങ്കുവെക്കലുകളാല്‍ സമൃദ്ധമാ
ള്ളത് മതസൗഹാര്‍ദത്തിന്റെ
ചരിത്ര കഥകളാണ്....
മീഡിയയില്‍ എല്ലാവരും യിരുന്നു. രാഷ്ട്രീയ സാമൂഹിക
സാമൂതിരിയും, ഹൈദറും, സജീവമാണ്. സാങ്കേതിക ചര്‍ച്ചകളാല്‍ എന്നും പുളകിത
പറങ്കികളും മാറി മാറി വിദ്യയുടെ മായിരുന്നു. അന്നു
ഭരിച്ചിട്ടും പ�ൊന്നാനിയുടെ പുര�ോഗതിക്കനുസരിച്ച് പുസ്തകങ്ങളും മറ്റും തിരഞ്ഞു
പഴയ ക്യാമ്പസും പുതിയ പിടിച്ചു വായിക്കുകയും,
മതേതരത്വത്തിന് ക�ോട്ടം
ക്യാമ്പസും തമ്മിലുള്ള ചുറ്റുപാടുകളെ ത�ൊട്ടറിയുകയും
തട്ടിയിട്ടില്ല. മലബാര്‍
ചെയ്യാന്‍ കെല്‍പ്പുള്ളവരായിരു
ലഹളക്കാലത്ത് ലഹളക്ക് അന്തരം എങ്ങനെ
ന്നു വിദ്യാര്‍ത്ഥികള്‍, എന്നാല്‍
വന്ന ഖിലാഫത്ത് ഭടന്മാരെ ന�ോക്കിക്കാണുന്നു? ഇന്ന് എല്ലാം വിരല്‍ത്തുമ്പില്‍
കുഞ്ഞാറ്റയുടെ കല്ല്യാണച്ചോറ്
അനുഭവത്തിന്റെ ലഭ്യമായതിനാല്‍ അലസത
ക�ൊടുത്ത് നല്ലവാക്ക് പറഞ്ഞ്
വെളിച്ചത്തില്‍ പറയുകയാണ് എല്ലാവരിലും പടര്‍ന്ന്
തിരിച്ചയച്ച് തങ്ങളുടെ
വിവരവിനിമയ സാങ്കേതിക കയറുന്നതായി
ഹിന്ദു സഹ�ോദരന്മാരെ
വിദ്യ ഒരു പാട് വികസിച്ചു, അനുഭവപ്പെട്ടിട്ടുണ്ട്. പണ്ട്

യൂണിഫ�ോമിന്റെ രാഷ്ട്രീയമെന്ന് പറഞ്ഞാൽ അത് എല്ലാ വിദ്യാർഥികളെയും


തുല്യരാക്കുന്നു എന്നതാണ് എന്നാൽ ആ ഒരു രാഷ്ട്രീയത്തിൽ നിന്നും
വ്യതിചലിച്ചു ക�ൊണ്ട് ചിലസങ്കുചിത താല്പര്യങ്ങൾക്ക് വേണ്ടി യൂണിഫ�ോമിനെ
ഉപയ�ോഗപ്പെടുത്തുന്നത് കാണുമ്പോള്‍ സങ്കടം ഉണ്ടാകാറുണ്ട്.

118
119
s]m¶m\n .Fw.C.Fkv tImtfPv
എന്റെ മടിത്തട്ടില്‍ പലപ്പോഴും ഒരാളുടെ വസ്ത്രധാരണ
വിശ്രമിച്ചിരുന്നവരേയും, പ്രണയ അയാളുടെ വ്യക്തിത്വത്തേയും
സല്ലാപങ്ങള്‍ നടത്തിയിരുന്നവരേയും, പ്രതിഫലിപ്പിക്കുന്നു. എന്നാല്‍ ഇന്ന്
രാഷ്ട്രീയ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്ന കഥമാറി. വൈവിധ്യങ്ങള്‍ നിറഞ്ഞ
വരേയും ഇന്നും ഞാന്‍ ഓര്‍ക്കുന്നു. വ്യക്തിത്വങ്ങള്‍ യൂണിഫ�ോമിനുള്ളില്‍
ഇന്ന് ഇവയെല്ലാം കയ്യിലുള്ള ചെറിയ വേര്‍തിരിച്ചറിയാനാവാത്ത വിധം
സക്രീനിലൂടെ സംഘടിപ്പിക്കപ്പെടുന്നു. ഒതുങ്ങിയമരുന്നു ഇവ
തല കുനിഞ്ഞ യൗവ്വനങ്ങള്‍ എന്നില്‍ വിദ്യാര്‍ത്ഥികളുടെ ചിന്തകളെ കൂടി
നിരാശ ജനിപ്പിക്കുന്നു. സ്വാധീനിക്കുന്നു. ക�ോളേജ് കളര്‍ഫുള്‍
ആയിരുന്നപ്പോള്‍ പലര്‍ക്കും
5. കലാലയങ്ങള്‍ പ്രായത്തിന്റെ പക്വത ഉണ്ടായിരുന്നു
ഓര�ോരുത്തരുടേയും ചിന്തകള്‍ ഇന്ന് വൈവിധ്യങ്ങളില്ലാതെ ക�ോളേജ്
രൂപപ്പെടുത്താനും ക്യാമ്പസും വരാന്തകളും
വ്യക്തി സ്വാതന്ത്ര്യം ഒര�ൊറ്റനിറത്തിനുള്ളില്‍
സ്വയത്തമാക്കാനുമുള്ള പൂത്തുലയാനാവാതെ മരവിച്ചു
ഇടങ്ങളാണ്. പലപ്പോഴും കിടക്കുകയാണ്. 'എല്ലാം ക�ൊണ്ടും
പ്രായത്തിന്റെ പക്വത വൈവിധ്യങ്ങളാല്‍ സമ്പുഷ്ടമായിരുന്ന
യൂണിഫ�ോമില്‍ ഒതുങ്ങിക്കൂടുന്നു. ആ പഴയ വര്‍ണ്ണല�ോകം
ഇനിയ�ൊരിക്കലും തിരിച്ച്
ഒര�ൊറ്റ നിമിഷത്തില്‍ നിറങ്ങള്‍
വരില്ലെന്നതിരിച്ചറിവില്‍ ഒര�ൊറ്റ
പെയ്തൊഴിഞ്ഞ് ഒര�ൊറ്റ നിമിഷാര്‍ദ്ദത്തില്‍ നിറങ്ങളുടെ
നിറത്തിന്റെ മരവിപ്പ് പടര്‍ന്ന വൈവിധ്യമെല്ലാം പെയ്തുത�ോര്‍ന്നു!
ക്യാമ്പസിനെകുറിച്ച് പൂമരത്തിന് ഒര�ൊറ്റ നിറത്തിന്റെ ആവര്‍ത്തന
എന്താണ് പറയാനുള്ളത്? വിരസതയില്‍ ഉള്ള് നീറുന്നുണ്ടെനിക്ക്.
യൂണിഫ�ോമിന്റെ രാഷ്ട്രീയമെന്ന് 6. യുവത്വത്തിന്റെ ആക്രോശവും
പറഞ്ഞാൽ അത് എല്ലാ
ആരവവുമാണ് ഓര�ോ
വിദ്യാർഥികളെയും തുല്യരാക്കുന്നു
എന്നതാണ് എന്നാൽ ആ ഒരു
ക്യാമ്പസും! പല പക്വതയാര്‍ന്ന
രാഷ്ട്രീയത്തിൽ നിന്നും വ്യതിചലിച്ചു പ്രണയങ്ങളും മ�ൊട്ടിടുന്നത് ക്യാമ്പ
ക�ൊണ്ട് ചില സങ്കുചിത സിന്റെ ഇടനാഴികളില്‍ വെച്ചാണ്.
താല്പര്യങ്ങൾക്ക് വേണ്ടി യൂണിഫ�ോമി അര നൂറ്റാണ്ടിനിടയില്‍ കണ്ടു
നെ ഉപയ�ോഗപ്പെടുത്തുന്നത് തീര്‍ന്ന പ്രണയകഥകളെ കുറിച്ചുള്ള
കാണുമ്പോള്‍ സങ്കടം ഉണ്ടാക്കാറുണ്ട്. പൂമരത്തിന്റെ ഓര്‍മ്മകള്‍
ക�ോളേജ് എന്ന് പറഞ്ഞാല്‍ തന്നെ പങ്കുവെക്കാമ�ോ?
കളര്‍ ആണ് ! നിറങ്ങള്‍ നിറഞ്ഞ
യൗവ്വനത്തിന്റെ പുതുല�ോകം. വിപ്ലവം, വിദ്യ, സര്‍ഗാത്മകത
അന്നൊക്കെ ഓര�ോരുത്തരും എന്നിവയ്ക്ക് പുറമെ പ്രണയവും ക്യാമ്പസി
വ്യത്യസ്തരായിരുന്നു. ന്റെ മാറ്റ് കൂട്ടുന്നു. എന്റെ മുന്നിലൂടെ
വസ്ത്രധാരണത്തിലും ചിന്തകളിലും കടന്ന് പ�ോയ പ്രണയങ്ങളത്രയും
യൂണിഫ�ോം ക�ൊണ്ടുവന്നതിലൂടെ ഒന്നില്‍ നിന്നും വ്യത്യസ്തമാണ്.
ചെറിയ രീതിയിലെങ്കിലും ആവിഷ്ക്കാര പറയാതെ അറിഞ്ഞവയും
സ്വാതന്ത്ര്യം മാറ്റി നിര്‍ത്തപ്പെടുന്നുണ്ട്. സൗഹൃദങ്ങളില്‍ നിന്നും പൂവിട്ടവയും

120
അതിലുണ്ടായിരുന്നു. പൂക്കുന്നതിന് മുന്‍മ്പ് കാലമെത്രകഴിഞ്ഞാലും
പ�ൊലിഞ്ഞവയും പ്രണയങ്ങള്‍ക്ക് വംശനാശം സംഭവി
നേരംക�ൊല്ലികളും ഉണ്ടായിരുന്നു. എല്ലാ പ്രണയങ്ങള്‍ക്കും ക്കുന്നില്ല ! അത�്കൊണ്ട് തന്നെ
വശ്യമാര്‍ന്ന ഒരു പ്രണയങ്ങള്‍ എന്നും ആഘ�ോഷിക്ക
സൗന്ദര്യമുള്ളതായി എനിക്ക് പ്പെടുക
ത�ോന്നിയിട്ടുണ്ട്.. തന്നെ ചെയ്യും.
പരാതികളും, പരിഭവങ്ങളും, ഏറ്റുപറച്ചിലുകളും,
പ�ൊട്ടിച്ചിരികളും, നീര്‍ച്ചാലുകളും എന്നും പ്രണയങ്ങളുടെ
7. വിദ്യാര്‍ത്ഥികളെ
സവിശേഷ സ്വഭാവങ്ങളാണ്. ഒത്തിരി നിശബ്ദ പുസ്തകത്താളുകള്‍ക്കപ്പുറത്തെ
പ്രണയങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായിട്ടുണ്ട്. ഒരുവന്റെ ല�ോകം പരിചയപ്പെടുത്തി
ഉള്ളില്‍ മാത്രം ഒതുങ്ങിക്കൂടിയവ പറയാതെ വീര്‍പ്പുമുട്ടി പ്രബുദ്ധരാക്കേണ്ടത് അധ്യാപക
പുറത്തു ചാടിയവയുമുണ്ട്. പ്രണയം എല്ലായിപ്പോഴും രാണ്. ഈ ക്യാമ്പസിലെ
പൈങ്കിളിതന്നെയാണ്, കാമുകി കാമുകന്മാരുടെ അധ്യാപക വിദ്യാര്‍ത്ഥി ബന്ധ
സംഭാഷണങ്ങള്‍ പലപ്പോഴും എന്നെ ത്തെക്കുറിച്ച് പൂമരത്തിന്
ക�ോരിത്തരിപ്പിച്ചിട്ടുണ്ട്. പ്രണയത്തിലേറെയും ഭാവനയ്ക്കും എന്താണ് പറയാനുള്ളത്?
സ്വപ്നങ്ങള്‍ക്കും പ്രാധാന്യം ക�ൊടുക്കുമ്പോള്‍
പ്രണയമെന്നാല്‍ യഥാര്‍ത്ഥ്യങ്ങളുടെ പഴയകാല ക്യാമ്പസുകളില്‍
തിരിച്ചറിവാണെന്നത് പലരും വിസ്മരിക്കുന്നു, അത്തരം വിദ്യാര്‍ത്ഥികളുടെ
പ്രണയങ്ങള്‍ എല്ലായിപ്പോഴും രക്ഷിതാക്കളും, ഇടക്ക്
പക്വതയാര്‍ന്നവയായിരിക്കും, അവയ്ക്കെ നിലനില്‍പ്പുള്ളൂ. സഹപാഠികളായും
പഴയകാല പ്രണയങ്ങള്‍ മരംചുറ്റി വര്‍ത്തിച്ചിരുന്നു. ചില അധ്യാപകര്‍
പ്രണയങ്ങളായിരുന്നെങ്കിലും അവയില്‍ ഒരു ജീവന സഞ്ചാരത്തില്‍ കിട്ടിയ
ആത്മാര്‍ത്ഥതയും, തിരിച്ചറിവും ഉണ്ടായിരുന്നു, ഇന്ന് അനുഭവങ്ങളത്രയും
പ്രേമലേഖനങ്ങള്‍ Whatsapp, Facebook ഉണ്ടായിരുന്നു അവര്‍ക്ക് കൂട്ടായി.
സന്ദേശ ങ്ങളായി മാറുമ്പോള്‍ എങ്കിലും അധ്യാപക വിദ്യാര്‍ത്ഥി
പലപ്പോഴും കാത്തിരിപ്പിന്റെ മന�ോഹാരിതയ്ക്കും നേരിട്ടുള്ള ബന്ധങ്ങള്‍ക്ക് ഔപചാരികതയുടെ
സംഭാഷണങ്ങള്‍ക്കും മങ്ങലേല്‍ക്കുന്നു. മറയുണ്ടായിരുന്നു.അല്ലാത്തവ

121
s]m¶m\n .Fw.C.Fkv tImtfPv
ഇന്ന് പ്രേമലേഖനങ്ങള്‍ whatsapp, facebook സന്ദേശങ്ങളായി മാറുമ്പോള്‍ പലപ്പോഴും
കാത്തിരിപ്പിന്റെ മന�ോഹാരിതയ്ക്കു നേരിട്ടുള്ളസംഭാഷണങ്ങള്‍ക്കും മങ്ങലേല്‍ക്കുന്നു.
കാലമെത്രകഴിഞ്ഞാലും പ്രണയങ്ങള്‍ക്ക് വംശനാശം സംഭവിക്കുന്നില്ല ! അത�്കൊണ്ട്
തന്നെ പ്രണയങ്ങള്‍ എന്നും ആഘ�ോഷിക്കപ്പെടുക തന്നെ ചെയ്യും.

വിരളമായിരുന്നു. ആനയിക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തിലൂടെയാണ്.


ഒരുപാട് നല്ല അധ്യാപകർ വിദ്യാര്‍ത്ഥികളുടെ
ഒരു സഹ�ോദരന�ോട�ൊ
എന്നും ഈ ക്യാമ്പസിലെ അവകാശങ്ങള്‍ക്ക് വേണ്ടിയും
സഹ�ോദരിയ�ോട�ൊ
വിദ്യാർത്ഥികൾക്ക് ഒരു അവരുടെ നീതി ഉറപ്പാക്കുന്ന
സംസാരിക്കാവുന്ന
അനുഗ്രഹം തന്നെയാണ് തിനും വിദ്യാര്‍ത്ഥി രാഷ്ട്രീയ
ലാഘവത്തോടെ
8. മുദ്രാവാക്യങ്ങളും, സംഘടനകള്‍ കൂടിയേതീരൂ.
സംഭാഷണത്തില്‍
പലപ്പോഴും
ഏര്‍പ്പെടാവുന്ന അധ്യാപകര്‍ ത�ോരണങ്ങളും,
മേലധികാരിയുടെ
എന്നും ക്യാമ്പസിന് ക�ൊടികളും ക�ൊള്ളരുതായ്മക്കെതിരെ
ഒരനുഗ്രഹം തന്നെയാണ്. അലയ�ൊലികള്‍ ശബ്ദിക്കുമ്പോള്‍ വിദ്യാര്‍ത്ഥി
കാര്‍ക്കശ്യം നിറഞ്ഞ് തീര്‍ക്കാത്ത ക്യാമ്പസിനെ പ്രസ്ഥാനങ്ങള്‍
പലപ്പോഴും പുഞ്ചിരിക്കാന്‍ കുറിച്ച് ആല�ോചിച്ചിട്ടുണ്ടോ. മേലാളന്മാരില്‍ ഭീതി
മടികാണിക്കുന്ന അധ്യാപകര്‍ ക്യാമ്പസുകളിലെ ഉളവാക്കുന്നു, അത്തരം
വെറും ബിംബങ്ങളാണ്.
അരാഷ്ട്രീയ ഭീരുക്കളാണ് ക്യാമ്പസിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
ചുറ്റുപാടിന്റെ സ്പന്ദനം
വല്‍ക്കരണത്തെ രാഷ്ട്രീയം നിര�ോധിക്കാന്‍
പകര്‍ന്ന് ക�ൊടുക്കാനും നേര്‍ എങ്ങനെ വെപ്രാളം കാണിക്കാറുള്ളത് !
വഴികാണിക്കാനും ഒരു ന�ോക്കികാണുന്നു? നാളെ സമൂഹത്തിനിടയില്‍
ഇറങ്ങുന്ന ഓര�ോ വ്യക്തിക്കും
വ്യക്തിയായി ഇന്നിന്റെ സമൂഹത്തില്‍ രാഷട്രീയം കൂടിയേ തീരൂ.
വാര്‍ത്തെടുക്കാനും ജീവിക്കണമെങ്കില്‍ രാഷ്ട്രീയ നന്മയ്ക്ക് വേണ്ടി പ�ോരാടാനും,
കഴിവുള്ളവരാകണം ബ�ോധം കൂടിയേതീരൂ. ക�ൊള്ളരുതാത്തവന്മാരുടെ
അധ്യാപകര്‍. പലപ്പോഴും കയ്യില്‍ ഏത് ക�ൊടിയേന്തണ ക�ോട്ടവാതിലുകള്‍
മേലാളുകളുടെ ചട്ടുകങ്ങളായി മെന്നത് ഓര�ോ മുദ്രാവാക്യങ്ങളാല്‍
മാറുന്ന അധ്യാപകര്‍ വ്യക്തികളുടേയും വിറപ്പിക്കാന്‍, ചുവടുപിഴക്കുന്ന
വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ വ്യക്തിസ്വാതന്ത്ര്യമാണ്. ഓര�ോ സഹപാഠിയേയും
ഇടം പിടിക്കാനാവാതെ
പലപ്പോഴും ഒരുവനിലേക്ക് ത�ോള�ോട് ചേര്‍ത്ത്
കടന്നുപ�ോകുന്ന കാഴ്ച വേദനാ
രാഷ്ട്രീയ ബ�ോധം കടന്ന് നിര്‍ത്താന്‍ എന്നും വിപ്ലവ
ജനകമാണ്. എന്നാൽ
വരുന്നത് ക്യാമ്പസ് കാലഘട്ട വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക്
ഉറച്ച നിലപാടുകളുള്ള,
ത്തിലൂടെയാണ്. അതിലൂടെ കഴിഞ്ഞിട്ടുണ്ട്. അത�്കൊണ്ട്
വിദ്യാര്‍ഥികളെ ശാസിക്കേണ്ട
അവര്‍ സ്വായത്തമാക്കുന്ന തന്നെ ക്യാമ്പസ്
സമയങ്ങളിൽ ശാസിക്കുകയും
ഒട്ടേറെ സവിശേഷതകളുണ്ട്. രാഷ്ട്രീയം അനിവാര്യമാണ്!
അല്ലാത്തപ്പോൾ അവരുടെ
നേതൃത്വ പാഠവവും, ആത്മവി
കൂടെ ഒരു കൂട്ടുകാരനെ പ�ോലെ
ശ്വാസവും, ഒരുവനിലേക്ക്
സഞ്ചരിക്കുകയും അവരെ
ചേക്കേറുന്നത് ക്യാമ്പസ്
പുതിയ അറിവുകളിലേക്ക്

122
"" ഐശുമ്മേന്റെ മ�ോള്‍ക്ക് ബാധ കേറീപ്പം
അമ്മേനെ കണ്ട് ബാധ ഒഴിപ്പിച്ചു.
രമേശന്റെ മ�ോന് ദീനം പിടിച്ചപ്പം
""
മ�ൊയ്ല്യാര് വന്ന് മന്ത്രിച്ചൂതി.
മതേതരത്വം
മതേതരത്വം

123
s]m¶m\n .Fw.C.Fkv tImtfPv
ഇങ്ങനെയും
ചില
ദൈവങ്ങള്‍
ദൈ വം തൂണിലും തുരുമ്പിലും ഉണ്ട് എന്നാണല്ലോ
പ്രമാണം. എന്നാല്‍ ഇന്ന് ഈ വാക്യം തിരുത്തേണ്ടി
യിരിക്കുന്നു. ഇന്ന് ദൈവം തൂണിലും തുരുമ്പിലും മാത്രമല്ല മറിച്ച്
റ�ോഡരികിലും വലിയ ബംഗ്ലാവുകളിലും എന്തിനേറെ ഇന്ത്യയുടെ
ദേശീയ മൃഗമെന്നോണം ആരാധിച്ചുപ�ോരുന്ന 'ഗ�ോമാതാ'വില്‍
വരെയുണ്ട്. ഇങ്ങനെ ബംഗ്ലാവുകളില്‍ ജീവിക്കുകയും ക�ോടികളില്‍
ആറാട്ടു നടത്തുകയും ചെയ്യുന്ന ചില വര്‍ത്തമാന ദൈവാവതാരങ്ങളെ
ഒന്നു പരിചയപ്പെട്ടു ന�ോക്കാം. ഇവിടെ പറയുന്ന വസ്തുതകള്‍
യാഥാര്‍ത്ഥ്യമാവുന്ന മഞ്ഞുമലയുടെ പുറമേതെളിയുന്ന മുനമ്പ് മാത്രം.

124
ഫിദ നസ്ലിന്‍ പി കെ
ഇംഗ്ലീഷ്

125
s]m¶m\n .Fw.C.Fkv tImtfPv
എഞ്ചിനീയര്‍ ദൈവം വിശ്വാസികളുണ്ട്. ദൈവമായിപ്പോയില്ലേ!
അമ്പലങ്ങളില്‍
ഈ ദൈവം എഞ്ചിനീയര്‍
പ�ോകുന്നതും ബിംബങ്ങളെ
ചിലപ്പോള്‍ അച്ഛന്‍
ആണ്. പേര് സന്ത്രാം പാല്‍.
ആരാധിക്കുന്നതും ചിലപ്പോള്‍ സഹ�ോദരന്‍
ഹരിയാനയാണ്
ദൈവത്തിന് ഇഷ്ടമല്ല. ഈ ദൈവം ചില്ലറക്കാരനല്ല
അറുപതുവയസ്സുകാരന്‍
ദൈവത്തെപ്പറ്റി ആര് 425 ആശ്രമങ്ങളും 50 ലേറെ
ദൈവത്തിന്റെ വിലാസ
മ�ോശം പറഞ്ഞാലും ഗുരുകുലങ്ങളുമുള്ള വലിയ
കേന്ദ്രം. ഒരു പറ്റം ആഡംബര
വിശ്വാസികള്‍ അത് മനുഷ്യനാണ്. പേര്
കാറുകളും
കേള്‍ക്കാന്‍ പാടുള്ളതല്ല. ആസാറാം ബാപ്പു. ഇന്നത്തെ
പന്ത്രണ്ട് ഏക്കറില്‍ പടര്‍ന്നു
ദൈവത്തിന്റെ നൂറ്റാണ്ടില്‍ മനുഷ്യര്‍ക്കുതന്നെ
കിടക്കുന്ന ഒരു ക�ൊച്ചു
ആശ്രമത്തില്‍വച്ച് നാല് വിവാദങ്ങളില്‍നിന്ന്
ആശ്രമവുമാണ് ഈ ദൈവ
സ്ത്രീകളും പതിനെട്ട് മാസം വിട്ടുനില്‍ക്കാന്‍ സമയമില്ല.
ത്തിന്റെ ആസ്തി.
പ്രായമുള്ള കുഞ്ഞും ഇഹല�ോ അപ്പോഴാണ് ദൈവം! കുറച്ചു
2000 ല്‍ ദൈവത്തിനു
കവാസം വെടിഞ്ഞു. നാളുകള്‍ക്കു മുന്‍പ് ദൈവം 16
'കണ്ടകശനിയുടെ അപഹാരം'
നാലുവര്‍ഷത്തിനിടയില്‍ 43 വയസ്സുള്ള പെണ്‍കുട്ടിയെ
തുടങ്ങി. ആര്യ സമാജത്തിന്റെ
തവണയാണ് ദൈവം പീഡിപ്പിച്ചു. പ�ോലീസ്
സ്ഥാപകനായ ദയാനന്ദ
ക�ോടതിയില്‍ ഹാജരാകാതെ ദൈവത്തിന്റെ പേരില്‍
സരസ്വതിയുമായുള്ള
മുങ്ങിനടന്നത്. സമന്‍സ് ഒക്കെ അയച്ചെങ്കി
കലഹത്തില്‍ ഒരു പാവം
എന്നിരുന്നാലും ലും ദൈവം 'ഭംഗിയായി'
വിശ്വാസിയെ ക�ൊല്ലേണ്ടി
ഫേസ്ബുക്കിലും യൂട്യൂബിലും തടിയൂരി. അതിനെക്കാളുപരി
വന്നു. ക�ോടതി കയറാനും
ദൈവത്തിന് സ്വന്തം പേരില്‍ പീഡിപ്പിച്ച പെണ്‍കുട്ടിയെ
കേസ് നടത്താനും ഒക്കെ
പേജുണ്ട്. എന്തു ചെയ്യാം .. തന്റെ മകള്‍ എന്ന് വിശേഷി
ദൈവത്തിന് 25 ലക്ഷം

126
പ്പിക്കുകയും ചെയ്തു. ന്തിയിലാണ് സ്വാമി നിത്യാനന്ദ എന്ന ഈ അവതാരം.
'ദൈവത്തിന്റെ മകള്‍'! മാത്രമല്ല യൂട്യൂബില്‍ 14 മില്യണ്‍ കാഴ്ചക്കാരുള്ള ഒരു മഹാപ്ര
ഇനിയുമുണ്ട് ദൈവത്തിന്റെ സ്ഥാനവുമാണ് 'പീഡന പര്‍വങ്ങളിലൂടെ ഭക്തരെ മ�ോക്ഷപ്രാ
കുട്ടിക്കുറുമ്പുകള്‍. രാജ്യത്തെ നടുക്കിയ പ്തിയിലെത്തിക്കുക' ഇഷ്ടവിന�ോദം. ആദ്യത്തെ ഇര സിനിമാ
ഡല്‍ഹി കൂട്ടമാനഭംഗ നടി രഞ്ജിത. രണ്ടാമത്തെ ഇര ഇന്ത്യന്‍ വംശജയായ
സംഭവത്തെക്കുറിച്ച് ദൈവം അരുള്‍ അമേരിക്കന്‍ നിവാസി ആരതി റാവു എന്ന വനിത. ലെനിന്‍
ചെയ്തതിങ്ങനെ ''മാനഭംഗം ചെയ്തവ കറുപ്പന്‍ എന്ന വ്യക്തിയാണ് ദൈവത്തിന്റെ
രെപ്പോലെ അതു ചെയ്യപ്പെട്ട ഇരയും വിന�ോദനിമിഷത്തിന്റെ വീഡിയ�ോ പ�ൊതുജന സമക്ഷം
കുറ്റക്കാരിയാണ്. അവതരിപ്പിച്ചത്. തമാശ അതല്ല, ഒരു ദുര്‍ബല
എന്തുക�ൊണ്ടാണവള്‍ തന്റെ നിമിഷത്തില്‍ ദൈവത്തിന്റെ മാനേജര്‍ പ�ോലീസിന് കേസ്
ആക്രമികളെ 'സഹ�ോദരന്‍മാര്‍' ക�ൊടുത്തു. എന്താണെന്നല്ലേ! ലെനിന്‍ വീഡിയ�ോ
എന്ന് അഭിസംബ�ോധന രഹസ്യമായി സൂക്ഷിക്കാന്‍ പണം ആവശ്യപ്പെടുന്നു എന്ന്.
ചെയ്യാത്തത്? അവരുടെ കൈകളില്‍ സര്‍വശക്തനായ ഒരു ദൈവം അടുത്തുണ്ടായിട്ടും ആ പാവം
പിടിച്ച് നിങ്ങളെ ഞാന്‍ സഹ�ോദര എന്തിന് ഒരു സാദാപ�ോലീസിനെ സമീപിച്ചു എന്നത്
നായാണ് കാണുന്നത് എന്ന് ഉത്തരമില്ലാത്ത ച�ോദ്യം.1400 മില്യണാണ് ദൈവത്തിന്റെ
പറഞ്ഞിരുന്നെങ്കില്‍ അവര്‍ ആസ്ഥി. ദൈവത്തിന്റെ ഇളയ സഹ�ോദരനാണ്
അവളെ വെറുതേ വിട്ടേനെ''. ആശ്രമങ്ങളുടെയെല്ലാം നടത്തിപ്പുകാരന്‍. ബാംഗ്ലൂരുള്ള
പീഡിപ്പിച്ച കുഞ്ഞിനെ ദൈവത്തിന്റെ ആശ്രമത്തില്‍ പ�ോലീസ് റെയ്ഡ്
മകളാക്കാമെങ്കില്‍ ഇതുപറയുവാനാ നടത്തിയപ്പോള്‍ ക�ോണ്‍ഡം, കഞ്ചാവ് മുതലായവയുടെ
ണ�ോ പ്രയാസം? 2008 ല്‍
സബര്‍മതി ആശ്രമത്തിന്റെ തീരത്തു
നിന്ന് രണ്ട് അഴുകിയ
ശവശരീരങ്ങള്‍ക്കു പിന്നിലും 'ദൈവ
ത്തിന്റെ കരങ്ങള്‍ ' ഉണ്ടെന്നാണ്
പ�ോലീസിന്റെ നിഗമനം. അല്ല
സുഹൃത്തേ, ദൈവത്തേക്കാള്‍
വലുതാണ�ോ ഒരു നിയമപാലകന്‍?
ദൈവം 'ര�ോഗബാധിതനായി '
എയിംസ് ആശുപത്രിയില്‍ ചികിത്സ
തേടിയപ്പോഴായിരുന്നു അടുത്ത
കുറുമ്പ് ഒപ്പിച്ചത്. ഭക്ഷണം ക�ൊണ്ടു
ക�ൊടുത്ത നഴ്സിന്റെ കവിളിനെ
ചുവന്നു തുടുത്ത ആപ്പിളിന�ോടുപമിച്ചു.
ലൗകിക സുഖങ്ങള്‍ ത്യജിച്ച
സാധുവിന്റെ നിരുപദ്രവകരമായ
പ്രശംസ!
പീഡന വീരന്‍
ആത്മീയതയും ധ്യാനവും ഈ
ദൈവത്തിന്റെ പ്രത്യേകതകളാവുന്നു.
'ഭക്തരെ കര്‍മ സജ്ജരാക്കുന്ന'
സ്വാധീന ശക്തിയില്‍ ഏറെ മുന്‍പ

127
s]m¶m\n .Fw.C.Fkv tImtfPv
വന്‍ ശേഖരമാണ് ദൈവത്തിന്റെ പേരിലുള്ള
കണ്ടെത്തിയത്. ക�ൊലപാതകകേസുകളും
ദൈവവും ഇവയെല്ലാം പീഡനക്കേസുകളും
ഉപയ�ോഗിച്ചു തുടങ്ങിയ�ോ? തീര്‍ക്കാനേ പ�ോലീസിനു
ചുരുങ്ങിയ പക്ഷം സമയമുള്ളൂ. ദിവ്യദൃഷ്ടിയില്‍
സര്‍ക്കാരിന്റെ ലൈംഗിക ദൈവം ഇത�ൊന്നും
സാംക്രമിക ര�ോഗനിയന്ത്രണ
നാലു കണ്ടില്ലെന്ന് ത�ോന്നുന്നു.
പദ്ധതികള്‍ വര്‍ഷത്തിനിടയില്‍ മതങ്ങളും മതഗ്രന്ഥങ്ങളും
ദൈവങ്ങളെപ്പോലും 43 തവണയാണ് ദൈവം പരസ്പരം സ്നേഹിക്കാന്‍
സ്വാധീനിക്കുന്നു എന്ന് പാവം പഠിപ്പിക്കുന്ന ഒന്നാണ്
മനുഷ്യരായ നമുക്ക് ക�ോടതിയില്‍ എന്നാണല്ലോ നാം എല്ലാം
സമാധാനിക്കാം. ഹാജരാകാതെ വിശ്വസിക്കുന്നത്. പക്ഷേ ഈ
ദൈവത്തിന്റെ വേദഗ്രന്ഥം
കള്ളന്‍ പവിത്രന്‍ മുങ്ങിനടന്നത്. പറയുന്നത് അങ്ങനെയല്ല.
എന്നിരുന്നാലും സിഖ് മതവികാരം
മ�ോഷണവും ക�ൊലപാതകവും
ദൈവങ്ങള്‍ക്കു ചേര്‍ന്ന ഫേസ്ബുക്കിലും വ്രണപ്പെടുത്തി എന്ന
കുറ്റത്തിന് 2007 മെയ് മാസം
പണിയാണ�ോ? യൂട്യൂബിലും ദൈവം ആപ്പിലായി. രാജ്യ
ആണെന്നാണ് ഈ ദൈവ
ത്തിന്റെ വശം. 'ജയേന്ദ്ര
ദൈവത്തിന് ത്ത് Z കാറ്റഗറി സുരക്ഷയുള്ള
സ്വന്തം പേരില്‍ പേജുണ്ട്. 36 പേരില്‍ ഒരാളാണ് ഈ
സരസ്വതി' എന്ന ദൈവമാണ്
ദൈവം. ദൈവത്തിന് സുരക്ഷ
കാഞ്ചീപുരത്തെ വരദരാജ എന്തു ചെയ്യാം .. നല്‍കിയില്ലെങ്കില്‍ പിന്നെ
പെരുമാള്‍ ക്ഷേത്രത്തിലെ
മാനേജരുടെ ക�ൊലപാതക ദൈവമായിപ്പോയില്ലേ! ആര്‍ക്കുനല്‍കാന്‍? ആരില്‍
നിന്നാണാവ�ോ ദൈവം ഓടി
കേസില്‍ മുഖ്യപ്രതി.
ഒളിക്കാന്‍ ശ്രമിക്കുന്നത്.
അതേ ക്ഷേത്രത്തിലെ
'ദൈവത്തിന്റെ വികൃതികള്‍'
ഓഡിറ്ററായ രാധാകൃഷ്ണനേയും
എന്ന് കേട്ടിട്ടില്ലേ? അതാണ്
ദൈവം ഒന്ന് വധിക്കാന്‍ റ�ോക്ക് സ്റ്റാര്‍ ബാബ ദൈവം ഒരിക്കല്‍
ശ്രമിച്ചു. ഇത്തവണ
സ്റ്റേഡിയത്തില്‍ കാറ�ോടിച്ചു
ദൈവത്തിന്റെ ഗുണ്ടകളെ തന്റെ കൂട്ടായ്മയ്ക്ക് ഗിന്നസ്
കാണിച്ചത് ദൈവത്തിന്റെ
വിട്ടായിരുന്നു ആക്രമണം. ബുക്ക് റെക്കോര്‍ഡ് വരെ
ഒരു പാദം steering
മ�ോഷണമാണെങ്കില്‍ നേടിക്കൊടുത്ത ആളാണ്
മേലിലും മറ്റൊരുകാല്‍
പറയുകയും വേണ്ട കാമാക്ഷീ 'ഗുര്‍മീത് രാം രഹീം' എന്ന
സീറ്റിനുമേലിലുമുറപ്പിച്ച്
ക്ഷേത്രത്തിലേക്കുള്ള 83 ദൈവം. 'ദേറാ സച്ചാ സ�ോദാ'
ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി
കില�ോ സ്വര്‍ണം ദൈവം എന്നാണ് ദൈവത്തിന്റെ
ദൈവം മാതൃകയായി.
ആവിയാക്കിക്കളഞ്ഞു. സംഘടനയുടെ പേര്.
ദൈവത്തിന് ബാങ്ക് ദൈവത്തിന്റെ അനുയായി പ്രമാനന്ദന്‍
അക്കൗണ്ട് ഉണ്ടാകുമ�ോ? തന്നെ ദൈവത്തിനു നേരെ
തമിഴ്നാടാണ് സ്വാമി
ഉണ്ടെങ്കില്‍ അതിനകത്തു പല കേസുക�ൊടുത്തു. തന്റെ
'പരമാനന്ദ' എന്ന
വിസ്മയങ്ങളും നമുക്ക് 'ഭാര്യയെ ദൈവം ലൈംഗീക
ദൈവത്തിന്റെ ആസ്ഥാനം.
ദര്‍ശിക്കാന്‍ സാധിച്ചേക്കും. മായി പീഡിപ്പിച്ചു എന്ന്'. ഒരു
പടുത്തുയര്‍ത്തിയ
'ദൈവത്തിനെതിരെ'
അനാഥമന്ദിരങ്ങള്‍ക്കും
ഇങ്ങനെയ�ൊക്കെ ചെയ്യാമ�ോ?

128
സ്കൂളുകള്‍ക്കും കണക്കില്ല. പാവങ്ങളുടെ കണ്‍കണ്ട ദൈവം. പക്ഷേ
കയ്യിലിരിപ്പിന്റെയും ഉള്ളിലിരിപ്പിന്റെയും ഗുണം! ഇത്രയ�ൊക്കെ
ആരാധകരും ഭക്തരുമുള്ള ദൈവം പരല�ോകം പൂണ്ടത്
ജയിലില്‍ വച്ചാണ്. 1994 ല്‍ ആണ് കഥ തുടങ്ങുന്നത്.
പരമാനന്ദ സ്വാമിക്ക് ല�ോകര�ോടുള്ള പ്രേമം 'പങ്കിട്ടനുഭവി
ക്കാനുള്ള 'ഭാഗ്യം ഉണ്ടായത് കുറച്ച്
പെണ്‍കുട്ടികള്‍ക്കാണ്. പക്ഷെ പ്രേമം മാത്രം
ദൈവഭാവമാവുക വയ്യല്ലോ.
സംഹാരവും ദൈവത്തിന്റെ കര്‍ത്തവ്യം
തന്നെ. കുറച്ച് കാലമായി
ആശ്രമത്തില്‍ അന്തേവസിക്കുന്ന
ശ്രീലങ്കക്കാരനെ തേടി ദൈവം
കാലനെ അയച്ചു. എന്നാല്‍
ദൈവത്തിന്റെ കടമയെ ആദരി
ക്കാന്‍ തയ്യാറാവാതെ നാം
പാപികള്‍ അത് കേസാക്കി,
പിന്നെ പ�ോലീസായി, ക�ോടതി
യായി അവസാനം ദൈവം
ജയിലിലുമായി.
ഇങ്ങനെയ�ൊക്കെ
ചെയ്യാന്‍മാത്രം ആ 'പാവം
ദൈവം' എന്ത് പിഴച്ചു!
വിഷാമൃതം
മാതാ അമൃതാനന്ദമയിയെ
എല്ലാവരും അറിയും വെള്ള
പുതച്ച് വിശ്വാസിക
ള്‍ക്കിടയില്‍ കണ്ണീര്‍
ഒഴുക്കുന്ന 'അമ്മയുടെ'
മനസ്സ് പക്ഷെ വസ്ത്രം
പ�ോലെ ശുഭ്രമല്ല,
ശുദ്ധവുമല്ല. അനാശാസ്യം
മുതല്‍ ക�ോടികളുടെ
തിരിമറി വരെ അമൃതപുരി
യിലെ ആശ്രമത്തില്‍
ദര്‍ശിക്കാനാകും.
ആശ്രമത്തില്‍
പ്രവേശിക്കണമെങ്കില്‍
സ്വാശ്രയ ക�ോളേജുകളെ
പിന്തള്ളുന്ന സംഖ്യയാണ്
ആവശ്യപ്പെടുക.
സംഖ്യയിലെ അക്കങ്ങള്‍

129
s]m¶m\n .Fw.C.Fkv tImtfPv
കൂടുന്നതിന് അനുസരിച്ച് താമസ അത് വിളിച്ചു പറയാന്‍ ഉള്ളതല്ല. അതു ക�ൊണ്ടാണല്ലോ
സൗകര്യവും കൂടും. അക്കങ്ങള്‍ 'ഗെയ്ല്‍ ട്രേഡ്വെല്‍ ' എന്ന സ്ത്രീക്ക് വധഭീഷണി
കുറഞ്ഞാല്‍ കൂടുന്നത് നേരിടേണ്ടി വന്നത്. എല്ലാം അമൃതമയം.
പീഡനമാണ്. വനിതകള്‍ക്കു
പ�ോലും അവരുടെ അടിയും മനശാസ്ത്രപരമായി അലൗകികമായ സഹായം
ത�ൊഴിയും ക�ൊള്ളേണ്ട അവസ്ഥ. പ്രതീക്ഷിക്കുന്ന വിധത്തിലാണ്
ആശ്രമത്തിനകത്ത് പ്രവേശിച്ച് മനുഷ്യ മസ്തിഷ്കത്തിന്റെ ഘടന. ഈ
കഴിഞ്ഞാല്‍ പുറം ല�ോകത്തെ ദൗര്‍ബല്ല്യമാണ് മേല്‍ പറഞ്ഞതും
ഏറെക്കുറേ മറക്കാം. വീണ്ടും അല്ലാത്തതുമായ പരശ്ശതം ദൈവങ്ങള്‍
പഴയ ജീവിതത്തിലേക്ക് മടങ്ങി ചൂഷണ�ോപാധിയാകുന്നതും
വരിക എന്നത് ഒരു വിദൂര സ്വപ്നം ശാസ്ത്രീയമായ വിശകലനത്തിന�ോ
മാത്രമാണ്. ആശ്രമത്തിനു പ്രശ്ന പരിഹാരത്തിന�ോ സാധ്യമായ വിധം
പരിസരത്തായി പലരും ബാല്യകാലം മുതല്‍ ഇത്തരം സഹായങ്ങള്‍
പരല�ോകം പൂണ്ടു. അമ്മയുടെ പ്രതീക്ഷിക്കുന്ന വിധത്തില്‍
'ഭക്തരായ' ഗുണ്ടകളാണ് ക�ൊല വാര്‍ത്തെടുക്കപ്പെടുന്ന ഒരു തലമുറ,
ചെയ്തതെന്ന് പകല്‍ പ�ോലെ രാജ്യപുര�ോഗതിയ്ക്കു തന്നെ
സത്യം, പക്ഷെ ദൈവമല്ലേ. വിഘാതമാണെന്ന് ഇനി എന്നാണ് നാം
അറസ്റ്റ് ചെയ്യാന�ൊക്കുമ�ോ? തിരിച്ചറിയുക. ആര്‍ടിക്കിള്‍ 51 A ( h ) പ്രകാരം ശാസ്ത്രാവ
നാട്ടിലും വിദേശത്തുമായി നൂറില്‍ ബ�ോധമുണ്ടാവുക എന്നത് പൗരന്റെ ചുമതലയായി
പരം ആശ്രമങ്ങള്‍, വിഭാവനം ചെയ്ത ഭരണഘടനയുള്ള ഒരു മതേതര രാജ്യ
ക�ോളേജുകള്‍, ആശുപത്രികള്‍ ത്താണ് ഈ ആഭാസങ്ങളെന്ന് ഓര്‍ക്കുക.
എന്നിങ്ങനെയാണ്
ദൈവത്തിന്റെ ആസ്തി. സത്യം

130
ജിഷ്ണു കെ
കമ്പ്യൂട്ടര്‍ സയന്‍സ്

രാ ത്രിമുഴുവന്‍ മ�ൊബൈല്‍
വെളിച്ചം കവര്‍ന്നെടുക്കുന്നതു
ക�ൊണ്ട് അയാളിന്നും ലേറ്റാണ്. കൃത്യം
9.30 ന് കമ്പനിയിലെത്തി സൈന്‍
ചെയ്യണം. ഉള്ള സമയം ക�ൊണ്ട്
കുളിയും മറ്റും തീര്‍ത്ത് അയണ്‍ ചെയ്ത്
വെടിപ്പാക്കിയ ഫുള്‍ സ്ലീവ് ഷര്‍ട്ടും,
പാന്റ്സും ഷൂവുമിട്ട് റെഡിയായിട്ടുണ്ട്.
മുടി നന്നായിട്ടൊന്നു ചീകിമിനുക്കി.
ഇനി സമയം ഇല്ല ,മറ്റൊന്നിനും നിന്ന്
സമയം കളയാതെ ബൈക്കുമെടുത്ത്
100-120 റെയ്ഞ്ചില്‍ വിട്ടു.

131
s]m¶m\n .Fw.C.Fkv tImtfPv
132
എന്തോ ഒന്ന് മറന്നിരിക്കുന്നു. എന്താണത്?
ഓര്‍മ കിട്ടുന്നില്ല.പിന്നെ ഓര്‍ക്കാം.
ഇപ്പോള്‍ പ്രധാനം കമ്പനിയിലെത്തുകയാണ്.
സമയത്തിന�ൊട്ടും യ�ോജിക്കാത്ത രീതിയില്‍ മുന്നില�ൊരു
അത്യുഗ്രന്‍ ഷ�ോട്ട്. മുന്നില്‍ മുഴുവന്‍ ആള്‍ക്കൂട്ടമാണ്.
ആളുകള്‍ തമ്മില്‍ പിറുപിറുക്കുന്നുണ്ട്. ആക്സിഡന്‍റ്
കേസാണ്. മിക്കവാറും അരമണിക്കൂറിനുള്ളില്‍
തീരുമാനമാകും.
ഹ�ോണുകള്‍ ശബ്ദവലയം തീര്‍ത്തു തുടങ്ങിയിരിക്കുന്നു.
അതെ. ഇനി എത്ര സ്പീഡില്‍ പ�ോയിട്ടും പ്രയ�ോജനമില്ല.
ഇന്നും മാനേജറുടെ വായിലെ വാക്കുകള്‍ക്ക് കട്ടിയേറും
അയാള�ോര്‍ത്തു. അവന്‍ ബൈക്ക് സൈഡാക്കി
ആള്‍ക്കൂട്ടത്തിലേയ്ക്ക് നടന്നു. ഉള്ളിലെന്താണ്
എന്നറിയാനുള്ള കൗതുകം കൂടിയപ്പോള്‍ ആളുകളെ
മാറ്റി ഉള്ളിലേയ്ക്ക് നടന്നു.
ഫെയ്സ്ബുക്കിനും വാട്സ് ആപിനും
ഒരാഴ്ചത്തേയ്ക്കുള്ളതായിട്ടുണ്ട് ,
ച�ോര തടം കെട്ടി കിടക്കുന്നുണ്ട്...പിന്നെ ശ്വാസത്തിന്റെ
ഉയര്‍ച്ചയും താഴ്ചയും ...ചുറ്റും ക്ലാരിറ്റിയില്‍ ഒപ്പിയെടുക്കുന്ന
ആയുധങ്ങള്‍.
ഷ�ോട്ട് കട്ട് വല്ലതും ഉണ്ടോ എന്ന് അന്വേഷിക്കാം.
ഇനിയും നിന്നാല്‍ ശരിയാവില്ല. അവന്‍ തിരിഞ്ഞു നടന്നു.
പെട്ടന്നാണ് അവന�ോര്‍മ്മ വന്നത്.
ഞാനിന്ന് മുഖം എടുക്കാന്‍ മറന്നിരിക്കുന്നു.
എവിടെയാണ് വെച്ചത് ? ഓര്‍മ കിട്ടുന്നേയില്ല.
ഇന്നലെ ഒരു പെഗ്ഗടിച്ചതും
പിന്നെ മ�ൊബൈല്‍ വെളിച്ചവുമാണ്
ആകെ ഓര്‍മയുള്ളത്.
ഫ�ോണെടുത്തു വിളിച്ചു...അമ്മേ...ഞാന്‍ മുഖം
എടുക്കാന്‍ മറന്നു. ഒന്നു ന�ോക്കണേ,മേശപ്പുറത്തോ
അലമാരക്കരികില�ോ ഷെല്‍ഫില�ോ കാണും.
ഒന്നെടുത്തു വച്ചേക്കണം, ആ ധൃതിയില്‍ ഞാന്‍ മറന്നു
പ�ോയതാണ്.
ഫ�ോണ്‍ വച്ച് അവന�ൊന്നു തിരിഞ്ഞു ന�ോക്കി.
അപ്പോഴാണ് അവനത് ശ്രദ്ധിച്ചത്...ആ നില്‍ക്കുന്നവരും
മുഖം എടുക്കാന്‍ മറന്നവരായിരുന്നു !!!

133
s]m¶m\n .Fw.C.Fkv tImtfPv
Fidha Nazlin P K
English

Black
Out D arkness engulfed the place. Low moans
filled the dingy tunnel. He took rapid
breaths while trying to raise himself. He
moved his hands through the rough and
uneven stones in the wall. His knee jerked
and he collapsed onto the floor hitting hard.
An agonised cry erupted inside him. Every
inch of his body was throbbing with pain. Hot
blood trickled down his face. He tried to
gather himself again but his body resisted.By
and by he relinquished his last drop of
energy. He laid there awaiting his fate
helpless as a child.

134
Resuscitation
P eople were walking in and out of the restaurant. It was one of
those busy hours which chokes the air out of you. She didn’t
have much time to spare at the moment. They would start looking
for her now. But he seemed to be lost in his thoughts. Nothing
distracted him as he helped himself into the meals.
“Who are you?” The question escaped her lips before she could
stop it. He paused for a moment and looked up at her. His face
was vivid with emotion.
“I don’t know”. His voice barely audible. The answer caught her off
guard. It was hard to say whether it was his prank of some kind.
“I’m sorry? I guess you didn’t hear me right. I mean what’s your
name?” He stared blankly at the pretty face seated across him. He
dropped the spoon and buried his head in hands. After a long
moment he replied, his face still hidden behind his hands.
“I understand it's hard to take this. I don’t know my name.
I don’t know any bit about me”. He choked out the words. She
opened her mouth to say something but later decided against it.
“The last thing I remember is waking up in that tunnel where you
had found me”. His eyes shut tight with pain and frustration.
“How long have you been inside it?”. “Like a day or two”. He
sounded uncertain. “Have your meal. I will be back. “She left him
alone in the small cozy room. He closed his eyes and delved again
into the pool of darkness searching for even the littlest bit of
memory. But all that came to him was a blinding light and he
couldn’t make anything out of it no matter how hard he tried.

135
s]m¶m\n .Fw.C.Fkv tImtfPv
Kith
H e smiled down at all of
them. Many shook
hands with him and patted
him on the back.
“Welcome Evan”
“Make yourself home here.
we are so glad to have you.”
Gratitude overwhelmed him.
He hugged them and
lightened the air with his
jokes. Kitchen rung with the
loud laughter. Soon they
became busy with their
works.
“Are you liking it?”
He turned around at her
voice.
“Like anything. And that’s a
pretty good name you have
given me”.
She let out a short laugh.
“Anyway good luck on your
first day”.
She said holding out her
hand.
“Thank you”.
They shook hands and he
knew it was his revival. His
life was taking a new
phase.

136
Zeal
“G ood God! Its delicious”. She exclaimed munching
the casserole.
“Thank you chef !” He took out his invisible hat and
bowed before her.
“You are definitely improving, young man”.
She said rather impressed
“Your tips helps”.
“You are way too modest”.
He chuckled and sat on the rug.
“We could start a cafeteria here”. He said.
“Here? But where?” She sounded skeptic.
“Yes. I will tell you”.
Sky was streaked with rosy red. Inside they sat
weaving new dreams, laughing hard, fighting over the
pranks, awaiting a new dawn.

137
s]m¶m\n .Fw.C.Fkv tImtfPv
Conge
“H ave you thought about this?” He asked him.
Each word distinct and serious.
“Yes !” he replied curtly.
“It’s the only place I remember from my long forgotten past. I need to
know about it. If it’s coming back to me then it ought to be for a
reason”.
The air was heavy and every face looked sombre.
“I will be back all of you. No worries”. He winked at them.
His eyes fell on her. She stood by the window looking bleak and
miserable.
“I will be back”. He said as if to no one.
His tone, no more jovial.
He pulled them all into a tight hug. He walked out holding his bag
and head hung low. He knew he was leaving a whole lifetime behined.
Tears streaked down her face. She clung close to the wall exhausted
and tired. Slowly the crowd melted away and she stood looking out
until he became inundated by the obscurity.

138
ശാസ്ത്രം
ജയിച്ചു,
മനുഷ്യന�ോ?
അഭിമുഖം
രവിചന്ദ്രന്‍ സി / മാഗസിന്‍ സമിതി

ശാ സ്ത്രവിരുദ്ധ പ്രചാരണങ്ങളെ തകര്‍ത്തെറിഞ്ഞ് സാധാരണക്കാര്‍ക്കിടയില്‍ ശാസ്ത്രാവബ�ോധം


സൃഷ്ടിക്കുന്നതിനു അഹ�ോരാത്രം പ്രയത്നിച്ചുക�ൊണ്ടിരിക്കുന്ന ശാസ്ത്രപ്രചാരകനാണ്
രവിചന്ദ്രന്‍.സി കേരളത്തിലും പുറത്തും ഒട്ടനവധി ശാസ്ത്ര ക്ലാസുകള്‍ നടത്തി ശാസ്ത്രബ�ോധമുള്ള ഒരു
തലമുറയെ രൂപപ്പെടുത്തുവാന്‍ ഇദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ നിസ്സാരമല്ല . ക�ൊല്ലം പവിത്രേശ്വരം
സ്വദേശിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി ക�ോളേജിലെ അധ്യാപകനുമായ രവിചന്ദ്രന്‍ സി ബീഫും
ബിലീഫും , വെളിച്ചപ്പാടിന്റെ ഭാര്യ , കാര്‍ട്ടറുടെ കഴുകന്‍ , തുടങ്ങി പതിനഞ്ചോളം പുസ്തകങ്ങള്‍ രചിച്ചു .
കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ മികച്ച ശാസ്ത്രപ്രചാരകനുള്ള 2016
ലെ അവാര്‍ഡിന്റെ നിറവില്‍ അദ്ധേഹത്തിന്റെ വസതിയില്‍ വച്ച് ഞങ്ങള്‍ക്കനുവദിച്ച
അഭിമുഖത്തിലൂടെ ....

139
s]m¶m\n .Fw.C.Fkv tImtfPv
" പശു
മാതാവാണെന്ന്
കരുതുന്നവര്‍
അങ്ങനെ
കരുതിക്കൊള്ളൂ
ആരാധിക്കുന്നവര്‍
ആരാധിച്ചുക�ൊള്ളൂ
പക്ഷെ എല്ലാവരും
അങ്ങനെയാകണമെന്നു
വാശി പിടിക്കരുത്
നിങ്ങള്‍ നിങ്ങളുടെ
സഹ�ോദരിയെ
സഹ�ോദരിയായി
കാണുന്നുണ്ടെന്ന്
കരുതി ,
അങ്ങനെത്തന്നെ
കരുതണമെന്ന്
അളിയന�ോടും
പറയരുത് "

140
ക്ലോണിംഗ് വഴിയാണ് കൗരവരുണ്ടായത്, പറഞ്ഞിട്ടുണ്ട്. അങ്ങനെ
ആദ്യത്തെ പ്ലാസ്റ്റിക്ക് സര്‍ജറിക്ക് തെളിവാണ് പറയാനുണ്ടായ സാഹച
ഗണപതി. എന്നിങ്ങനെ വികലമായ ശാസ്ത്രവാ ര്യം വിശദീകരിക്കാമ�ോ?
ദങ്ങള്‍ അധികാരം കയ്യാളുന്നവര്‍ ചില ശാസ്ത്ര
വേദികളില്‍ ഇതിനെ കുറിച്ച് ഞാന്‍ രചിച്ച
ഉന്നയിക്കുന്നത് കേള്‍ക്കാം. ഇങ്ങനെയ�ൊരു ബുദ്ധനെ എറിഞ്ഞ കല്ല് എന്ന
സമൂഹത്തില്‍ ശാസ്ത്രഅവബ�ോധം എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്.
ആശയം നടപ്പാക്കുക എന്നത് എത്രത്തോളം എന്താണ് യഥാര്‍ത്ഥത്തില്‍
സാധ്യമാണ്? ജാതിവ്യവസ്ഥ ?
ജനങ്ങളെ ഉച്ഛനീചത്വത്തിന്റെ
ഇന്ന് ഇതിനെ സംബന്ധിച്ചിടത്തോളം സംഗതി അടിസ്ഥാനത്തില്‍ ശ്രേണീക
വഷളായി വരികയാണ്. പണ്ടുണ്ടായിരുന്ന വലിയ രിക്കുക അഥവാ വിഭജിക്കുക
ഭക്തകേസരികള്‍ പ�ോലും ഇത്തരത്തില്‍ എന്നാണ്. യഥാര്‍ഥത്തില്‍
അപഹാസ്യമായ വിശദീകരങ്ങള്‍ നടത്തിയിട്ടില്ല. നമ്മള്‍ മനുഷ്യരെല്ലാം
സയന്‍സ് കണ്ടുപിടിക്കുന്ന കാര്യങ്ങള്‍ ഇത്തരക്കാര്‍ ഒരുജാതിയാണ്, ഹ�ോമ�ോ
തങ്ങളുടെ മതവരികളിലും, ശ്ലോകങ്ങളിലും സാപ്പിയന്‍സ്. മതങ്ങള്‍
കഥകളിലും കുത്തിത്തിരുകുകയാണ്. യഥാര്‍ത്ഥത്തില്‍ മനുഷ്യരെ
ഗ്രീക്ക് മിത്തോളജിയില്‍ വിമാനത്തെപ്പറ്റി ഒരു രണ്ടായി
കഥയുണ്ട്. എല്ലാ മിത്തോളജിയിലും പറക്കാന്‍ വിഭജിക്കുകയാണ്. മതവിശ്വാ
ആഗ്രഹിച്ച ഒരു ജനത ഉണ്ടായിരുന്നു. പക്ഷികളെ സികളും,
പ�ോലെ പറക്കാനാഗ്രഹിച്ചിരുന്നവരായിരുന്നു അവിശ്വാസികളും. ഭഗവത്ഗീ
മനുഷ്യര്‍. പണ്ടുകാലത്തെ പുരാണങ്ങളിലും മറ്റും തയുടെ
പറക്കുന്ന ഗരുഡന്റെ പുറത്ത് സഞ്ചരിക്കുന്ന അടിസ്ഥാനത്തില്‍
മനുഷ്യരെപ്പറ്റി പറയുന്നത് കാണാം. പറക്കുന്ന പറയുകയാണെങ്കില്‍ നാലുവ
കുതിര എന്നിവയെല്ലാം മനുഷ്യന്റെ ര്‍ണ്ണങ്ങളുണ്ട്.
ഭാവനകളാണ്. ഇത്തരത്തില്‍ നൂറ്കാര്യങ്ങള്‍ അതിനര്‍ത്ഥം മൂന്ന് ഗുണം
ഭാവനയില്‍ കണ്ടാല്‍ അതില്‍ 25 കാര്യങ്ങള്‍ വച്ച് നാലാമത് വര്‍ണ്ണം അവര്‍
ശരിയായി വന്നേക്കാം. എന്നുവെച്ച് 25 കാര്യങ്ങള്‍ ഉണ്ടാക്കിയിരിക്കും. ജാതിയും
കണ്ടെത്തിയ ആളെ ആദരിക്കുന്നതില്‍ വര്‍ണ്ണവും തമ്മില്‍ ഒരു
ഒരുകാര്യവുമില്ല. സ്വാഭാവികമായും നമ്മുടെ കൈയി വ്യത്യാസവുമില്ല. ഗീതയില്‍
ലുള്ള വിവരങ്ങള്‍ക്കനുസരിച്ച് നമ്മള്‍ ജാതി എന്ന ഒരു പദം തന്നെ
ഓര�ോന്നുണ്ടാക്കുകയാണ് ചെയ്യുന്നത്. അത് പറയുന്നില്ല എന്ന് പലരും
പില്‍കാലത്ത് ശരിയായി വരുന്നവയും പറയുന്നുണ്ട്. ഹിന്ദു എന്ന ഒരു
ശരിയാകാതെ വരുന്നവയും ഉണ്ടാകാം. ശരിയായവ പദം പണ്ട് ഉണ്ടായിരുന്നോ?
തങ്ങള്‍ പണ്ട് പറഞ്ഞതാണെന്ന് പറയുന്നതിന് അത് ആര്യ
ഒരുപാട് ത�ൊലിക്കട്ടി ആവശ്യമാണ് . ആ സാഹിത്യത്തിലില്ല.
ത�ൊലിക്കട്ടി ഇന്ന് നമ്മുടെ സമൂഹത്തിന് ഗീത പ്രധാനമായും
കിട്ടിക്കൊണ്ടിരിക്കുകയാണ്. അതല്ലാതെ പറയുന്നത് 'ഗുണകര്‍മ്മ
ക്ലോണിംഗ് കൗരവരുമായിട്ട് യാത�ൊരു വിഭാ വിശിഹ,' എന്നാണ്.
ബന്ധവുമില്ല. എന്ന് പറഞ്ഞാല്‍ ഗുണവും
കര്‍മ്മവും അനുസരിച്ചാണ്.
ജാതിവ്യവസ്തയ്ക്ക് ആധാരം
ഒരു വ്യക്തിയുടെ ജീവിതം
ഭഗവത്ഗീതയാണെന്ന് സര്‍ പലയിടത്തും
മുന്നോട്ട് പ�ോകേണ്ടത് .ഇത്

141
s]m¶m\n .Fw.C.Fkv tImtfPv
താങ്കള്‍ എഴുതിയ 'വെളിച്ച
കേരള സമൂഹം പുര�ോഗമനാത്മകമായിരുന്ന പ്പാടിന്റെ ഭാര്യ' എന്ന
ഒന്നായിരുന്നില്ല. ജാതി അധിഷ്ഠിതമായിട്ടുള്ള ഫ്യൂഡല്‍ പുസ്തകം മലയാളികളുടെ
60 വര്‍ഷത്തെ ചരിത്ര
സമൂഹമായിരുന്നു നമ്മുടേത്. 1850 ന് ശേഷം 1970 ത്തെ പ്രതിപാദിക്കുന്ന ഒരു
വരെയുള്ള കാലഘട്ടത്തില്‍ ഒരു സഞ്ചാര വ്യതിയാനം ഗ്രന്ഥമാണ് ഈ ലേഖനം
ഉണ്ടായിട്ടുണ്ട്. പൗരാവകാശ സമരങ്ങള്‍, കമ്മ്യൂണിസ്റ്റ് എഴുതാന്‍ സാറിന് പ്രച�ോ
ദനമായത് മലയാളികള്‍
പാര്‍ട്ടി, അതുപ�ോലുള്ള ചിന്താഗതിക്കാര്‍, ബ്രിട്ടീഷുകാരുടെ ഗ�ോത്രകാലത്തേക്ക്
ഇടപെടലുകള്‍, സമൂഹത്തിലെ സാംസ്കാരിക നായകന്മാര്‍, പ�ോകാനുള്ള ഒരു 'U
Turn' എടുത്തു എന്ന്
ശ്രീനാരായണഗുരു, മുതലായവര�ൊക്കെ. ഏകദേശം ഒരു ത�ോന്നിയതിന്റെ ആശങ്കക
120 വര്‍ഷം വ്യതിചലിച്ച് സഞ്ചരിച്ചതിന് ശേഷം വീണ്ടും ളാണ�ോ?
'U ടേണ്‍' എന്നുപറയുന്നില്ല. വ്യതിചലനം ഇല്ലാത്തൊരു വെളിച്ചപ്പാടിന്റെ ഭാര്യ
വഴിയിലേക്ക് പ�ോകുന്നു എന്ന് വേണം പറയാന്‍. എന്നത് ഒരു സീരീസിലെ
പുസ്തകമാണ്. 60 വര്‍ഷങ്ങളി
ല്‍ കേരളത്തിലുണ്ടായ ദുരന്തം,
രണ്ടും ചേര്‍ത്ത് ഒരു വിഭജനം തന്നെ അസാധ്യമാണ്. ഉദാഹര ആഘ�ോഷം രാഷ്ട്രീയ
ണത്തിന് നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള
ഒരുഗുണമുണ്ടായി, പക്ഷേ ഒരു സീരീസ് Dc Books
അതനുസരിച്ചുള്ള കര്‍മ്മം കിട്ടണമെന്നില്ല. നിങ്ങളുടെ ഗുണം ചെയ്യുന്നുണ്ട്. അതിലെ
അനുസരിച്ചാണ് നിങ്ങള്‍ക്ക് ജ�ോലികിട്ടുന്ന തെങ്കില്‍ നമ്മള്‍ വിശ്വാസപരമായ 60 വര്‍ഷം
ഒരു എന്നതാണ് വെളിച്ചപ്പാടിന്റെ
വിഭാഗത്തില്‍ പെട്ടവരാണ് എന്ന് പറഞ്ഞ് പ്രത്യേകം ജ�ോലി ഭാര്യ. കൂടുതലായും അന്ധവി
എടുക്കേണ്ട ശ്വാസങ്ങളാണ് ഇതില്‍
ആവശ്യമില്ല. പ്രതിപാദിക്കുന്നത്. കേരള
സമൂഹം
വേറ�ൊരു കാര്യം ഗീതയില്‍ പറഞ്ഞത് ഇങ്ങനെയാണ്
പുര�ോഗമനാത്മകമായിരുന്ന
നിങ്ങളുടെ ധര്‍മ്മത്തേക്കാള്‍ നന്നായി മറ്റൊരാളുടെ ധര്‍മ്മം
ഒന്നായിരുന്നില്ല. ജാതി
നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ അത് ചെയ്യരുത്.
അധിഷ്ഠിതമായിട്ടുള്ള ഫ്യൂഡല്‍
മറിച്ച് സ്വന്തം ധര്‍മ്മം ചെയ്യുമ്പോള്‍ മരണപ്പെടുകയാണെങ്കില്‍
സമൂഹമായിരുന്നു നമ്മുടേത്.
അതാണ് ഏറ്റവും ശ്രേഷ്ഠം. അങ്ങനെയെങ്കില്‍ ത�ോട്ടിപണി 1850 ന് ശേഷം 1970
ചെയ്യുന്ന ഒരാളുടെ മകനായി ജനിച്ചാല്‍ ആ മകനും ആ വരെയുള്ള കാലഘട്ടത്തില്‍
ജ�ോലിതന്നെ ചെയ്യണം എന്ന്. ഇത�ൊക്കെ ഒരു സഞ്ചാര വ്യതിയാനം
ജാതിവ്യവസ്ഥയ്ക്ക് വളരെ സഹായകരമായ ഉണ്ടായിട്ടുണ്ട്. പൗരാവകാശ
സാധനമാണ്. ഗീതയില്‍ മുഴുനീളെ പറയുന്നത് ജന്മ സമരങ്ങള്‍, കമ്മ്യൂണിസ്റ്റ്
ജ�ോലിമാത്രമേ ചെയ്യാന്‍ പാടൂ എന്നാണ്. ഇത് ഒരു സാമൂഹ്യ പാര്‍ട്ടി,
ഗൂഢാല�ോചന തന്നെയാണ്. ജന്മസിദ്ധമായി കിട്ടുന്ന അതുപ�ോലുള്ള
ഗുണത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്യുന്ന ചിന്താഗതിക്കാര്‍,
ജ�ോലിതന്നെയാണ് ജാതി വ്യവസ്ഥ സൃഷ്ടിക്കുന്നത്. ഗീത ബ്രിട്ടീഷുകാരുടെ
ജാതി വ്യവസ്ഥകളുടെ അരക്കെട്ട് ഉറപ്പിക്കുന്ന ഒന്ന് ഇടപെടലുകള്‍, സമൂഹത്തിലെ
തന്നെയാണ്. അതില്‍ ഒരു സംശയവുമില്ല. സാംസ്കാരിക നായകന്മാര്‍,

142
ശ്രീനാരായണഗുരു, വേണ്ടത്."എന്ന് ഈ എല്ലാഗുണങ്ങളും രചിച്ച്
മുതലായവര�ൊക്കെ. പ്രസ്താവനയില്‍ പ്രകൃതിയ�ോടിണങ്ങി
ഏകദേശം ഒരു 120 വര്‍ഷം എന്തെങ്കിലും ജീവിക്കുക എന്ന്
വ്യതിചലിച്ച് സഞ്ചരിച്ചതിന് കഴമ്പുണ്ടോ? പറയുന്നതില്‍ കാര്യമില്ല.
ശേഷം വീണ്ടും 'U ടേണ്‍' അത് നല്ലതുതന്നെയാണ്.
എന്നുപറയുന്നില്ല. പ്രകൃതിയ�ോട് ഇണങ്ങുക എന്നാലും ചിലകാര്യങ്ങളില്‍
വ്യതിചലനം ഇല്ലാത്തൊരു എന്ന് പറയുന്നത്‌ശരിയായ നമ്മള്‍ പ്രകൃതിയ�ോട്
വഴിയിലേക്ക് പ�ോകുന്നു എന്ന് കാര്യമല്ല. പ്രകൃതിയ�ോട് ഉടക്കേണ്ടിവരും. കൃഷിതന്നെ
വേണം പറയാന്‍. ഇണങ്ങിയിരുന്നെങ്കില്‍ ഏറ്റവും വലിയ
അന്ധവിശ്വാസങ്ങളുടേയും നമ്മള്‍ ഇവിടെവരെ ഉദാഹരണമാണ്. ഒരു
അനാചാരങ്ങളുടെയും എത്തില്ലായിരുന്നു. സ്ഥലത്ത് ഒരുവിളമാത്രം
വിളനിലമായിരുന്നു കേരളം പ്രകൃതിക്കതീനമായാണ് നാം കൃഷിചെയ്ത് ബാക്കിയുള്ളവയെ
ഇടക്കൊരുമാറ്റമുണ്ടായിരുന്നു ജീവിക്കുന്നത്. ഉദാഹരണ നശിപ്പിക്കുക എന്നത്
ആ മാറ്റം റദ്ദാക്കപ്പെടുന്നു ത്തിന് കൃഷി, വസ്ത്രം. പ്രകൃതിവിരുദ്ധം
എന്നൊരാശങ്കയാണ് പ്രകൃതിയെ സംബന്ധിച്ച് തന്നെയാണല്ലോ. പിന്നെ
വെളിച്ചപ്പാടിന്റെ ഭാര്യ. വിളയും കളയുമില്ല ഇത�ൊക്കെ ക്യാന്‍സര്‍ പ�ോലുള്ള
നമുക്കാണ്. ഉണ്ടാവുന്നത് കാര്യങ്ങള്‍ക്ക്
നടന്‍ ശ്രീനിവാസന്‍ പറിച്ച് തിന്ന് ച�ോലയിലെ പ്രകൃതിയ�ോടിണങ്ങുന്നതില്‍
ഈയടുത്ത് വെള്ളം കുടിച്ച് വല്ല്യ കാര്യമില്ല. പ്രകൃതി
പറയുകയുണ്ടായി ജീവിക്കുന്നവരായിരുന്നു തന്നെ ക്യാന്‍സറിന് കാരണ
"ക്യാന്‍സറിനെതിരെ നമ്മള്‍. ഇപ്പോള്‍ മാവുന്നുണ്ട്. നമ്മളില്‍ തന്നെ
സ്പെഷ്യാലിറ്റി വീടുകള്‍ വച്ചു. ഈ oncogene ഉണ്ട്. ഒരു കാരണ
ഹ�ോസ്പിറ്റലുകളല്ല ക�ോണ്‍ക്രീറ്റ് പരിസ്ഥിതിക്ക് വുമില്ലാതെ മ്യൂട്ടേഷന്‍ നടന്ന്
വേണ്ടത്. എതിരെല്ലേ എന്നുവച്ച് നമ്മള്‍ ജീന്‍സ് ക്യാന്‍സര്‍ ക�ോസിങ്
പ്രകൃതിയ�ോടിണങ്ങി വീടുണ്ടാക്കാതിരിക്കുമ�ോ? ആവാറുണ്ട്. അതുകൂടാതെ
ജീവിക്കുകയാണ് സയന്‍സിന്റെ

143
s]m¶m\n .Fw.C.Fkv tImtfPv
വൈറസുകള്‍, Human വൈറസും ഒക്കെയാണ് പ്രശ്നം കാരണം ?
Papillomia Virus, Hepatitis അതിന് ജൈവകൃഷി ചെയ്തത്
Virus തുടങ്ങിയ ക�ൊണ്ട് കാര്യമില്ല. ഒരു സംസ്ഥാനം മുഴുവന്‍
വൈറസുകളും അതുപ�ോലെ പ്രകൃതിയ�ോട് ഇണങ്ങിയും ജൈവകൃഷിയിലേക്ക് മാറുക
ബാക്ടീരിയകളും ക്യാന്‍സര്‍ പിണങ്ങിയും മല്ലിട്ടുമാണ് ഈ എന്ന് പറഞ്ഞാല്‍ വലിയ�ൊരു
ക�ോസിങ് ആണ്. Specise ഇവിടെ വരെ പിന്നോട്ട് പ�ോക്കാണ്.
പരിസ്ഥിതിയില്‍ ന�ോക്കു എത്തിയത്. പ്രകൃതി ഒരുപാട് ഓര�ോന്നിന് പിന്നിലും ഓര�ോ
മ്പോള്‍ 64% ക്യാന്‍സറും ജീവികളെ സയന്‍സുണ്ട്.
തന്നത്താന്‍ ഉണ്ടാവുന്നതാണ്. ഇല്ലാതാക്കിയിട്ടുണ്ട്. ഹ�ോമ�ോ ഓര�ോന്നിലും ഓര�ോന്നിന്
ഇപ്പൊ ശ്വാസക�ോശത്തിലെ തന്നെ നാലു Specise ഉണ്ടാ അര്‍ഹതയുണ്ട്.
ക്യാന്‍സറിന് 'സ്മോക്കിംഗ് ' യിരുന്നു. ഇന്നു ഹ�ോമ�ോ പ്രകൃതിക്കാര്‍ കീടനാശിനി
ഒരു കാരണമാണ് . സാപിയന്‍സ് - സാപിയന്‍ ഉപയ�ോഗിക്കാനേ
അത�്പോലെ പലക്യാന്‍സറു ഒഴികെ ഒന്നും പാടില്ല. എന്നാല്‍ അവര്‍
കളും ഒരു കാരണവുമില്ലാതെ നിലനില്‍ക്കുന്നില്ല. ഉപയ�ോഗിക്കുന്നതെന്താണ് !
ഉണ്ടാവുന്നതാണ്. അതിന് പ്രകൃതിയ�ോട് പുകയിലകഷായം, അത്
ചക്കയും മാങ്ങയും തിന്നിട്ട് ഇണങ്ങുന്നതിനും ക്യാന്‍സര്‍ ക�ോസിംങ്
കാര്യമില്ല. ലക്ഷ്മി തരുവും പിണങ്ങുന്നതിനം ഒരു ആണ്. ഒരു നമ്പര്‍ 1
മുള്ളാത്തയും ക്യാന്‍സറിനെ ക്രിറ്റിക്കല്‍ ബാലന്‍സുണ്ട്. കാര്‍സിന�ോജന്‍ ആണത്.
പ്രതിര�ോധിക്കുമെന്ന് അത് കീപ്പ് ചെയ്താല്‍ തന്നെ പിന്നെ ജൈവം, രാസം
പ്രചരിക്കുന്നു. അതില്‍ Anti ധാരാളം. എന്നൊന്നില്ല. എല്ലാം മണ്ണില്‍
Toxident Dw Free Radical വീണ് വിഘടിച്ചു ആ
ഉം ഉണ്ടെന്ന് പറയുന്നു. ഈ
ഗവണ്‍മെന്റും മറ്റും ജൈവ
കൃഷിയെ അമിതമായി വിഘടിച്ചവയാണ് ചെടി
Free Radical ന്ന് പറഞ്ഞാല്‍ ആവശ്യാനുസരണം
Charged Molecule അല്ലെങ്കി
പ്രോത്സാഹിപ്പിക്കുന്നതി
നെതിരായി കണിശമായ വലിച്ചെടുക്കുന്നത്. അത്
ല്‍ ആറ്റം തന്നെയാണ്. ജൈവവളം ആയാലും
അതിനെ അടക്കിയത�്കൊണ്ട്
നിലപാടുകള്‍ താങ്കളുടെ
ലേഖനങ്ങളിലും മറ്റും അല്ലെങ്കിലും എന്താണ്
കാര്യമില്ല. പ്രകൃതിയിലെ ഇടുന്നതെന്ന് ചെടി
കാര്‍സിന�ോജന്‍സും
കണ്ടു. അത്തരം നിലപാടു
കള്‍ക്ക് പിന്നിലെ ന�ോക്കുന്നില്ല. നമ്മുടെ

ശിവസേനക്കാരുടെ ചൂരല്‍ വടി എന്നത് എല്ലാ മലയാളികളുടെയും കയ്യിലിരിക്കുന്ന


ഒരു ചൂരല്‍ വടി തന്നെയാണ് . സദാചാരം എന്നാല്‍ നന്മ ആഗ്രഹിക്കുന്ന സത്യത്തെ
പിന്തുണയ്ക്കുന്ന എന്നിങ്ങനെ എല്ലാവരും വിലയിരുത്തുന്ന ഒന്നാണ് . എല്ലാവരും സദാചാരം
എന്ന് തന്നെയാണ് വിളിക്കുന്നത്‌. ഇവിടെ ആര്‍ക്കും മ�ോഷ്ടിക്കാം ക�ൊല്ലാം എന്തും
ചെയ്യാം പക്ഷെ തുണി ഉടുക്കുന്നതിലും, ലൈംഗികത സംബന്ധിച്ചുള്ള
അച്ചടക്കത്തിലുമാണ് എല്ലാവരുടെയും സദാചാരം.

144
ആഹാരത്തിന്റെ കാര്യം ഇതുപ�ോലെയാ സയന്റിഫിക്ക് ടെമ്പര്‍ എന്നവാക്ക് നെഹ്റു
ണ്. ആഹാരം രാവിലെ ക�ോയിന്‍ ചെയ്തതാണ്. 51 Atc of Indian
ആമാശയത്തിനുള്ളില്‍ ചെല്ലുമ്പോള്‍ Constitution 1976 Indira gandhi ആണിത്
അതിനറിയില്ല നമ്മള്‍ എന്താണ് Constitution ല്‍ ചേര്‍ക്കുന്നത്. ല�ോകത്ത്
കഴിച്ചതെന്ന്. പക്ഷേ വേറെയ�ൊരു Constitution നിലും പൗരന്മാര�ോട്
നാവിനറിയാം.' രുചി 'എന്നു പറയുന്നതേ ശാസ്ത്രീയ മന�ോവൃത്തിയുള്ളവരായിരിക്കണമെന്ന്
ഒരു കെമിക്കല്‍ ആയ തിരിച്ചറിവാണ്. ആവശ്യപ്പെടുന്നില്ല. ആ നിലക്ക്
ഇന്ത്യയെന്ന ഡെമ�ോക്രാറ്റിക്
ഫ�ോട്ടോസിന്തസിസ് ഒരു കെമിക്കല്‍
സ�ൊസൈറ്റിയുടെ പ്രവര്‍ത്തനത്തില്‍ ഈയ�ൊരു
പ്രോസസ്സ് ആണ്. അതില്‍ നിന്നുണ്ടാകുന്ന
പദം വളരെ അത്യാവശ്യമാണ് ഇപ്പോള്‍ നിലനി
Carbohydrate, Starch, Cellulose എല്ലാം
ല്‍ക്കുന്നത് ഒരു
കെമിക്കല്‍സ് ആണ്. അതുക�ൊണ്ട്
കമ്മ്യൂണല്‍ പ�ൊളിറ്റിക്സിന്റെ വഴി
ജൈവകൃഷി ഒരു രാസകൃഷി തന്നെയാണ്.
അധികാരത്തിലെത്തിയ ആളാണ്. പക്ഷേ നമ്മളാ
രണ്ട് വളങ്ങളുമില്ല.
ല�ോചിക്കേണ്ടത് ഒരു
16 മൂലകങ്ങളാണ് ഭരണഘടനയെന്നത് മാറി മാറി വരുന്ന
ചെടികള്‍ക്ക് ആവശ്യം. 7 Essentials, 9 സര്‍ക്കാറുകള്‍ക്ക് അതീതമായി
Non Essentials ഉം ഇതില്‍ ഏതെങ്കിലും നിലക�ൊള്ളുന്നതാണ്. ഇന്ത്യയിലെ ജനങ്ങളുടെ
ഒന്ന് കുറഞ്ഞാല്‍ത്തന്നെ അത് പ്രശ്നമാവും. 'ബൈബിള്‍' എന്നാണ് ഇതിനെ വിശേഷിപ്പിക്കു
ഇപ്പൊ സീഡ് ആണ് ഫ്ലവളറിങ്ങിനെ
സഹായിക്കുന്നത്. സീഡ് ഇല്ലെങ്കില്‍ ആ
പ്രാവശ്യത്തെ പൂക്കാലം മ�ോശമായിരിക്കും
എല്ലാ മൂലകങ്ങളും
ജൈവവളത്തിലൂടെ ക�ൊടുക്കാന്‍
കഴിയുമെങ്കില്‍ കുഴപ്പമില്ല. അതുപ�ോലെ
പഴത്തിന്റെ മുഴുപ്പ്
വയ്ക്കുന്നതിനുള്ള മൂലകം മണ്ണില്‍
ഇല്ലെങ്കില്‍ ചെടിയിലും കാണില്ല. ആ
പുല്ലുതിന്നുന്ന പശുവിന്റെ ചാണകത്തിലും
അത് ഉണ്ടാവില്ല. അത് നമ്മള്‍
ക�ൊടുക്കേണ്ടി വരും. അല്ലാതെ എത്ര
ചാണകമിട്ടാലും പഴത്തിന്റെ മുഴുപ്പ് കൂടാന്‍
പ�ോവുന്നില്ല. എന്നാലും നമുക്ക്
ജൈവവളത്തിലൂടെ ക�ൊടുക്കാന്‍ കഴിയുന്ന
മൂലകത്തിന്റെ അളവ് കുറവുണ്ട്.
അതുക�ൊണ്ട് രാസവളം ഉപയ�ോഗിച്ചേ
മതിയാവൂ.
ആധുനിക ഇന്ത്യക്ക് സയന്റിഫിക്ക്
ടെമ്പര്‍ എന്ന ആശയം
അടിത്തറയിട്ടതില്‍ നെഹ്റുവിന്റെ
പങ്കെന്ത്?
വളരെ നല്ലൊരു ച�ോദ്യമാണ്.

145
s]m¶m\n .Fw.C.Fkv tImtfPv
ന്നത്. Chemistry യിലെ
ഭരണഘടനാപരമായി അടിസ്ഥാനപരമായ പല
ഇങ്ങനെയ�ൊരു അടിസ്ഥാന സിദ്ധാന്തങ്ങളും തെറ്റാവും.
നിലപാടുള്ള സ്ഥിതിക്ക് മാറി പിന്നെ Chemistry പഠിച്ചിട്ട്
മാറി വരുന്ന കാര്യമില്ല Avogadro
സര്‍ക്കാരുകള്‍ അത് പിന്‍തുട Principle ഉം
രാന്‍ ബാധ്യസ്ഥരാണ്. ആ ഹ�ോമിയ�ോപ്പതിയും
നിലക്ക് അവര്‍ക്കത് അട്ടിമറി ഒരുമിച്ച് പ�ോവില്ല.
ക്കാന�ോ നശിപ്പിക്കാന�ോ ഹ�ോമിയ�ോപ്പതിയുടെ അടി
കഴിയില്ലെന്ന ഉത്തമബ�ോധ്യ സ്ഥാന സിദ്ധാന്തങ്ങള്‍
മാണ് എനിക്കുള്ളത്. ഭരണ തന്നെ തെറ്റാണ് . പിന്നെ,
ഘടനയെ സംരക്ഷിച്ചാല്‍ ഹ�ോമിയ�ോ കഴിച്ചിട്ട് മാറി
മാത്രം മതിയാകും. ഒരു ഭരണ എന്ന് പറയുന്നത് ര�ോഗിയുടെ
ഘടനയെ അക്രമിക്കുമ്പോളാ ഒരനുഭവമാണ്. ര�ോഗം
ണ് ശരിക്കും പ്രശ്നങ്ങള്‍ മാറണമെന്നില്ല.
രൂക്ഷമാവുന്നത്. ഭരണഘടന അങ്ങനെയാണെങ്കില്‍
ഇതേപടി നിലനില്‍ക്കുന്നിട എന്തുക�ൊണ്ടാണ് വലിയ
ത്തോളം കാലം ഇവരുടെ ര�ോഗങ്ങള്‍ വരുമ്പോള്‍
അക്രമങ്ങളും ഹ�ോമിയ�ോ ചികിത്സയ്ക്ക്
ശ്രമങ്ങളുമ�ൊക്കെ പ�ോവാത്തത്? ശരീരം തന്നെ
പരാജയപ്പെടുത്താന്‍ കഴിയുമെ adjust ചെയ്ത് ഭേദമാക്കുന്ന
ന്നാണ് എനിക്ക് ത�ോനുന്നത്. Self limiting ആയിട്ടുള്ള
ഹ�ോമിയ�ോപ്പതിക്കെതിരെ ര�ോഗങ്ങള്‍ക്കാണ്
ചില ഹ�ോമിയ�ോപ്പതി ഉപയ�ോഗി
വിമര്‍ശനങ്ങള�ൊക്കെ ക്കുന്നത്. അതിസാരം, ആസ്ത്മ ഉദാഹരണത്തിന് അമേരിക്ക
കണ്ടുവരുന്നു. പക്ഷേ, മുതലായ അസുഖങ്ങള്‍ പ�ോലുള്ള രാജ്യങ്ങളില്‍
ഹ�ോമിയ�ോപ്പതിയിലൂടെ വരികയാണെങ്കില്‍ നമ്മള്‍ ഹ�ോമിയ�ോപ്പതി മരുന്നുകള്‍
ര�ോഗമുക്തി ആദ്യംതന്നെ ക�ൊണ്ടുപ�ോകു വില്‍ക്കുന്നത�ോട�ൊപ്പം ഇത്
നേടിയതായി അവകാശ ന്നത് modern medicine 'fictitious' ആണെന്നും
പ്പെടുന്നുണ്ട്. ഈ ഒരു ല�ോട്ട് തന്നെയാണ്. ഹ�ോമി ചികിത്സാഫലം
വാദത്തെ സര്‍ എങ്ങനെ യ�ോപ്പതിയില്‍ ര�ോഗം മാറുമ�ോ ഉറപ്പുനല്‍കുന്നില്ല എന്നും
യാണ് ഇല്ലയ�ോ എന്ന് ഉപഭ�ോക്താവിനെ
ന�ോക്കിക്കാണുന്നത്? ല�ോകമെമ്പാടും പരീക്ഷണം അറിയിക്കാന്‍
ഹ�ോമിയ�ോപ്പതി മൂലം നടക്കുന്നുണ്ട്. Lancet മരുന്നുകള്‍ക്ക് മുകളില്‍
ര�ോഗശമനം ഉണ്ടായി എന്ന് Magazine 2014 നടത്തിയ എഴുതി വെക്കുന്ന രീതി
പറയുന്നതിന് തുല്യമാണ് പരീക്ഷണങ്ങളില്‍ 154 അവലംബിച്ചിട്ടുണ്ട്.
പ�ൊങ്കാലക്ക് പ�ോയ ചേച്ചി homeo മരുന്നുകള്‍ ടെസ്റ്റ്‌ അതുപ�ോലെ Australia യില്‍
അവരുടെ കാര്യം നടന്നു; ചെയ്ത് ന�ോക്കിയതില്‍ ഒര�ൊറ്റ ഒരു ഇന്ത്യന്‍
ശബരിമലയില്‍ പ�ോയി ഒന്നിനും യാത�ൊരു പ്രഭാവവും ദമ്പതികള്‍ക്ക് വന്ന അനുഭവം
സംസാരശേഷി തിരിച്ചുകിട്ടി ഉണ്ടാക്കാന്‍ കഴിയില്ലെന്ന് എന്താണെന്നുവച്ചാല്‍
എന്നൊക്കെ പറയുന്നത്. തെളിഞ്ഞതാണ്. ഇപ്പൊ കുട്ടികള്‍ക്ക് ഹ�ോമിയ�ോചികി
ഹ�ോമിയ�ോ ശരിയാണെങ്കില്‍ പല ആധുനിക രാജ്യങ്ങളിലും ത്സ തേടിയത് മൂലം മതിയായ

146
മറൈന്‍ ഡ്രൈവില്‍
ഇറങ്ങിയതും ഇന്ന്
കാണുന്ന വികലമായ
സദാചാര ബ�ോധവും
മതങ്ങള്‍ കുത്തിവെച്ച
യൂണിവേര്‍സല്‍ ജസ്റ്റിസു
മായി എത്ര ബന്ധമുണ്ട് ?
മതങ്ങള്‍ കുത്തിവെക്കുന്നത്
യൂണിവേര്‍സല്‍ ജസ്റ്റിസ് അല്ല
ഇന്‍ജസ്റ്റിസ്‌ ആണ് .
ഒരു മനുഷ്യന്‍
എങ്ങനെ ജീവിക്കണം
എന്നുള്ളതിനെ കുറിച്ച്
പരമാധികാര ബ�ോധത്തോട്
കൂടി തീര്‍പ്പ് കല്‍പ്പിക്കാനുള്ള
അധികാരമുണ്ടെന്ന്
മതങ്ങള്‍ ചിന്തിക്കുന്നു . എന്ത്
വസ്ത്രം ധരിക്കണം എന്ത്
ചെയ്യണം എന്ന് തുടങ്ങി
Conrtibute ചെയ്യുന്നു. എങ്ങനെ കുട്ടികളെ
അതില്‍ ആദ്യത്തെ 2 ഉത്പാദിപ്പിക്കണം
ചികിത്സ നല്‍കിയില്ല എന്ന paragraph homeopathyയെ എന്ന് വരെ മതങ്ങള്‍
കാരണത്താല്‍ ഇവര്‍ അറസ്റ്റ് ക്കുറിച്ച് എഴുതിയിരിക്കുന്നത് തീര്‍പ്പുകല്‍പ്പിക്കുന്നു .
ചെയ്യപ്പെട്ടു ഇത�ൊരു nor ആണ്, trash മതത്തിന്റെ കയ്യില്‍
ആണ് 'pseudoscience' അതിനായിട്ടുള്ളത് കുറെ
നിങ്ങള്‍ യഥാര്‍ത്ഥ ചികിത്സ ആണ് എന്നൊക്കെയാണ്. പ�ൊട്ടക്കഥകളും പാരമ്പര്യം
ചെയ്യാതെ homeo യുടെ ഇത് തിരുത്താനായിട്ട് അനുശാസിക്കുന്ന കുറെ
പിന്നാലെ പ�ോയാല്‍ ര�ോഗം homeo doctors കഴിഞ്ഞ 15 രീതിവട്ടങ്ങളും. അതിനകത്ത്
മൂര്‍ച്ഛിക്കുകയും പിന്നീട് വര്‍ഷമായി കഠിനമായി നല്ലതുണ്ടെങ്കില്‍
modern medicine ഒന്നും ശ്രമിച്ചുക�ൊണ്ടിരിക്കുകയാണ്. അതെടുക്കണം
ചെയ്യാന്‍ പറ്റാത്ത ഒരു മ�ോശമാണെങ്കില്‍ തള്ളുകയും,
അവസ്ഥ വരികയും ചെയ്യുന്നു ല�ോകമെമ്പാടുമുള്ള
മതങ്ങള്‍ കാലദേശാതിവ പരിഷ്ക്കരിച്ച്
എന്നത് ഒരു വലിയ ഉപയ�ോഗിക്കാമെങ്കില്‍
പ്രശ്നമാണ് . യഥാര്‍ത്ഥ ര്‍ത്തിയായ നിയമങ്ങളും
സദാചാരമൂല്യങ്ങളും അങ്ങനെ ചെയ്യുകയും
ചികിത്സ നല്‍കാത്തത് ചെയ്യാം.
ചികിത്സ നിഷേധിക്കലാണ്. അലെങ്കില്‍
അതുക�ൊണ്ടാണ് Australia യൂണിവേര്‍സല്‍ ജസ്റ്റിസ് ശിവസേനക്കരുടെ ചൂരല്‍ വടി
യില്‍ ഇത്തരം ഒരു എന്ന ഒന്ന് എന്നത് എല്ലാ
നടപടിയുണ്ടായത് നിങ്ങള്‍ കുത്തിവെക്കാന്‍ മലയാളികളുടെയും
വിക്കീപീഡിയതന്നെ ഒന്ന് ശ്രമിച്ചിട്ടുണ്ട്. കയ്യിലിരിക്കുന്ന ഒരു ചൂരല്‍
വായിച്ചുന�ോക്കൂ. wiki ശിവസേനക്കാര്‍ ചൂരല്‍ വടി തന്നെയാണ് .
ല�ോകത്ത് എല്ലാവരും വടിക�ൊണ്ട് ക�ൊച്ചി സദാചാരം എന്നാല്‍

147
s]m¶m\n .Fw.C.Fkv tImtfPv
നന്മ ആഗ്രഹിക്കുന്ന വിശ്വസിക്കുന്നുണ്ടോ? തന്നെ പറയാം. ഹനുമാന്‍
സത്യത്തെ പിന്തുണയ്ക്കുന്ന ചെന്നിട്ട് ഏതാണ്
എന്നിങ്ങനെ എല്ലാവരും ത്രിദ�ോഷങ്ങള്‍ ശാസ്ത്രീയമല്ല. ചെടിയെന്ന് അറിയാതെ
വിലയിരുത്തുന്ന ഒന്നാണ് . നമ്മുടെ ശരീരത്തില്‍ മലമുഴുവന്‍ പ�ൊക്കിയെടുത്ത്
എല്ലാവരും സദാചാരം എന്ന് ചിലദ്രവങ്ങളുണ്ട്, ഗുണങ്ങള്‍ ക�ൊണ്ടുവന്നു. ആ മലയാണ്
തന്നെയാണ് വിളിക്കുന്നത്‌. ഉണ്ട്, ചില ദ�ോഷങ്ങള്‍ ഉണ്ട്, ശരിക്കും ആയുര്‍വ്വേദം.
ഇവിടെ ആര്‍ക്കും മ�ോഷ്ടിക്കാം ഇവയുടെ ക്രിയകളും അതിലെ കൃത്യമായ
ക�ൊല്ലാം എന്തും ചെയ്യാം പ്രക്രിയകളും കാരണമാണ് ഔഷധച്ചെടിയാണ് modern
പക്ഷെ തുണി ഉടുക്കുന്നതിലും, അസുഖങ്ങള്‍ medicine, ആ ഒരു വ്യത്യാസ
ലൈംഗികത സംബന്ധിച്ചുള്ള ഉണ്ടാകുന്നതെന്നാണ്. മാണുള്ളത്. ഒരു ചെടി മുഴുവന്‍
അച്ചടക്കത്തിലുമാണ് പ്രാചീന മനുഷ്യര്‍ അരിച്ച് കുടിക്കുമ്പോ അതിലെ
എല്ലാവരുടെയും സദാചാരം. ചിന്തിച്ചിരുന്നത്. ആവിശ്യമുള്ളതും ഇല്ലാത്തതു
ലൈംഗികമായി നല്ല അതുപ�ോലെ പ്രപഞ്ചം മ�ൊക്കെ കിട്ടും.
അച്ചടക്കമുള്ളവര്‍ ഒരു പക്ഷെ ഉണ്ടാക്കിയിട്ടുള്ളത് ഇതാണ് ആയുര്‍വ്വേദവും
ല�ോകത്ത് 'ഏറ്റവും മ�ോശം ' പഞ്ചഭൂതങ്ങള്‍കൊണ്ടാണെ modern medicine ഉം
ആളുകള്‍ ആവാം ന്നുള്ളത�ൊക്കെ തമ്മിലുള്ള വ്യത്യാസം.
അസ്ട്രല്‍ പ്രൊജക്ഷന്‍ പ്രാചീനമായിട്ടുള്ള, ആയുര്‍വ്വേദത്തില്‍ മരുന്നുണ്ട്.
കേസിലെ പ്രതി പരമ്പരാഗതമായ അത് വെള്ളത്തില്‍ വരച്ച
ഒരു പക്ഷെ ലൈംഗിക ചിന്താരീതികളാണ്. വരയ�ോ വായുവില്‍ എഴുതി
അച്ചടക്കമുള്ളവനായിരിക്കാം ഇതില�ൊന്നും ശാസ്ത്രീയമായ കാണിക്കുകയ�ോ അല്ല
പക്ഷെ അവന്‍ ഒരു വലിയ അടിത്തറയില്ല. ത്രിദ�ോഷവും അത�്കൊണ്ടാണ്
ക്രിമിനല്‍ ആണ്. അങ്ങനെയുള്ള സാങ്കല്‍പ്പിക മൃദുസമീപനം
മന്ത്രി സഭയിലും സിദ്ധാന്തം മാത്രമാണ്. സ്വീകരിച്ചിട്ടുള്ളത് .
ക്രിമിനലുകള്‍ ഉണ്ട് പക്ഷെ സസ്യങ്ങളില്‍ പലപല ആയുര്‍വ്വേദത്തില്‍ correct
അവരെ ഒന്നും ആരും alcohols ഉണ്ട് chemicals ആയിട്ടുള്ള ഗവേഷണം
മ�ോശമായി കാണുന്നില്ല . ഉണ്ട്. ഈ നടക്കുന്നില്ല update
ലൈംഗിക രാസവസ്ത്തുക്കള്‍ നിങ്ങളുടെ ചെയ്യുന്നില്ല. എന്നാല്‍
അച്ചടക്കത്തിലേക്ക് ശരീരത്തിലെ മ�ോഡേണ്‍ മെഡിസിന്‍
നിങ്ങളുടെ ധാര്‍മ്മികത രാസപ്രവര്‍ത്തനത്തെ കൃത്യമായ ഗവേഷണം.
ഒതുക്കുന്ന ഒരു സമൂഹമാണ് സ്വാധീനിക്കും അത�്കൊണ്ട് നടത്തുന്നുണ്ട് . മ�ോഡേണ്‍
ഇതെന്നും പറയാം. ആയുര്‍വേദത്തില്‍ മെഡിസിന്റെ ഒരു
ക�ൊടുക്കുന്ന മരുന്ന് മരുന്നൊക്കെ വര്‍ഷങ്ങളുടെ
വാതം, പിത്തം, കഫം
എന്ന സാധനം ട്രയല്‍സിന് ശേഷമാണ്
എന്നിവയില്‍
ശാസ്ത്രീയമാണ്. അത് പുറത്ത് വരുന്നത്. അത് ഒരു
അധിഷ്ഠിതമായ
പ്രവര്‍ത്തനശേഷിയുള്ളതാണ്. long process ആണ്.
ആയുര്‍വേദം സത്യത്തില്‍
അശാസ്ത്രീയമല്ലേ? പക്ഷേ അങ്ങനെ പ്രവര്‍ത്തിക്കുന്നത്
താങ്കളുടെ വിമര്‍ശനത്തില്‍ പൂര്‍ണ്ണമാണ�ോ Accurate
ആയുര്‍വേദത്തോട് മൃദു ആണ�ോ Precise ആണ�ോ
സമീപനമാണല്ലോ? എന്നുള്ളതാണ് പ്രശ്നം. വളരെ
ആയുര്‍വേദത്തില്‍ സൂക്ഷ്മേന കൃത്യേന ഉണ്ടാകുന്ന
അന്തര്‍ലീനമായ താണ് modern medicine.
ശരികളുണ്ടെന്ന് നിങ്ങള്‍ ഹനുമാന്റെ ഉദാഹരണം

148
ഹഫീല
ഇംഗ്ലീഷ്

എരിഞ്ഞു
ത�ോര്‍ന്നവള്‍
ഒരു മഴയായ് പെയ്തു ത�ോരണം
നടവഴിയില�ൊഴുകി
മണ്‍മതിലുകളെ പച്ച പുതപ്പിക്കണം
ഭൂമിയുടെ മാറിലൂളിയിട്ട്
വരണ്ട വേരുകള്‍ തേടിയ�ൊരു
യാത്ര പ�ോകണം
ഭൂമിയുടെ ഗര്‍ഭത്തിലെ വിത്തുകളെ
കണ്‍ തുറപ്പിക്കണം
അവസാനം...
എരിഞ്ഞ്
ആകാശത്തിന്റെ ചിതയില�ൊടുങ്ങണം
അടുത്ത മഴക്കാലത്ത്
നിനക്കായി പുനര്‍ജ്ജനിക്കണം
മഴയുടെ പ്രണയ ഗീതങ്ങളുമായി
ഞാന്‍ കാത്തിരിപ്പിലാണ്
നിന്നോട് പ്രണയം
പെയ്യാന്‍

149
s]m¶m\n .Fw.C.Fkv tImtfPv
ജിബിന്‍ഷ എം
ഫിസിക്സ്

Idp¸mhcWam¡nb

ImÀ

150
ന ന്മയുടെ മൂര്‍ത്തിയെന്ന് പരക്കെ അറിയപ്പെടുന്ന
ദൈവത്തിന്റെ അഭീഷ്ടത്തിന് അനുസരിച്ച്
ശരിയുടെ പാതയിലൂടെ സഞ്ചരിക്കാന്‍ ജനങ്ങളെ
പ്രാപ്തരാക്കുന്നവയാണ് എല്ലാ മതങ്ങളും. ഭൂരിപക്ഷം
ജനങ്ങളിലും ധാര്‍മ്മികത വളര്‍ത്താന്‍ ഒരു പരിധിവരെ
മതങ്ങള്‍ കാരണക്കാരാവാറുണ്ട്. എന്നാല്‍... ഇതില്‍
നിന്ന് വിഭിന്നമായ ഒരു മതമുണ്ട്. മനുഷ്യനെ തിന്മയുടെ
പാതയിലേക്ക് ക്ഷണിക്കുന്ന, വിശ്വാസികളുടെ
പാടിപതിഞ്ഞ കഥകളിലെല്ലാം ദൈവത്തിന്റെ
പ്രതിനായകനായ സാത്താനെ ആരാധിക്കുന്ന ഒരു കൂട്ടം
മനുഷ്യരുടെ മതം. സാത്താനെ പ്രീതിപ്പെടുത്താനെന്ന
വ്യാജേനെ ഒരു മനുഷ്യായുസ്സില്‍ ചെയ്യാവുന്നത്രയും
വൃത്തികേടുകള്‍ ചെയ്യാന്‍ അവസരമ�ൊരുക്കുന്ന ഒരു
അനൗദ്യോഗിക മതം, 'ആന്റി ക്രൈസ്റ്റ് '
' ബ്ലാക്ക് മാസ്സ് ' പേരുകളിലെല്ലാം അറിയപ്പെടുന്ന
സാത്താന്‍...!!! സേവക്കാര്‍.
151
s]m¶m\n .Fw.C.Fkv tImtfPv
On Saturday night, I would see men lusting
after half-naked girls dancing at the carnival,
and on Sunday morning when I was playing
organ for tent-show evangelists at the other end
of the carnival lot, I would see these same men
sitting in the pews with their wives and
children, asking God to forgive them and purge
them of carnal desires. And the next Saturday
they'd be back at the carnival or some other
place of indulgence.

സാത്താന്‍ സേവക്കാരുടെ കച്ചവടത്തിന്റെ ഏറ്റവും നല്ല ആഗ്രഹങ്ങളും


വേദഗ്രന്ഥമായ സാത്താനിക് മാര്‍ഗം ' 'സ്നേഹമാണല്ലോ നിറവേറ്റാനാണ് സാത്താന്‍
ബൈബിളിന്റെ തുടക്കത്തില്‍ എല്ലാ മതങ്ങളുടെയും അടി സേവക്കാര്‍ തങ്ങളുടെ
പറയപ്പെടുന്ന ഈ ഒരു സ്ഥാനം. എന്ത് ധര്‍മ്മമാണ് പ്രവര്‍ത്തന മേഖല
പരാമര്‍ശത്തിലൂടെ തന്നെ ഒരു യഥാര്‍ത്ഥത്തില്‍ അവയ്ക്കുള്ള വ്യാപിപ്പിക്കുന്നത് എന്നുമാണ്
കപടവിശ്വാസിയേക്കാള്‍ ത്? ഞാന്‍ എന്റെ ശത്രുവിനെ വാദം.വാസ്തവത്തില്‍ ഒരു
നല്ലത് ഒരു സ്നേഹിക്കുന്നതിനാല്‍ അവന് വിശ്വാസം എന്നതിന്റെ
ദുര്‍മാര്‍ഗിയാണെന്ന ബ�ോധം തിരിച്ച് കരുണ ഉണ്ടാവണം മറപറ്റി അധാര്‍മികവും
പ്രതിഫലിപ്പിക്കുന്നു. ആദ്യവാ എന്നുണ്ടോ? ' സാത്താനിക് അരാജകവുമായ
യനയില്‍ ഏത�ൊരാളെയും ബൈബിളിലെ ഇത്യാദി പ്രവൃത്തികളാണ് സാത്താന്‍
ചിന്തിപ്പിക്കുന്ന, ശരിയെന്നു പരാമര്‍ശങ്ങളെല്ലാം തന്നെ ആരാധനാകേന്ദ്രങ്ങളില്‍
ത�ോന്നിപ്പിക്കുന്ന, ഒരു തരം ദൈവ വിശ്വാസത്തിലെ നടത്തപ്പെടുന്നത്.
മനശാസ്ത്രപരമായ നീക്കം വിര�ോധാഭാസങ്ങളെയാണ് കറുപ്പ് നിറത്തോടും, 666
ഒളിപ്പിച്ചു ഉയര്‍ത്തിപ്പിടിക്കുന്നത്. ഇത് എന്ന നമ്പറിന�ോടും
വെച്ചിരിക്കുന്ന ഒരു വാക്യം. മുതലെടുത്ത് സാത്താന്‍ അമിതഭ്രമം വെച്ചു പുലര്‍ത്തുന്ന
'ദേവാലയങ്ങളുടെ ഉറ്റ ദൈവത്തോളം ഇവര്‍ ശരീരത്തിലും മറ്റും
സുഹൃത്താണ് സാത്താന്‍, ശക്തിയുള്ളവനാണെന്നും പ്രത്യേകതരം ചിഹ്നങ്ങള്‍
കാരണം ഞാനാണ് ഇവരുടെ അതിനാല്‍ എല്ലാ പച്ചകുത്തിയിട്ടുണ്ടാവും.

152
തങ്ങളുടെ ശത്രുക്കളെ പങ്ക് സാത്താന്‍ ക്രിസ്തീയവിഭാഗങ്ങളെയാണ്
നശിപ്പിക്കുന്നതിനായി സേവക്കാരെ സാത്താന്‍ സേവക്കാര്‍
ക�ൊലപാതകം വാര്‍ത്തെടുക്കാന്‍ കൂടുതലായും
ഉള്‍പ്പെടെയുള്ള കാരണമായി തീര്‍ന്നിട്ടുള്ളത്. അപമാനിക്കുന്നത്. ഇവരുടെ
ക്രൂരകൃത്യങ്ങളിലേര്‍പ്പെടുന്ന യുവാക്കള്‍ പലപ്പോഴും പ്രതീക ചിഹ്നമായ
പ്രവണതയും ഇവര്‍ക്കിടയില്‍ ലഹരിയ�ോടും തലതിരിഞ്ഞ കുരിശ് തന്നെ
കാണപ്പെടുന്നു. ലൈംഗികതയ�ോടുമുള്ള സാത്താന്‍ സേവക്കാര്‍ക്ക്
1966 ല്‍ 'ആന്റണ്‍ അമിതാസക്തി മൂലം ക്രിസ്തീയതയ�ോടുള്ള
സാന്‍ഡോര്‍ ലാവ' സ്ഥാപിച്ച സാത്താനെ സേവിക്കാന്‍ അവജ്ഞത വ്യക്തമാക്കുന്നു.
സാത്താന്‍ സഭ ( Church of തയ്യാറാവുമ്പോള്‍ സ്ത്രീകള്‍ സാത്താന്‍ സേവയുടെ പ്രധാന
Satan ) ആണ് സാത്താന്‍ പലപ്പോഴും ആചാരങ്ങളില�ൊന്നായ
സേവാ സംഘങ്ങളിലെ കബളിപ്പിക്കപ്പെട്ട് കറുത്ത കുര്‍ബാനയും ക്രിസ്തീയ
പ്രധാനപ്പെട്ട ഒന്ന്. സംഘടന്ന ഇവരില�ൊരാളായി മാറുകയും വിശ്വാസങ്ങള�ോടും
രൂപീകരണ സമയത്ത് 1966 പിന്നീട�ൊരു രക്ഷ ആചാരങ്ങള�ോടുമുള്ള
നെ ആദ്യവര്‍ഷമായി സാധ്യമാകാത്ത അവഹേളനയില്‍
പരിഗണിക്കാന്‍ അദ്ദേഹം അവസ്ഥ ഊന്നിയുള്ളതാണ്.
തന്റെ അനുയായികള�ോട് സംജാതമാവുകയാണ് ദേവാലയങ്ങളില്‍ നിന്ന്
പറയുകയുണ്ടായത്രെ. പിന്നീട് ചെയ്യുന്നത്. മ�ോഷ്ടിച്ചു ക�ൊണ്ടുവരുന്ന
1974 ല്‍ ചര്‍ച്ച് വിട്ട പല കണക്കുകളുമെടുത്താല്‍ തിരുവ�ോസ്തി, രൂപങ്ങള്‍
മൈക്കല്‍ അക്വിന�ോ ഭയാനകമായ തുടങ്ങിയവ ഉപയ�ോഗിച്ചു
സാത്താനിക് ടെമ്പിളിന് രീതിയിലാണ് ഇവരുടെ ക�ൊണ്ടാണ് സാത്താന്‍
രൂപം നല്‍കി. ഇത്തരത്തില്‍ പ്രവര്‍ത്തനം മുന്നോട്ട് ആരാധനാകേന്ദ്രങ്ങളില്‍
വിഭാഗീയതയുടെ ഫലമായി പ�ൊയ്ക്കൊണ്ടിരിക്കുന്നത്. ദൈവനിന്ദ നടത്തപ്പെടുന്നത്.
ഇന്ന് നിരവധി സാത്താന്‍ കേരളത്തില്‍ മാത്രം വിവിധമതങ്ങളിലെ
ആരാധനാസംഘങ്ങള്‍ ക�ോഴിക്കോട് രണ്ട്, ആലപ്പുഴ വിശുദ്ധഗ്രന്ഥങ്ങളില്‍
ല�ോകത്തിന്റെ വിവിധ മൂന്ന് എന്ന നിരക്കില്‍ ആര്‍ത്തവ സമയത്തെ
ക�ോണുകളിലായി പതിനാല് സാത്താന്‍ രക്തമ�ൊഴിച്ച് അതില്‍
പ്രവര്‍ത്തിച്ച് വരുന്നു. ആരാധനാകേന്ദ്രങ്ങളും ചവിട്ടിയാണ് സാത്താന്‍
പ്രധാനമായും സാമൂഹ്യ എറണാകുളം ജില്ലയില്‍ ആരാധനാകേന്ദ്രങ്ങളില്‍
മാധ്യമങ്ങള്‍ വഴി സൗഹൃദം പെരുമ്പാവൂരില്‍ ഇവര്‍ കയറാറുള്ളത്. കറുപ്പ്
സ്ഥാപിച്ചാണ് ഇവര്‍ യുവതീ ഇവരുടേതായ ഒരു നിറത്തിലുള്ള വസ്ത്രമണിഞ്ഞ
യുവാക്കളെ തങ്ങളുടെ പള്ളിയുമുണ്ട്. ബാംഗ്ലൂരില്‍ പുര�ോഹിതന്റെ
മാര്‍ഗത്തിലേക്ക് നിന്ന് വരുന്ന മൂന്ന് സ്ത്രീകളും നേതൃത്വത്തില്‍ നടക്കുന്ന
ക്ഷണിക്കുന്നതെന്ന് ഒരു പുരുഷനുമടങ്ങിയ കറുത്ത കുര്‍ബാന
സിംഗപ്പൂരിലെ പ്രത്യേക നാലംഗ സംഘത്തിന്റെ ധാര്‍മികതക്കെതിരും
സി.ഐ.ഡി വിഭാഗം നേതൃത്വത്തിലാണ് സാത്താന്‍ സദാചാര മൂല്യങ്ങള്‍ ത�ൊട്ടു
കണ്ടെത്തിയിരിക്കുന്നു. സേവ കേരളത്തില്‍ തീണ്ടാത്തവയുമാണ്.
മദ്യത്തിനും മയക്കുമരുന്നിനും നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ കത്തോലിക് കുര്‍ബാനയുടെ
അമിത പ്രാധാന്യം പറയുന്നു. പ�ൊതുവെ എല്ലാ ഘടനയിലും ശൈലിയിലും
കല്‍പ്പിക്കുന്ന ഇവരുടെ മതങ്ങള്‍ക്കും എതിരായി നടക്കുന്ന കറുത്ത
ആചാരാനുഷ്ഠാനങ്ങള്‍ നിലക�ൊള്ളുന്നതാണെങ്കില്‍ കുര്‍ബാനയില്‍ ക്രിസ്ത്യന്‍
തന്നെയാണ് നല്ലൊരു കൂടിയും അള്‍ത്താരരീതിക്ക്

153
s]m¶m\n .Fw.C.Fkv tImtfPv
മനുഷ്യ മനസ്സിന്റെ അരുത് എന്ന് പറയുന്നത് ചെയ്യാനുള്ള ത്വരയേയും തിന്മ പെട്ടന്ന്
ആര്‍ജിക്കാനുള്ള വ്യഗ്രതയേയുമാണ് സാത്താന്‍ സേവക്കാര്‍ മുതലെടുക്കുന്നത്.
സമൂഹത്തിലെ ഉന്നതപദവിയിലിരിക്കുന്നവരും ഉയര്‍ന്ന സാമ്പത്തിക ഭദ്രതയുള്ളവരും
സാത്താന്‍ സേവക്കാരില്‍ കാണപ്പെടുന്നുണ്ട്. ലഹരിയ�ോടുള്ള ആസക്തിമൂലവും തിരക്കു
പിടിച്ച ജീവിതത്തിനിടയില്‍ സമാധാനത്തിനും വേണ്ടിയാണ് മിക്കവരും സാത്താന്
അടിമപ്പെട്ടിട്ടുള്ളതെന്നാണ് യാഥാര്‍ത്ഥ്യം.

പകരമായി 'നഗ്നയായ' ആദ്യ തവണകളില്‍ എന്‍ട്രി ഇതിന് കാരണം ശാസ്ത്രവിദ്യാ


സ്ത്രീയെ കിടത്തി, മുകളില്‍ ഫീസ് ഇല്ലാതെ ലഭിക്കുന്ന ഭ്യാസത്തിന്‍റെ കുറവല്ല /
കറുപ്പ്, ചുവപ്പ് മെഴുകുതിരികള്‍ ഇത്തരം ലഹരികളും മറ്റും മറിച്ച് ശാസ്ത്രീയാവബ�ോധമി
കത്തിച്ചു വെച്ചാണ് പിന്നീട് അതിന് അടിമപ്പെട്ട ല്ലായ്മയാണെന്ന് വേണം
നടത്തപ്പെടുന്നത്. വര്‍ക്ക് വമ്പിച്ച വിലയില്‍ പറയാന്‍. ശാസ്ത്രീയ
പാതിവഴിയില്‍ നല്‍കി ലാഭം ക�ൊയ്യുന്ന അടിത്തറയില്ലാത്ത
പുര�ോഹിത പഠനം കച്ചവടക്കണ്ണും സാത്താന്‍ കാര്യങ്ങളില്‍ വിശ്വസിക്കുന്ന
നിറുത്തിയവരേയും, സഭവിട്ടു ആരാധനയുടെ മറപറ്റി പ്രവണത ഇല്ലാതായാല്‍
പ�ോന്നവരെയുമാണ് നടത്തപ്പെടുന്നു. തിന്മക്ക് മാത്രമേ സമൂഹത്തില്‍ നിന്ന്
സാത്താന്‍ സേവക്കാരുടെ മുന്‍തൂക്കം നല്‍കി സാത്താന്‍ സേവ പ�ോലുള്ള
പുര�ോഹിതരാവാന്‍ സമൂഹത്തില്‍ ദുരാചാരങ്ങള്‍ തുടച്ചുനീക്കാന്‍
അനുയ�ോജ്യരായി അധാര്‍മികതയും സാധിക്കുകയുള്ളൂ. മനുഷ്യന്
കരുതപ്പെടുന്നത്. ആക്രമണങ്ങളും ഇറക്കുമതി നാശം വിതക്കുന്ന
മനുഷ്യ മനസ്സിന്റെ 'അരുത് ചെയ്യുന്ന ഈ രീതിയിലുള്ള അന്ധവിശ്വസങ്ങള്‍ക്കും
എന്ന് പറയുന്നത് ചെയ്യാനുള്ള വിശ്വാസത്തിന്റെ അനാചാരങ്ങള്‍ക്കും
ത്വരയേയും 'തിന്മ പെട്ടന്ന് ദിനംത�ോറുമുള്ള വളര്‍ച്ച ഏറെ നിയമത്തിന്റെ വിലക്ക്
ആര്‍ജിക്കാനുള്ള ആശങ്കാജനകമാണ്. വിദ്യാ ഏര്‍പ്പെടുത്തുന്നത് വഴി ഒരു
വ്യഗ്രതയേയുമാണ് സാത്താന്‍ സമ്പന്നരും സാമ്പത്തിക പരിധിവരെ ജനങ്ങളെ
സേവക്കാര്‍ മുതലെടുക്കുന്നത്. ഭദ്രതയുള്ളവരുമായ ഇവയില്‍ നിന്ന്
സമൂഹത്തിലെ ഉന്നതപദവി യുവജനങ്ങള്‍ പ്രത്യേകിച്ച് പിന്തിരിപ്പിക്കുവാന്‍
യിലിരിക്കുന്നവരും ഉയര്‍ന്ന ഐ.ടി മേഖലയില്‍ സാധിക്കുന്നതാണ്. അതുവഴി
സാമ്പത്തിക ഭദ്രതയുള്ളവരും ജ�ോലിയുള്ളവരാണ് സാധ്യമാക്കുന്ന തെറ്റുകളുടെ
സാത്താന്‍ സേവക്കാരില്‍ സാത്താന്‍ സേവയില്‍ ഇരുട്ടില്‍ നിന്നും ശരിയുടെ
കാണപ്പെടുന്നുണ്ട്. ആകൃഷ്ടരായി തീരുന്നത്. വെളിച്ചത്തിലേക്കുള്ള
ലഹരിയ�ോടുള്ള ശാസ്ത്രീയ വിദ്യാഭ്യാസം സമൂഹത്തിന്റെ
ആസക്തിമൂലവും തിരക്കു വേണ്ടത്രയുണ്ടായിട്ടും തെറ്റും ഉയര്‍ത്തെഴുനേല്‍പ്പിനായി
പിടിച്ച ജീവിതത്തിനിടയില്‍ ശരിയും, വിശ്വാസവും നമുക്ക് പ്രതീക്ഷിക്കാം...
സമാധാനത്തിന് അന്ധവിശ്വാസവും,
വേണ്ടിയുമാണ് മിക്കവരും ആചാരവും അനാചാരവും
സാത്താന് അടിമപ്പെട്ടിട്ടുള്ള തിരിച്ചറിയാന്‍
തെന്നാണ് യാഥാര്‍ത്ഥ്യം. യുവതലമുറക്കാവുന്നില്ല.

154
ജ്യോതി കെ
എക്കണ�ോമിക്സ് കരുത്ത്

കാ രിരുമ്പിന്റെ കരുത്തായിരുന്നു
കഠിനമാം ഹൃദയം എപ്പോഴ�ോ
ന�ൊന്തുവെന്തെരിഞ്ഞപ്പോഴും
വഴിയരികിലെ ആലയില്‍ കരിവാന്റെ
കൈകരുത്തില്‍ പുളഞ്ഞ് പുളഞ്ഞ്
കനല്‍വെട്ടത്തില്‍ ചുവന്ന് തുടുത്തു
താപം സഹിക്കവയ്യാതെ അഭയം
പ്രാപിച്ചൊരാപാത്രത്തിലെ
നീരുമേ തിളച്ചുപ�ോയന്തരാളത്തിലെ
കഠിനതാപത്തെ താങ്ങാനാവാതെ
ഓര�ോ പ്രഹരവുമേറ്റുവാങ്ങിയ�ോ
ഇരുമ്പു ദണ്ഡത്രയും മൂര്‍ച്ചയേറി-
യ�ൊരായുധമായി തീര്‍ത്തപ്പോള്‍
മനുജനവന്‍ വെട്ടിയരിഞ്ഞു പലതുമീ
പാരിതില്‍ പിറവിയെടുത്ത ചരാചര-
ങ്ങളത്രയും ക�ോര്‍ത്തുവെച്ച സ്വപ്നങ്ങളെത്രയ�ോ-
ക്കുരുതി ചെയ്യപ്പെട്ടായിരുമ്പിനെ വെല്ലും
മാനവഹൃത്തും മന:സാക്ഷിയും എന്നും
പ�ൊലിഞ്ഞുപ�ോയ് കാലം
കരിഞ്ഞുപ�ോയ് മണ്ണും മനസ്സും
അറിയില്ല ഇനിയുമെത്രനാളെന്നു മാത്രം

155
s]m¶m\n .Fw.C.Fkv tImtfPv
"" ഇരുളിന്റെ
നിഗൂഢതയില്‍,
ഭക്തിസാന്ദ്രതയിലാഴ്ത്തുന്ന
ബൈത്തുകളുടെ
മറവില്‍,
നുരഞ്ഞ് പ�ൊന്തുന്ന
വികാരത്തിന്‍
പേരത്രെ
അന്ധവിശ്വാസം!
""

156
മജിലിസിലെ
മുതുകാടുകള്‍

റംസി ജഹാന്‍
ഇംഗ്ലീഷ്

മുസ്ലിം സമുദായത്തിൽ അതി നാലഞ്ച്‌മണിക്കൂർ


ഭീതിതവും നിഘൂഡത നിറഞ്ഞതു നീണ്ടുനിൽക്കുന്ന കുത്ത്‌റാത്തീബ്‌
മായ ഒരു ആചാരമാണ്‌ നടത്താറുള്ളത് പുരുഷന്മാർക്ക്
കുത്ത്‌റാത്തീബ്‌. ഇസ്ലാമിലേക്ക്‌ മാത്രം പങ്കെടുക്കാൻ കഴിയുന്ന
ആളുകളെ ആകൃഷ്ടരാക്കാൻ റാത്തീബിൽ കത്തി,കഠാര,വാൾ,
വേണ്ടിയാണ്‌ആദ്യകാലങ്ങളിൽ പരിച , കതിര് തുടങ്ങിയ
റാത്തീബ്‌നടത്തിയിരുന്നതെങ്കിൽ ആയുധങ്ങൾ ജ�ോഡിയായാണ്
ഇന്ന് അത്‌ര�ോഗങ്ങൾ മാറാനും ഉപയ�ോഗിക്കുന്നത് .സ്ത്രീകൾക്ക്
ആഗ്രഹങ്ങൾ നിറവേറ്റാനും പഴയ കാണികളായി നിൽക്കാമെങ്കിലും
കാലത്ത്‌തുടങ്ങി വച്ചത്‌നില ആർത്തവസമയത്ത്
നിർത്തി പ�ോരുക എന്ന ലക്ഷ്യ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ത്തോടെയുമ�ൊക്കെയാണ്‌നടത്തി തങ്ങളുടെ ഫലപ്രാപ്തിക്കായി
പ�ോരുന്നത്‌. 25000 മുതൽ 50000 ആളുകൾ നേർച്ചയാക്കിയിട്ടുള്ള
വരെ തുക നൽകി വിവിധ ഭക്ഷണം കഴിച്ചതിനു ശേഷമാണ്
സ്ഥലങ്ങളിൽ നിന്നും ക�ൊണ്ട്‌ റാത്തീബ് സംഘം മജിലിലേക്ക്
വരുന്ന പ്രത്യേക സംഘങ്ങളാണ്‌ (സ്റ്റേജ് ) പ്രവേശിക്കുന്നത്.

157
s]m¶m\n .Fw.C.Fkv tImtfPv
കുറഞ്ഞപക്ഷം ഇവരുടെ
ഉദ്ദേശശുദ്ധിയെ അതായത്
കറാമത്ത് (അത്ഭുതം)
കാണിക്കുകയെന്ന ലക്ഷ്യത്തെ
സാധൂകരിക്കുകയാണെങ്കില്‍
കൂടിയും ഇത്രയും പണം ചെലവിട്ട്
റാത്തീബ്
നടത്തുന്നതിലും ഉചിതം
'ഒരു കുപ്പി വിഷം കഴിച്ചിട്ട് '
' ജീവന�ോടെയിരുന്ന് '
കറാമത്ത്
തെളിയിക്കുകയല്ലേ !
എന്ന സംശയം
അസ്ഥാനത്താവില്ലെന്നാണ്
ത�ോന്നുന്നത്.

റാത്തീബിനെ മനപ്പൂര്‍വ്വം
പരിഹാസപാത്രമാക്കാന്‍
ശ്രമിക്കാതെ യുക്തിഭദ്രമായി ചിന്തിച്ചാല്‍
തന്നെ ഇത് യാത�ൊരു ശാസ്ത്രീയാടിത്തറ
യില്ലാത്തതാണെന്ന് തുറന്നു
പറയാതെ വയ്യ. ചിലരുടെ
സ്വാര്‍ത്ഥതാത്പര്യങ്ങളുടെ
ഫലമായി രൂപപ്പെട്ട,
അവര്‍ക്ക്
ധന�ോപാര്‍നജ്ജത്തിനുള്ള മാര്‍ഗം
മാത്രമായേ കുത്ത് റാത്തീബിനെ
ന�ോക്കി കാണാന്‍ കഴിയുകയുള്ളൂ.
കുത്ത് റാത്തീബിനെ വിശ്വാസമായി
കണക്കാക്കുന്ന ജനതയ�ോട് അവരുടെ
മതവിശ്വാസത്തെ ആധാരമാക്കി ഒരു
കാര്യം ച�ോദിച്ചു ക�ൊള്ളട്ടെ; സ്വന്തം
ശരീരത്തിന്
മുറിവേല്‍പ്പിക്കുന്നത�ോ
വേദനയുണ്ടാക്കുന്നത�ോ ആയ ഒരു

158
കാര്യവും മതവിശ്വാസികളുടെ എന്നത് ആശ്ചര്യഹേതുവാണ്.
അനുവദിനീയമല്ലാത്ത ഒരു പുണ്യപുരുഷനായ മേല്‍ പറഞ്ഞ പണ്ഡിതന്റെ
മതത്തില്‍, ഇത്തരം നബി തങ്ങളും സ്വഹാബത്തും പ്രഭാഷണത്തില്‍ മറ്റൊരു
അനാചാരം ഒരിക്കല്‍ പ�ോലും കുത്ത് ഭാഗത്ത് ഭീമപള്ളിയില്‍ കുത്ത്
നിലനില്‍ക്കുന്നത് എത്രമാത്രം റാത്തീബ് നടത്തിയെന്നതിന് റാത്തീബ് നടത്തുവാന്‍
പ്രസക്തമാണ്. ഇസ്ലാം മത തെളിവുകള്‍ വന്നവരുടെ കയ്യില്‍ നിന്നും
വിശ്വാസത്തിന്റെ പ്രമാണിക ലഭിച്ചിട്ടില്ലയെന്നതും ഈ കഞ്ചാവ് പിടിച്ചെടുത്ത
ഗ്രന്ഥമായി ആചാരത്തെ ച�ോദ്യം സംഭവത്തെപ്പറ്റി
കണക്കാക്കപ്പെടുന്ന ചെയ്യാന്‍ പ്രതിപാദിക്കുകയുണ്ടായി.
'ഖുര്‍ആനില�ോ' മറ്റ് ഉയര്‍ത്തിപ്പിടിക്കാവുന്നതാണ്. ഇവര്‍
ഹദീസുകളില�ോ ഒരിക്കല്‍ സുന്നി പണ്ഡിതനായ 'അഫ്സല്‍ കഞ്ചാവുപയ�ോഗിക്കുന്നത്
പ�ോലും പരാമര്‍ശിച്ചിട്ടില്ലാത്ത കാസിമി' സര്‍ജറിക്ക് മുന്‍പ്
ഈ വികലമായ ആചാരത്തെ കുത്ത് റാത്തീബുമായി ര�ോഗികള്‍ക്ക് 'അനസ്തേഷ്യ'
എന്തിന്റെ ബന്ധപ്പെട്ട് നടത്തിയ ഒരു നല്‍കാറുള്ളതുപ�ോലെ,
പേരിലാണ് മതവുമായി പ്രഭാഷണത്തില്‍ 'ഷാഫി അബ�ോധാവസ്ഥയിലെത്തി
ബന്ധപ്പെടുത്തിയിട്ടുള്ളത്. മദ്ഹബ് അംഗീകരിച്ചിട്ടുള്ള സ്വയമേല്‍പ്പിക്കുന്ന
എന്നാല്‍ ചില തുഹ്യതുല്‍ മുസ്തര്‍ഷിദീന്‍ ' പരിക്കുകളുടെ വേദന തിരിച്ച
കിത്താബുകളില്‍ ഇതിന് എന്ന കിത്താബില്‍ യാത�ൊരു റിയാതിരിക്കാനായേക്കാം
തെളിവുകള്‍ ഉണ്ടെന്നും കുത്തി തെറ്റും ചെയ്യാത്ത, ഇസ്ലാമിക എന്ന സാധ്യത തള്ളി
മുറിവേല്‍പ്പിക്കുന്നവന് നിയമങ്ങളെല്ലാം പാലിച്ചും കളയാനാവില്ല.
യാത�ൊരുവിധ പ്രശ്നങ്ങളും എല്ലാ സുന്നത്തുകളും മുറുകെ ഇനി മറ്റൊരു കാര്യം എടുത്ത്
സംഭവിക്കുകയില്ലെന്ന് പിടിച്ചവര്‍ക്കും ഇത്തരം പറയുകയാണെങ്കില്‍,
ഉറപ്പുണ്ടെങ്കില്‍ അത്തരം കറാമത്തുകള്‍ കുത്ത് റാത്തീബ് വടക്കന്‍
കാര്യങ്ങള്‍ മതത്തില്‍ അനുവദിനീയമാണെന്ന് കേരളത്തില്‍ മാത്രമാണ്
അനുവദിനീയമാണെന്നും പറയുകയുണ്ടായി . നടത്തപ്പെടുന്നത്.
റാത്തീബ് അനുകൂലികള്‍ എന്നാല്‍ തെനാലി രാമന്‍ മതാചാരങ്ങളെല്ലാം
പ്രചരിപ്പിക്കുന്നുണ്ട് . കുറഞ്ഞ കഥയില്‍ പറയുന്നപ�ോലെ എല്ലാവര്‍ക്കും ഒരുപ�ോലെ
പക്ഷം ഇവരുടെ അമൂല്യമായ ധാന്യവിത്ത് ബാധകമാണെന്നിരിക്കെ ഒരു
ഉദ്ദേശശുദ്ധിയെ അതായത് പാകാന്‍ ക�ോട്ടുവായിടാത്ത പ്രത്യേക സ്ഥലത്തെ
കറാമത്ത് (അത്ഭുതം) ആളെ വേണമെന്ന് പറയുന്ന മതവിശ്വാസികള്‍ക്ക്
കാണിക്കുകയെന്ന പ�ോലെയുള്ള വിഡ്ഢിത്തമാണ്, മാത്രമായി ഒരു ആചാരം
ലക്ഷ്യത്തെ സാധൂകരിക്കുക 'തെറ്റുകള്‍ ചെയ്യാത്ത ഉരുത്തിരിഞ്ഞ് വന്നു എന്ന്
യാണെങ്കില്‍ കൂടിയും ഇത്രയും മനുഷ്യനെന്നത് ' നാം വിസ്മരി പറയുന്നതിലെ ഔചിത്യം
പണം ചെലവിട്ട് റാത്തീബ് ക്കാന്‍ പാടില്ല. അങ്ങനെയെ എത്രത്തോളമുണ്ടെന്ന്
നടത്തുന്നതിലും ഉചിതം 'ഒരു ങ്കില്‍, പാപക്കറ ചിന്തിക്കേണ്ടിയിരിക്കുന്നു.
കുപ്പി വിഷം കഴിച്ചിട്ട് ' ഒരിക്കല്‍പോലും കുത്ത് റാത്തീബ്
'ജീവന�ോടെയിരുന്ന് ' ത�ൊണ്ടുതീണ്ടിയിട്ടില്ലാത്ത നടത്തുന്നവര്‍ക്ക് ശരീരത്തി
കറാമത്ത് ഒരു സാധാരണ മനുഷ്യന്‍ ലെ മുറിവുകളുണക്കാന്‍
തെളിയിക്കുകയല്ലേ ? ഇല്ലയെന്നിരിക്കെ സാധിക്കുമെങ്കില്‍
എന്ന സംശയം പിന്നെങ്ങനെ കുത്ത് പിന്നെന്തിനാണ് മുറിവുകള്‍
അസ്ഥാനത്താവില്ലെന്നാണ് റാത്തീബ് ഭേദമാക്കി കിട്ടാന്‍
ത�ോന്നുന്നത്. ഇസ്ലാം അനുവദിനീയമായിരിക്കും ഡ�ോക്ടര്‍മാരെ സമീപിക്കുന്നു

159
s]m¶m\n .Fw.C.Fkv tImtfPv
എന്നത് ഒരു റാത്തീബ് സംഘം കാണിക പ്രചരിക്കപ്പെടുന്ന ഇത്തരം
ച�ോദ്യചിഹ്നമായി അവശേ ളില്‍ നിന്നും ആളുകളെ തെറ്റിധാരണകളില്‍
ഷിക്കപ്പെടുന്നു. ഈ വിളിക്കുന്നതു പ�ോലെ തന്നെ പ്രശ്നങ്ങളാല്‍ ഉഴറുന്ന
വിവരങ്ങളെല്ലാം തന്നെ മജീഷ്യന്മാരും ദുര്‍ബലചിത്തര്‍ അകപ്പെട്ടുപ�ോ
അമാനുഷികതയ�ൊന്നുമല്ല ചെയ്യാറുണ്ടല്ലോ? മാത്രമല്ല വുകയും ചെയ്യുന്നു. മനുഷ്യന്റെ
വെറും റാത്തീബില്‍ കാണികളില്‍ അന്ധമായ
കണ്‍കെട്ടുവിദ്യയാണെന്ന അതിമാരകമായ മതവിശ്വാസത്തെ ചൂഷണം
നിഗമനത്തിലെത്തിച്ചേരാന്‍ ആയുധങ്ങള�ൊന്നും ചെയ്ത് നടത്തുന്ന
വഴിയ�ൊരുക്കുന്നു. റാത്തീബ് പ്രയ�ോഗിക്കപ്പെടുന്നില്ല മായാജാലമായി മാത്രമേ
സംഘം എന്നതും റാത്തീബിനെ വിവരിക്കാന്‍
നടത്തുന്നതിനേക്കാള്‍ സംശയാജനകമാണ്. സാധിക്കുകയുള്ളൂ.
ഭയാനകവും അവിശ്വസിനീയ ഒന്നാല�ോചിച്ചു ന�ോക്കിയാല്‍ പണത്തിനല്ലാണ്ട് 'കറാമത്ത്'
വുമായ പലവിദ്യകളും ഭീമമായ തുക ജനങ്ങളില്‍ തെളിയിക്കാനാണെങ്കില്‍
'മജീഷ്യന്‍ ഗ�ോപിനാഥ് നിന്നും പിടിച്ചു ഇവര്‍ ഇത്രയും ഭീമമായ തുക
മുതുകാട് 'സ്റ്റേജ് ഷ�ോകളില്‍ വാങ്ങുന്നതിനുള്ള ഒരു ആവശ്യപ്പെടുന്നതിന്റെ
അവതരിപ്പിക്കാറുണ്ടല്ലോ. മറയായല്ലേ ഇവിടെ മതത്തെ ഔചിത്യമെന്താണ് ! ശാസ്ത്രം
തങ്ങളുടെ ഉപയ�ോഗപ്പെടുത്തുന്നത്. ഒരിക്കലും റാത്തീബിനെ
ചെയ്തികളില്‍ കാണികള്‍ക്ക് മിക്കപ്രശ്നങ്ങള്‍ക്കും അനുകൂലിച്ചിട്ടില്ലെന്നു മാത്രമല്ല
വിശ്വാസം വരുത്താന്‍ പരിഹാരമാണെന്ന രീതിയില്‍ മതഗ്രന്ഥം പ�ോലും റാത്തീബ്
വിരുദ്ധ നിലപാടുകളാണ്
ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന
വസ്തുത ഇത�ൊരു തട്ടിപ്പ്
വിദ്യയാണെന്ന
സംശയത്തിന് ആക്കം
കൂട്ടുന്നു. ഇത്രയും വിഢ്ഢിത്ത
വും നീചവുമായ ഒരു
വിദ്യയില്‍ അഭ്യസ്തവിദ്യരായ
കേരളസമൂഹം വിശ്വസിക്കുന്നു
വെന്നത് ലജ്ജാവാഹമാണ്.
വിദ്യാസമ്പന്നരെന്ന് കരുതുന്ന
കേരള സമൂഹമേ, നിന്നെ
ഞാനത�ൊന്ന്
ഓര്‍മ്മിപ്പിച്ചുക�ൊള്ളട്ടെ.
''വിദ്യ ക�ൊണ്ടറിയേണ്ടതറി
യാതെ
വിദ്വാന്മാരായ് നടിക്കുന്നിതു
ചിലര്‍
കുങ്കുമത്തിന്റെ വാസമറിയാതെ
കുങ്കുമം ചുമക്കും പ�ോലെ
ഗര്‍ദ്ദഭം.''

160
161
s]m¶m\n .Fw.C.Fkv tImtfPv
162
ശാലു കെ
കമ്പ്യൂട്ടര്‍ സയന്‍സ്

സം സ്കാരം കഴിഞ്ഞ് വീട്ടിലെത്തുമ്പോ നേരം എട്ടുമണിയായിട്ടു


ണ്ട്. മരണവീട്ടില്‍പ്പോയി വന്നാല്‍ കുളിച്ചിട്ടേ അകത്തേയ്ക്ക്
പ്രവേശനമുള്ളൂ. ദേഹശുദ്ധി വരുത്തിയെന്നുവരുത്തി അകത്തേയ്ക്ക് നടക്കു
മ്പോള്‍ അടുക്കളവാതിലില്‍ച്ചാരി അവള്‍ നില്‍പുണ്ട്.
'ന്തേ ... ഇത്ര വൈകീത്?'
'അവ്ടെ ക�ൊറച്ചധികം ഇരിക്കേണ്ടി വന്നു'.
മുറിയിലേയ്ക്കു നടക്കുമ്പോള്‍ പിറകെ അവളും വരുന്നുണ്ട്...
'ആള് ... നിങ്ങടെ പാര്‍ട്ടി തന്ന്യാ? ഉദ്വേഗത്തോടെ അവള്ടെ ച�ോദ്യം...'
163
s]m¶m\n .Fw.C.Fkv tImtfPv
'ഉം' അയാള്‍ നടന്നകന്നു.
'ച�ോറെടുത്ത് വയ്ക്കട്ടെ?' വിളറി വെളുത്ത ശിവന്റെ കണ്ണുകള്‍
' വേണ്ട ' അയാളെ ഒരു തരം അസൂയ്യയ�ോടെ
അധികം ച�ോദിച്ചാല്‍ എന്റെ ന�ോക്കുന്നത് കണ്ടു.
വലിഞ്ഞു മുറുകിയ മുഖം പ�ൊട്ടിത്തെ
ഇന്ന് നട്ടുച്ചയ്ക്ക് കവലയില്‍ കുഴഞ്ഞ്
റിയ്ക്കുമെന്ന് ത�ോന്നിയിട്ടാവണം
വീണ് അയാള്‍ മരിച്ചു !!!
അവള്‍ തിരിഞ്ഞു നടന്നു.
അന്നേരമായിരിക്കണം മഴ
ഉച്ചയ്ക്കു ശേഷം പ�ൊടിഞ്ഞത്
പെരുമഴയായിരുന്നു. പാര്‍ട്ടിയ�ോഗം കഴിഞ്ഞ്
ഇപ്പോ അത് നനുത്ത തുള്ളികളായി ഇറങ്ങിയ നേരമായിരുന്നു അത്.
മുറ്റത്ത് ചാറുന്നേ ഉള്ളൂ. ഇറങ്ങിയ ഉടനെ ശിവനാണ്
ഉമ്മറക്കോലായില്‍ പതുക്കെ ആളെക്കണ്ടത് അപ്പോ
ചെന്നിരുന്നു. എന്തോ ഒരു മൂടല്‍ വീണതായിരിയ്ക്കണം
മനസ്സിനെ സ്പര്‍ശിക്കുന്നുണ്ടോ? ആളുകള�ോടിക്കൂടുന്നേയുള്ളൂ. പിന്നെ
യങ്ങോട്ട് ശിവന്റെ താണ്ഡവം
ആരാണ് മരിച്ചയാള്‍?
തന്നെയായിരുന്നു !!!
രണ്ടുമൂന്നുതവണ അയാളെ അയാള്‍ വേഗം വണ്ടിയ്ക്ക്
കണ്ടിട്ടുണ്ട്, വേനല്‍ക്കാലത്ത് ഏര്‍പ്പാടുചെയ്തു.
ചൂടുപിടിച്ച മരുഭൂമിയ്ക്ക് തുല്യം പ�ൊടി പെട്ടന്ന് പ�ോയി പാര്‍ട്ടിയുടെ
പാറിക്കിടന്ന മൈതാനത്ത്, ക�ൊടിയെടുക്കാന്‍ പറഞ്ഞു.
പരിഹാസം നിറഞ്ഞ ചിരികള്‍ക്കു അവിടെ അതിനുള്ള പ്രസക്തി
മുന്നില്‍, പച്ചപ്പുപടര്‍ത്തിയ മനുഷ്യന്‍, അറിയാമായിരുന്നിട്ടും ഞാന്‍
ശക്തിയാര്‍ജ്ജിച്ചു വരുന്ന ആ കുഞ്ഞു മിഴിച്ചുനിന്നു.പിന്നെ മെല്ലെ
തൈകളെ ഇന്നലെക്കൂടി ക�ൊടി കയ്യിലെടുത്തു.
കണ്ടതാണ്.
ഏതാനും മണിക്കൂറുകള്‍ക്കൊണ്ട്
അയാളുടെ അയാളുടെ ശരീരവുമായി
ജ�ോലിയെന്താണെന്നന്വേഷിച്ചിട്ടില്ല. ആശുപത്രിയിലും പിന്നീടയാളുടെ
ഒഴിവുദിവസങ്ങളില്‍ മുഴുവനും വീട്ടിലും എത്തിപ്പെട്ടു.
ചായക്കടയുടെ മുന്നില്‍ പത്രം പിടിച്ച്
മരണവീടിന്റെ പതിവുകാഴ്ചകള്‍...
ചെറുചിരിയ�ോടെ അയാളിരിയ്ക്കുന്നത്
മടുപ്പിയ്ക്കുന്ന നിശബ്ദത...
കാണാറുണ്ട്, പിച്ചതേടി വന്ന
ഇടയില്‍ മുഴങ്ങിക്കേള്‍ക്കുന്ന
തള്ളയ്ക്ക് ഒരു ഗ്ലാസ് ചായ വാങ്ങി
ശിവന്റെ നിര്‍ദ്ദേശങ്ങള്‍.
ക്കൊടുത്തതാണ് പിന്നെ കണ്ടത്.
ചെറുതാണ് അയാളുടെ വീട്.
ഇത�ൊക്കെ തന്നെപ്പോലെ ശിവനും
മൃതദേഹത്തിനരികെ ഇരുന്ന്
കണ്ടിട്ടാവണം.വ�ോട്ടു ച�ോദിച്ച്
തേങ്ങുന്നത് ഭാര്യയും
സ്വന്തക്കാരന�ോടെന്നപ്പോലെ അവന്‍
മകളുമായിരിയ്ക്കണം. കാഴ്ചയില്‍
സംസാരിച്ചത്. അപ്പോള്‍ ചെറുചിരി
പത്തറുപതു വയസ്സു ത�ോന്നിയ്ക്കുന്ന
യ�ോടെ ആ മനുഷ്യന്‍ പറഞ്ഞു:
അയാള്‍ക്ക് പക്ഷെ,
'എനിയ്ക്ക് ... പാര്‍ട്ടിയില്ല ,
ചെറുപ്പക്കാരിയായ ഭാര്യയാണെന്നു
അന്നാ വഴി വരുവാണെങ്കി വ�ോട്ടു
ത�ോന്നുന്നു, ആ...ഒരു മദ്ധ്യവയസ്ക.
ചെയ്യാം ' അതും പറഞ്ഞ്
മകള്‍ക്കൊരു പത്തു

164
165
s]m¶m\n .Fw.C.Fkv tImtfPv
ശിവന്‍ പറയുന്നുണ്ടായിരുന്നു.
പതിനേഴു വയസ്സുകാണണം. 'നാളെ വരാം ഞങ്ങള്,
വീടിന്റെ മുറ്റത്ത് വലിയ താന്നിമരത്തിനു എന്താവശ്യാണേലും... മടിയ്ക്കര്ത് '
താഴെ നിന്ന് അകലേയ്ക്ക് നിറഞ്ഞ കണ്ണുമായി
ന�ോക്കി നില്‍ക്കുന്നത് അയാളുടെ മകനാണെന്ന് ഫ�ോട്ടോഗ്രാഫറുടെ ത�ോളില്‍ കൈയിട്ട്
ശിവന്‍ പറഞ്ഞു. ബന്ധുക്കളേക്കാളും ശിവനും ശിവന്‍ ഉത്സാഹത്തോടെ മുന്നില്‍
ശിവന്റെ പാര്‍ട്ടി അനുയായികളും നിറഞ്ഞ ഉമ്മറം നടക്കുമ്പോള്‍ ഉമ്മറത്ത്
ന�ോക്കി ഞാന്‍ നിസ്സംഗതയ�ോടെ നിന്നു. രണ്ടുജ�ോഡികണ്ണുകള്‍ ത�ോരാതെ
അല്ല , പെയ്തുക�ൊണ്ടിരിയ്ക്കയാണ്
അതില�ൊന്നാണ് ഞാനെങ്കിലും എന്തോ അവിടെ പ�ോവാന്‍ മൗനാനുവാദം വാങ്ങി ഞാനും
നില്‍ക്കാനല്ല ത�ോന്നിയത്, എത്രയും പെട്ടന്ന് ഇറങ്ങി. ജയന് തന്നോടുതന്നെ ദേഷ്യം
തിരികെപ്പോരാനാണ്. ത�ോന്നി.
ചെറുചിരിയുമായി നില്‍ക്കുന്ന അയാളുടെ മുഖം അയാളേതാണ് പാര്‍ട്ടി?
എന്തൊക്കെയ�ോ ചിന്തിയ്ക്കുന്ന കണ്ണുകള്‍ ! അയാള�ോട് ച�ോദിച്ചിട്ടുണ്ടോ?
തിരികെ എല്ലാ ചടങ്ങുകളും കഴിഞ്ഞിറങ്ങുമ്പോള്‍

166
പ്രസംഗത്തില്‍ ഇന്നലെ ക�ൊറെ
മരണക്കണക്കെടുത്തു ഓടിനടന്നില്ലേ
പറയുമ്പോ ഇയാളുടെ പേരുംകൂടി ക�ൊറച്ച് ഒറങ്ങട്ടേന്ന് കരുതി
ഉത്സാഹത്തോടെ വിളിച്ചില്ല '
ഉച്ചരിയ്ക്കാനല്ലേ ശിവന്‍ ശ്രമിച്ചത്? ഇനിയുള്ള കാലം 'ഉം '
ആ കുടുംബത്തിന് എന്ത് സഹായമാണ് അവന്‍ ദേഷ്യത്തോടെ മൂളി.
ചെയ്തുക�ൊടുക്കാമെന്നേറ്റത്? എല്ലാറ്റിനും മുമ്പേ 'നമ്മ്ടെ
അയാളുടെ വീട്ടിലേയ്ക്കുള്ള വഴി ആരാണാവ�ോ ശിവന് ഈ വര്‍ഷത്തെ
പറഞ്ഞുക�ൊടുത്തത് ? എലക്ഷന�ൊരു പുതിയ
ജയന് തലയില്‍ എന്തോ മൂളുന്നപ്പോലെ ത�ോന്നി... ആളെകിട്ടീട്ട്ണ്ട് ട്ടാ...'
'എനിയ്ക്ക് പാര്‍ട്ടിയില്ല!!!' സംശയത്തോടെ
ന�ോക്കുമ്പോള്‍ ഇറങ്ങിവരുന്ന
'അയാള് നിങ്ങടെ
തുകണ്ടു. അയാളുടെ മകന്‍...!!!
പാര്‍ട്ടിതന്യാ? '
ശിവന�ോടെന്തോ അടുപ്പമെന്ന
'ഊം' പ�ോലെ ആ യുവാവ്
അവളുടെ ച�ോദ്യം ഒരു കുന്തമുനപ�ോലെ അയാള�ോട് ചേര്‍ന്നു നിന്നു.
നീണ്ടു വരികയാണ്. പെട്ടന്ന് സ�ോമന്‍
ഞാനെന്തിന് മൂളി? അയാളുടെ കൈയ്യിലെ
' ദ്രോഹി! ' രണ്ടുക�ൊടികളില�ൊന്ന് എന്റെ
ആ വീട്ടില്‍ ചെല്ലണം...ത�ോരാതെ പെയ്തിറങ്ങുന്ന കൈയ്യില്‍ തന്നു.
ആ കണ്ണുകള്‍ക്കു മുന്നില്‍ മാപ്പുപറയണം 'വാ... പൂവ്വാം '
കുഴഞ്ഞുവീണപ്പോള്‍ ശിവന്‍ എല്ലാവര�ോടുമായി
ക�ൊടിയെടുത്തതിന്... പറഞ്ഞു...
ശിവനെ പിന്‍തുടര്‍ന്നതിന്... ഞാന്‍ യാന്ത്രികമായി
ഇതല്ല ആരും സ്വപ്നം കാണുന്നത് ഇതല്ല ആരും അവരുടെ പുറകെ നടന്നു.
ആവശ്യപ്പെടുന്നത് ഉറക്കെവിളിച്ചു പറയണം... മൈതാനത്തില്‍
നാളെ ശിവന്റെ മുന്നില്‍ പ�ൊടിമഴയില്‍ മുളച്ച
മനസ്സുറച്ചപ�ോലെ പ�ോവണം തൈകള്‍ക്കുനടുവില്‍
നാളെയാവട്ടെ !!! അയാളുടെ തൈകള്‍
ഇടവഴിയില്‍ നിന്ന് ഒതുക്കുകള്‍കയറി ആ തലകുനിച്ചു നിന്നു !!!
വീട്ടിലേയ്ക്കു കേറിച്ചെന്നു.
രാത്രി ഒരുപ�ോള കണ്ണടച്ചിട്ടില്ല.
അയാളുടെ ചിരിയ്ക്കുന്ന മുഖം
അസ്വസ്ഥമാക്കിയിട്ടുണ്ട്.

പെട്ടെന്ന് ഉമ്മറത്തുനിന്ന് മുറ്റത്തേയ്ക്ക് ശിവനും
സ�ോമനും വേറെ രണ്ടുപേരും ഇറങ്ങുന്നതു കണ്ടു.
ശിവന്‍ തന്നെക്കണ്ടപ്പോള്‍ ഉത്സാഹത്തോടെ
പറഞ്ഞു:
'ആ ജയാ ഞങ്ങള് വന്നിട്ട് അരമണിക്കൂറായി നീ

167
s]m¶m\n .Fw.C.Fkv tImtfPv
168
169
s]m¶m\n .Fw.C.Fkv tImtfPv
പടച്ചോന്റെ ചിത്രപ്രദര്‍ശനം ഗുലാം അലി

ഫ്ലാഷ് മ�ോബ് മിശ്ര വിവാഹം


ട്രാന്‍സ് ജെണ്ടര്‍
മന്‍സിയ
One Part Woman വി പി

ടി ലജ്ജ തസ്ലീമ നസ്രീന്‍


താടി / മു കമല്‍
വിശ്വരൂപം സല്‍മാന്‍ റുഷ്ദി
മഹാഭാരതം
മറൈന്‍ ഡ്രൈവ് ആനന്ദ്‌പട് വ
പ്രണയം ര്‍ദ്ധന്‍
പി ജിംഷാര്‍
എ ആര്‍ റഹ്മാന്‍ pk
എം എഫ് ഹുസൈന്‍
എം ടി വാസുദേവന്‍ നായര്‍
LGBTQI

170
171
s]m¶m\n .Fw.C.Fkv tImtfPv
172
ഗണേഷ് ഭിലാല
ആരിഫ്
ി മുസ്തൈന്‍ അബ്ബാസ്‌
അബ്ദുള്‍ ഗഫാര്‍ ഖുറേഷ
ധബ�ോല്‍കര്‍
ഗുല്ല സ�ോമ ബഞ്ചാരണ്‍
ഗൗരി ലങ്കേഷ്
മുഹമ്മദ്‌അഖ് ലാക്ക് ന�ൊമാന്‍
നാസിം

പന്‍സാരെ ഇനായത്തുള്ള ഖാന്‍ സഹീദ് റസൂല്‍ ഭട്ട്

അബു ഹനീഫ മ�ൊഹമ്മദ്‌മസ്ലൂം അന്‍സാരി


അനസ് ജുനൈദ് ഖാന്‍ അസ്‌ഗര്‍ അന്‍സാരി
നജീബ് പെഹ്ലു ഖാന്‍
ഖുഷ്നൂര്‍ ജ�ോസഫ്‌മാഷ്‌
കൗശിക് പുര്
‍ക്കൈന്‍
റിയാസ്സുദ്ദീന്‍ അലി
എച്ച് ഫാറൂക്ക്
മുഹമ്മദ്‌അയൂബ്
റിയാസ് മ�ൌലവി
ക�ൊടിഞ്ഞി ഫൈസല്‍
ര്‍ഗി
പ്രവീണ്‍ പൂജാരി കല്‍ബു

173
s]m¶m\n .Fw.C.Fkv tImtfPv
ഷമീര്‍ സി ടി
എക്കണ�ോമിക്സ്

മുപ്പതാം തീയ്യതി രാവിലെ

ക ട്ടപ്പ ബാഹുബലിയെ
ക�ൊന്നതെന്തിനാണെ
ന്ന് ഇതിനകം മനസ്സിലാക്കി
ഡാര്‍വാഡിലെ കല്യാണ്‍
നഗറിലെ എം എം
കല്‍ബുര്‍ഗിയുടെ ഭാര്യ
യിരിക്കുമല്ലോ... ഉമാദേവി വാതില്‍ തുറന്നു.
ഇനി നമുക്ക് മറ്റു ചില വിദ്യാര്‍ത്ഥികളാണെന്ന്
സംഗതികളുടെ ചെറുപ്പക്കാര്‍ സ്വയം
ഉള്ളറകളിലേക്ക് കടന്നു പരിചയപ്പെടുത്തി.
ചെല്ലാം.... 2015 ലെ ആഗസ്റ്റ് ഭാര്യപ�ോയി

174
ക�ൊന്നത്? എന്തിനായിരുന്നു ക�ൊന്നത്...?
ബാഹുബലിയിലെ പ�ോലെ സസ്പെന്‍സ് ഒന്നുമില്ല
നമുക്കറിയുന്നതുപ�ോലെ
തീവ്ര - ഹിന്ദുത്വ രാഷ്ട്രീയമാണ്
അദ്ദേഹത്തെ ക�ൊന്നത്. ക�ൊല നടന്നതിന്
ത�ൊട്ടുപിന്നാലെ 'ബജ്രംഗ് ദള്‍ ' എന്ന
സംഘടനയുടെ നേതാവ് ഭൂവിത് ഷെട്ടി എന്നയാള്‍
ക�ൊലയെ ന്യായീകരിച്ചും
സന്തോഷം പ്രകടിപ്പിച്ചും ട്വിറ്ററില്‍
എഴുതി. 'ഇനി ക�ൊല്ലാനുള്ളത് കെ. എസ് ഭഗവാന്‍ എന്ന
അക്കാദമീഷ്യനെയാണ് ' എന്ന് കൂടെ ഭൂവിത് ഷെട്ടി
അന്നെഴുതിയിരുന്നു. ഷെട്ടിയെ പിന്നീട് പ�ോലീസ്
അറസ്റ്റ് ചെയ്യുകയും, അദ്ദേഹം ജാമ്യത്തിലിറങ്ങുകയും
ചെയ്തു. ആര്‍. എസ്. എസ് എന്ന ഇന്ത്യയിലെ ഏറ്റവും
വലതുപക്ഷമായ സംഘടനയുടെ കുടക്കീഴിലെ
തീവ്ര സംഘടനയാണ് ഭുവിത് ഷെട്ടി
നേതാവായിരിക്കുന്ന ബജ്രംഗ് ദള്‍. സമാനമായ മൂന്നു
ക�ൊലപാതകങ്ങള്‍ കൂടിയുണ്ടല്ലോ ?
സി.പി.ഐ നേതാവായ ഗ�ോവിന്ദ് പന്‍സാരെ,
സാമൂഹ്യ പ്രവര്‍ത്തകന്‍ നരേന്ദ്ര ധബ�ോല്‍ക്കര്‍
എഴുത്ത് കാരിയും പത്രപ്രവര്‍ത്തകയുമായിരുന്ന ഗൗരി
ലങ്കേഷ് എന്നിവരുടേത്. ധബ�ോല്‍ക്കര്‍ ക�ൊലപാത
കവുമായി ബന്ധപ്പെട്ട് പ�ോലീസ്
പിടിയിലായത് 'സനാതന്‍ സസ്ത ' എന്ന
തീവ്ര ഹിന്ദുത്വ ഗ്രൂപ്പിന്റെ പ്രവര്‍ത്തകരാണ്.
ഇവര്‍ക്ക് കല്‍ബുര്‍ഗിയുടെ അടക്കം മറ്റ് രണ്ട്
ക�ൊലപാതകങ്ങളിലും ബന്ധമുണ്ട് എന്നതിന്
തെളിവുണ്ട് എന്നും വാര്‍ത്തകളില്‍ കാണാം.
അര്‍ദ്ധനാരീശ്വരന്‍ എന്ന ന�ോവല്‍ എഴുതിയതിന്റെ
പേരില്‍ പ്രശസ്ത തമിഴ് ന�ോവലിസ്റ്റായ
പെരുമാള്‍ മുരുകന് നേരെ തീവ്ര ഹിന്ദുത്വ ശക്തികള്‍
അക്രമണം അഴിച്ചുവിടുകയും, അതിനെ തുടര്‍ന്ന് അദ്ദേഹം
എഴുപത്താറുകാനായ എഴുത്ത് നിര്‍ത്തുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഒരു അധ്യാപകനെ പിന്നീട് സുപ്രീം ക�ോടതിയില്‍ നിന്ന് നീതിലഭിച്ചതിന്
വിളിച്ചു ക�ൊണ്ടുവന്നു. ശേഷമാണ് അദ്ദേഹം തന്റെ എഴുത്തുമായി മുന്നോട്ട്
ചെറുപ്പക്കാര്‍ കയ്യില്‍ പ�ോയത്. മേല്‍ പറഞ്ഞവരെല്ലാം തന്നെ അവരുടെ
കരുതിയിരുന്ന ബൗദ്ധികമായ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ
ത�ോക്കുയര്‍ത്തി പ�ോയിന്റ് അതിന്റെ വിധ്വംസകരീതികളെ, അതിനായി അവര്‍
ബ്ലാങ്കില്‍ വെടിവെച്ചു, ഉപയ�ോഗിക്കുന്ന കള്ളങ്ങളെ, ആവും വിധം
അദ്ദേഹം തല്‍ക്ഷണം മരിച്ചു. എതിര്‍ത്തുത�ോല്‍പ്പിക്കാന്‍ പരിശ്രമിച്ചവരായിരുന്നു.
ആരാണ് അദ്ദേഹത്തെ അതുക�ൊണ്ടവര്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശത്രുക്കളായി.
അവര്‍ അവരുടെ പല കൈകളില്‍ ഒന്നുക�ൊണ്ട് ഈ

175
s]m¶m\n .Fw.C.Fkv tImtfPv
ജ്ഞാനവൃദ്ധരെ ഒന്നിച്ചിരുന്നതിന്റെ പേരില്‍ അടയുകയാണുണ്ടായത്
നിശബ്ദരാക്കുകയും ചെയ്തു. ക�ൊന്നൊടുക്കിയതും പ�ോലെ
2015 ഡിസംബറിലാണ് അറിയപ്പെടുന്നതും, പെണ്‍കുട്ടികളുടെ
ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ അറിയപ്പെടാത്തതുമായ പ�ൊതുവിദ്യാഭ്യാസം
മുഹമ്മദ് അഖ്ലാഖ് എന്ന ധാരാളം സംഭവങ്ങള്‍ ഈ നിഷേധിച്ചതിനെതിരെ
വയ�ോധികന്‍ വീട്ടില്‍ ബീഫ് കുറഞ്ഞ കാലത്തതിനിടയ്ക്ക് ശബ്ദിക്കുന്നതിനും, അവര്‍ക്ക്
സൂക്ഷിച്ചു എന്ന നമ്മുടെ രാജ്യത്ത് അരങ്ങേറുക വിദ്യാഭ്യാസം നല്‍കാന്‍
ആര�ോപണത്തിന്മേല്‍ യുണ്ടായി. വിധ്വംസക ശ്രമിച്ചതിനും മലാല യൂസഫ്
തീവ്ര ഹിന്ദുത്വ ശക്തികളാല്‍ പ്രവര്‍ത്തനങ്ങളെ അവക്ക് സായ്, എന്ന പെണ്‍കുട്ടിയെ
അടിച്ചു ക�ൊല്ലപ്പെടുന്നത്. മൂലകാരണമായ തീവ്ര വെടിവെച്ച് ക�ൊല്ലാന്‍
സമീപത്തുള്ള ക്ഷേത്രത്തെ ഹിന്ദുത്വത്തെ യുക്തി ശ്രമിച്ചതും ഇസ്ലാമിക
കേന്ദ്രീകരിച്ചുക�ൊണ്ട് ചിലയാ സഹമായി ച�ോദ്യം തീവ്രവാദികളാണ്.
ളുകളുടെ ഗൂഡാല�ോചനകളുടെ ചെയ്തതിന്റെയും തുറന്ന് ഇത്തരത്തില്‍ ല�ോകത്തിന്റെ
ഫലമാണ് ആ ക്രൂരത കാട്ടിയതിന്റെയും, പലഭാഗത്തും മതത്തിന്റെ
എന്ന് പിന്നീട് ചെറുത്ത് ത�ോല്‍പ്പിക്കാന്‍ ലേബല്‍ ഒട്ടിച്ച് വിധ്വംസക
വെളിപ്പെടുകയുണ്ടായി. ശ്രമിച്ചതിന്റെയും ഫലമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ എം.എം. കല്‍ബുര്‍ഗിയും, അതിനെ ച�ോദ്യം
ചത്ത പശുവിന്റെ ത�ൊലി ഗ�ോവിന്ദ് പന്‍സാരെയും, ചെയ്യുന്നവരെയും
ഉരിച്ചു എന്നതിന്റെ പേരില്‍ ധബ�ോല്‍ക്കറും ഗൗരി ചെറുക്കുന്നവരെയും
മരത്തില്‍ കെട്ടി ലങ്കേഷും പെരുമാള്‍ ഇല്ലായ്മ ചെയ്യുന്നു.
മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മുരുകനുമെല്ലാം ആഗ�ോള രംഗത്ത് ഇസ്ലാമ�ോ
സാമൂഹ്യ മാധ്യമങ്ങളിലൂടെയും നിശബ്ദരാക്കപ്പെട്ടത്. ഫ�ോബിയ വളര്‍ത്തി മൂലധന
മറ്റും നാം കാണുകയുണ്ടായി. ഹിന്ദുത്വ ശക്തികള്‍ മാത്രമല്ല ശക്തികളുടെ മറപിടിച്ച്
ജാര്‍ഖണ്ടില്‍ പശുവിനെ ഏകശിലാ കൃത്യമായ മനുഷ്യനെ അറുക�ൊല
കടത്തി എന്നാര�ോപിച്ച് ആശയങ്ങള്‍ നടപ്പിലാക്കുന്ന ചെയ്യുന്ന ക്രിസ്ത്യന്‍
പെഹ് ലുഖാനെയും ജനാധിപത്യം മിഷനെറിക്കും, മ്യാന്‍മറില്‍
അദ്ദേഹത്തിന്റെ കടന്നുചെല്ലാത്ത ര�ോഹിന്‍ക്യകളെ വംശഹത്യ
സഹ�ോദരനേയും തീവ്ര 'മാസ് മിലിറ്റന്റ് മെറ്റല്‍ നടത്തുന്ന ബുദ്ധ
ഹിന്ദുത്വ ശക്തികള്‍ അടിച്ചു സ�ോക്സിനുള്ളില്‍ ' തീവ്രവാദികളുമെല്ലാം തന്നെ
ക�ൊന്നു. എന്തിനേറെ, പ്രവര്‍ത്തിക്കുന്നവരെയെല്ലാം ഒരേ ആശയത്തിന്റെ പല
കഴിഞ്ഞ ദിവസങ്ങളിലാണ് തങ്ങള്‍ക്ക് അഹിതമായതിന് കൈവഴികളാണ് നിലവിലെ
റ�ോഡില്‍ കയറിയ പശുവിന് ഏത് വിധേനയും സാമൂഹ്യ
നേരെ ഹ�ോര്‍ണ്‍ അടിച്ചു ഇല്ലാതാക്കുക എന്ന യാഥാര്‍ത്ഥ്യത്തിന്റെ
എന്നതിന്റെ പേരില്‍ വരെ മന�ോഭാവക്കാരും അത് ചെറിയ�ൊരു പരിചേതമാണ്
ആളുകളുടെ കണ്ണ് പ്രാവര്‍ത്തികമാക്കുന്നവരു മുകളില്‍ ചൂണ്ടിക്കാണിച്ചത്.
കുത്തിപ�ൊട്ടിക്കുന്ന മാണ്. ച�ോദ്യ പേപ്പറില്‍ സമാനമായ സമൂഹത്തിന്റെ
രീതിയിലേക്ക് കാര്യങ്ങള്‍ മതവിരസത ആര�ോപിച്ച് പലക�ോണുകളിലായി
എത്തിയത്. പ�ൊതുകിണറില്‍ 'ജ�ോസഫ് എന്ന ആവര്‍ത്തിക്കപ്പെടുന്നു എന്നത്
നിന്നും വെള്ളം എടുത്തു അദ്ധ്യാപകന്റെ ' കൈ ക�ൊണ്ടാണ് ഇത്തരം
എന്നതിന്റെ പേരില്‍ ദളിത് വെട്ടിയവര്‍ തങ്ങള്‍ ഏത�ോ ഭീകരമായ അവസ്ഥ
സ്ത്രീകളെ നഗ്നരാക്കി മഹാ ദൗത്യം നിറവേറ്റി എന്ന ല�ോകത്ത് വര്‍ധിച്ചത്.
മര്‍ദ്ദിച്ചതും, നിലയില്‍ ആത്മ നിര്‍വൃതി എന്തുക�ൊണ്ടാണ്
മനുഷ്യര്‍ ഇത്ര

176
2015
ഡിസംബറിലാണ് ഉത്തര്‍പ്ര അസഹിഷ്ണുതയുള്ളവരാകുന്നത്?
ദേശിലെ ദാദ്രിയില്‍ മുഹമ്മദ് അതിന്റെ വേരുകളന്വേഷിച്ച് ചെന്നാല്‍ രണ്ട് കാര്യങ്ങളാണ്
നമുക്ക് കണ്ടെത്താന്‍ കഴിയുക.
ആഖ് ലാക്ക് എന്ന
1. സമൂഹത്തിലെ സമ്പത്തിന്റെ ബഹുഭൂരിപക്ഷവും കൈയ്യടക്കിയ
വയ�ോധികന്‍ വീട്ടില്‍ ബീഫ് ഒരു ചെറു ന്യൂനപക്ഷത്തിന്റെ അധികാര മൂലധന താല്‍പ്പര്യങ്ങള്‍.
സൂക്ഷിച്ചു എന്ന 2. താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടി അവരാല്‍
ആര�ോപണത്തിന്മേല്‍ തീവ്ര നയിക്കപ്പെടുന്ന ആളുകള്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങളും
ഹിന്ദുത്വ ശക്തികളാല്‍ അതിന്റെ അന്തസ്സത്ത മനസ്സിലാക്കാതെ അതില്‍ വീണു
പ�ോകുന്ന ആളുകളും. അവരാണ് ഇത്തരം കുരുപ�ൊട്ടലുകള്‍ക്ക്
അടിച്ചു ക�ൊല്ലപ്പെടുന്നത്. പിന്നില്‍. ഇത്തരം മൂലധന ശക്തികള്‍ നിയന്ത്രിക്കുന്ന ഏക
സമീപത്തുള്ള ക്ഷേത്രത്തെ ശിലാ നിര്‍മ്മിതമായ സംഘങ്ങളെ പഠിച്ചാല്‍ പ�ൊതുവായ ചില
സംഗതികള്‍ കണ്ടെത്താന്‍ കഴിയും.
കേന്ദ്രീകരിച്ചുക�ൊണ്ട്
ചിലയാളുകളുടെ (a) അതിന്റെ
പ്രഖ്യാപിതമായ ജനാധിപത്യ
ഗൂഡാല�ോചനകളുടെ വിരസതയാണ്
ഫലമാണ് ആ ക്രൂരത (b) സമൂഹത്തിലെ
എന്ന് പിന്നീട് വൈവിധ്യങ്ങളെ
അംഗീകരിക്കാത്തതാണ്
വെളിപ്പെടുകയുണ്ടായി.
(c) ഏതെങ്കിലും ഒരു
പ്രത്യേക വിഭാഗത്തിന്
വേണ്ടി എന്ന നിലയില്‍
അവരുടെ ലേബലില്‍
പ്രവര്‍ത്തിക്കുന്നതാണ്.
സര്‍വ്വോപരി എതിര്‍
അഭിപ്രായങ്ങളേയും,
ശബ്ദങ്ങളേയും,
സങ്കല്‍പ്പിക്കാന്‍ കൂടി
കഴിയാത്ത അവരെ ഏത്
വിധേനയും ഇല്ലാതാക്കുന്ന
ഫാസിസ്റ്റ്
സ്വഭാവമുള്ളവരുമാണ്.
അവിടെയാണ് ഇത്തരം
കുരുപ�ൊട്ടലുകളുടെ സമൂല
കാരണം ഒളിഞ്ഞിരിക്കുന്നത്.
ഭൂരിപക്ഷം പേരും,
ജനാധിപത്യവും
മതനിരപേക്ഷിതരും മുറുകെ
പിടിച്ച് ജീവിക്കുന്ന
ഇന്ത്യപ�ോലുള്ള ഒരു
ജനാധിപത്യ രാജ്യത്ത്

177
s]m¶m\n .Fw.C.Fkv tImtfPv
ഇത്തരം കുത്തിവെക്കപ്പെട്ടു കഴിഞ്ഞു.
ആശയങ്ങള്‍ കാലങ്ങളായി അവര്‍ കുരുപ�ൊട്ടിക്കുന്നത്
ജീവനറ്റു കിടക്കുകയായിരുന്നു. അതിന് വേണ്ടിയാണ്.
പുത്തന്‍ സാമ്പത്തിക നയവും അതുക�ൊണ്ടാണ് ദിനം പ്രതി
ആഗ�ോളീകരണവും കുരുപ�ൊട്ടിയ�ൊലിക്കുന്നത്.
നടപ്പിലാക്കിയത�ോടുകൂടി ജനാധിപത്യ വാദികളും,
മൂലധന ശക്തികളുടെ വലിയ കമ്മ്യൂണിസ്റ്റുകളും,
ത�ോതിലുള്ള ഒഴുക്കും അക്കാദമീഷ്യന്‍മാരും ഈ
അതിന�ോട�ൊപ്പമുണ്ടായി. കുരുപ�ൊട്ടലില്‍
ഇന്ത്യയുള്‍പ്പെടെയുള്ള മൂന്നാം അക്രമിക്കപ്പെടുന്നത്,
ല�ോക രാജ്യങ്ങളില്‍ മൂലധന രക്തസാക്ഷികളാകുന്നത്.
ശക്തികളുടെ നിലനില്‍പ്പിന് അതെ, കുരുപ�ൊട്ടല്‍ ഒരു
അവിടെയുള്ള ര�ോഗമാണ്. മുതലാളിത്വം
ജനവിഭാഗങ്ങള്‍ വിഘടിച്ച് സൃഷ്ടിച്ചെടുത്ത ര�ോഗം.
നില്‍ക്കേണ്ടത് സമൂഹത്തില്‍ അസമത്വം ഉണ്ടാക്കിയെടുക്കല്‍
ആവശ്യമായിരുന്നു. നിലനില്‍ക്കുന്നിടത്തോളം മാത്രമാണ് ഈ ര�ോഗത്തിനു
അതിനാല്‍ ഇത്തരം ഈ ര�ോഗവും മൂര്‍ഛിക്കും. ള്ള ചികിത്സ അല്ലാത്ത പക്ഷം
ആശയങ്ങള്‍ക്ക് വെള്ളവും, സമൂഹത്തിന്റെ ഏറ്റവും വര്‍ഗിയതയുടെ കുരുക്കള്‍
വളവും നല്‍കി വളര്‍ത്തി ഒരു അടിത്തട്ടില്‍ നിന്ന് അതിന്റെ പ�ൊട്ടിയ�ൊലിച്ച്, അനുദിനം
വിഭാഗം ജനങ്ങള്‍ ഇവരുടെ കാരണങ്ങള്‍ പരിഹരിച്ച് രക്തസാക്ഷികള്‍
കെണിയില്‍ പെട്ട് ശാസ്ത്രീയ അവബ�ോധം പിറവിയെടുക്കും.
ചട്ടുകങ്ങളായി മാറി.
അവരാണ് കല്‍ബുര്‍ഗിയേയും,
ധബ�ോല്‍ക്കറേയും
പന്‍സാരയേയും, ഗൗരി
ലങ്കേഷിനേയുമെല്ലാം
സൃഷ്ടിക്കുന്നത് .പശുവിന്റെ
പേരിലും,
മതങ്ങളുടെ ലേബലിലും,
ല�ോകത്തിന്റെ
പലഭാഗത്തും, അക്രമം
നടത്തിയതും ഇവരാണ്.
അതിന്റെ മറവില്‍ ലാഭം
ക�ൊയ്തതാവട്ടെ, ഇവരെ
നിയന്ത്രിക്കുന്ന
ക�ോര്‍പറേറ്റുകളും. പക്ഷേ
അവര്‍ മനസ്സിലാക്കുന്നില്ല,
തങ്ങള്‍ ഈ കുരു
പ�ൊട്ടിക്കുന്നത് എന്തിന്
വേണ്ടിയാണെന്ന്, രാമ
രാജ്യവും ഇസ്ലാമിക് സ്റ്റേറ്റും,
വേള്‍ഡ് ഓഫ് ജീസസും

178
ഗായത്രി മന�ോജ്‌
ഫിസിക്സ്

നമ്മള്‍
തമ്മില്‍
എന്റെ വരകളില്‍ തെളിഞ്ഞത്
നിന്റെ മുഖമായിരുന്നു
എന്റെ വാക്കുകളുടെ ജീവന്‍
നിന്റെ കനവായിരുന്നു
ഓര�ോ ന�ോട്ടം ക�ൊണ്ടും
നിന്നെ മാത്രം തിരയുന്ന എന്റെ കണ്ണുകള്‍ക്ക്
നിന്റെ ചിരിയുടെ
അതേ തെളിച്ചമായിരുന്നു
ഇത്രയ�ൊക്കെയുണ്ടായിട്ടും
എല്ലാവരും കണ്ടത്
നിസ്ക്കാരത്തഴമ്പുള്ള
നിന്റെ നെറ്റിയും
നീലക്കരയുള്ള മുണ്ടിന്റെ
ഇടത്തോട്ടു ചാഞ്ഞ ക�ോന്തലയുമായിരുന്നു!

179
s]m¶m\n .Fw.C.Fkv tImtfPv
"" ഞങ്ങള്‍
ഒന്നിച്ചിരിക്കുമ്പോള്‍
കൈവിട്ടുപ�ോകുന്നത്
നിങ്ങളുടെ
മനസാണെങ്കില്‍
തല്ലേണ്ടത്
ഞങ്ങളെയാണ�ോ !
അത�ോ
നിങ്ങളെത്തന്നെയ�ോ...?
""

180
സ്മൃതി
ക�ൊമേഴ്സ്‌

അ വര്‍ ആ ക�ോളേജിന്റെ മുകളിലത്തെ നിലയില്‍


ഒരു തൂണിന്റെ ഇരുവശങ്ങളിലായി താഴെ
ബാഡ്മിന്‍റണ്‍ ക�ോര്‍ട്ടിലേയ്ക്ക് ന�ോക്കിയിരിക്കുകയാണ്...
താഴെ ആളും ആരവവുമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന
ക�ോര്‍ട്ട്. എങ്കിലും പാശ്ചാത്യരായ കാണികളെപ്പോലെ,
അവര്‍ ആ ഒഴിഞ്ഞുക്കിടക്കുന്ന ക�ോര്‍ട്ടിലെ 'കളി'
ആസ്വദിക്കുന്നവരായി മാറി ...കുറേ നേരം...
നിശബ്ദത...!!!
'എന്ത് തീരുമാനിച്ചു ' അവസാനം ക�ോര്‍ട്ടില്‍ നിന്നും
കണ്ണെടുക്കാതെ അവന്‍ അവള�ോട് ച�ോദിച്ചു.
ഇല്ല ... മറുപടിയില്ല...അവള്‍ ഇമവെട്ടാതെ
ന�ോക്കിയിരിപ്പാണ്. അവള്‍ കളി കാണല്‍ തുടരുന്നു...
'ഒന്നും പറഞ്ഞില്ല ' അവന്‍ അവളുടെ മുഖത്തേയ്ക്ക്
ന�ോക്കിക്കൊണ്ടു ച�ോദിച്ചു.
'ഞാന്‍ എന്താണ് പറയുക
അമ്മ... അച്ഛന്‍ ... പെങ്ങള്‍...'

181
s]m¶m\n .Fw.C.Fkv tImtfPv
അവള്‍ ക�ോര്‍ട്ടില്‍ നിന്നും
കണ്ണു പിന്‍വലിക്കാതെ
മറുപടി പറഞ്ഞു.
വീണ്ടും നിശബ്ദത...!!!
അവന്‍ വീണ്ടും ക�ോര്‍ട്ടിലേയ്ക്ക്
ന�ോക്കി അവിടെ ഒരു വശത്ത്
കയ്യില്‍ ബാറ്റുമേന്തി അവന്‍
നില്‍ക്കുന്നു. മറുപുറത്ത്
അവളുടെ അച്ഛന്‍, അമ്മ,
പെങ്ങള്‍ ...!!!
അവര്‍ പുറത്ത് കളി കണ്ടുക�ൊ
ണ്ടിരിക്കുന്നു.
അവന്‍ റഫറിയെ ദയനീയമാ
യ�ൊന്നു ന�ോക്കി.
സലാം മാസ്റ്റര്‍!! ചുകന്ന
കണ്ണുകളും നീളന്‍ താടിയും
ചുണ്ടത്ത് വിസിലും ...

182
മുന്നിലുള്ള മൈക്കിലൂടെ അയാള്‍
വിളിച്ചു പറഞ്ഞു.
'ഒരാണും പെണ്ണും ഒറ്റയ്ക്കാകുമ്പോള്‍
അവിടെ മൂന്നാമത�ൊരാള്‍ അതിഥി
യായി വരുന്നു പിശാച്...'
പെട്ടെന്ന് അവന�ൊന്ന് ഓര്‍ത്തു
ന�ോക്കി ...ആ ക�ോളേജില്‍ ഒരാണും
പെണ്ണും ഒറ്റയ്ക്കാകുമ്പോള്‍
കടന്നുവരാറുള്ള അതിഥി അയാള്‍
തന്നെയാണ് സലാം മാസ്റ്റര്‍
'കളി തുടങ്ങാം'
മൈക്കിലൂടെ റഫറി മാസ്റ്ററുടെ
കനത്ത ശബ്ദം .
'എന്നിട്ട്
എന്ത് തീരുമാനിച്ചു 'അവന്‍ വീണ്ടും
അവളെയ�ൊന്ന് ന�ോക്കി...
'എനിക്ക് എന്റെ അമ്മയെ വിഷമിപ്പി
ക്കാന്‍ പറ്റില്ല...'
കാണികള്‍ ആര്‍പ്പുവിളിക്കുന്നു.
അമ്മയുടെ മികച്ച ഒരു സ്മാഷ്
സാരിയുടെ തുമ്പ് അരയില്‍ തിരുകി
വായുവില്‍ ഉയര്‍ന്നു ചാടി, കാലുകള്‍
പുറക�ോട്ട് വളച്ച് അത്യുഗ്രന്‍ സ്മാഷ്.
തിരിച്ച് ഒരു റിട്ടേണിനു അവസരം
നല്‍കാതെ കൃത്യം അതവന്റെ
മുഖത്തുത്തന്നെ പതിച്ചു. ആ ക�ോര്‍ട്ടിലേയ്ക്ക് ന�ോക്കി...
കാണികളില്‍ ഊറിയൂറിയുള്ള ഇരു കൈകളും ഉയര്‍ത്തി ബാറ്റ് മുറുകെപിടിച്ച്
ചിരി...ചിലരുടെ മുഖത്ത് നിസ്സഹായനായി നില്‍ക്കുന്ന അവനു കാണാം, മുന്നില്‍
സഹതാപം. മൂന്നുപേര്‍ ഉയര്‍ന്നു ചാടി കാലുകള്‍ പുറക�ോട്ടു വളച്ച്
'നീ പറഞ്ഞു വരുന്നത് ? ' കിടിലന്‍ സ്മാഷുകള്‍.
'അതെ നമുക്ക് പിരിയാം... കത്തി കുത്തിയിറക്കുന്ന വേദനയ�ോടെ അവനിലേയ്ക്ക്
വീട്ടുകാര്‍ ഒരിക്കലും ഇതിന് സമ്മതി മൈക്കില്‍ വീണ്ടും റഫറി മാസ്റ്റര്‍.
ക്കില്ല. എനിക്കവരെ പിണക്കിയിട്ട് 'ഒരാണും പെണ്ണും ഒറ്റയ്ക്കാകുമ്പോള്‍ അവിടെ
ഒരു ജീവിതവും വേണ്ട ' മൂന്നാമത�ൊരാള്‍ അതിഥിയായി വരുന്നു പിശാച്.'
അവന്റെ മുഖത്തേയ്ക്ക് ന�ോക്കി അവള്‍
പറഞ്ഞു. ഗെയിം ഈസ് ഓവര്‍ !!!
നീട്ടിയടിച്ച വിസിലിലൂടെ
ഈറനണിഞ്ഞ അവളുടെ
ച�ോരതെറിക്കുന്നത്
കണ്ണുകളില്‍ നിന്നും തന്റെ കണ്ണുകള്‍
അവന്‍ ന�ോക്കി നിന്നു.
പിന്‍വലിച്ച് അവന്‍ വീണ്ടും

183
s]m¶m\n .Fw.C.Fkv tImtfPv
നിന്നോട്
മുന്നിലേക്ക്‌തുറന്ന
രണ്ടു കണ്ണുകളുണ്ടായിട്ടും
നീ എന്താണെപ്പോഴും
നിന്നിലേക്ക് മാത്രം
ന�ോക്കുന്നത് !
സിറാജ് പി പി
എക്കണ�ോമിക്സ്
തൂലിക
തൂലിക, ഏറ്റവും മൂര്‍ഛയേറിയ,
പടവാള്‍....
പരിധി നിശ്ചയിക്കപ്പെടുമ്പോള്‍
അതും തുരുമ്പെടുക്കുന്നു.
ഫാത്തിമ
കെമിസ്ട്രി

മിശ്രവിവാഹം
മതത്തിന്റെ കണ്ണുവെട്ടിച്ച്
നാം ഓടിയപ്പോള്‍...
നിനച്ചതേയില്ല
ഒരുമിച്ചിരിക്കാന്‍ ഈ മാലയിട്ട -
ഫ്രെയിമിനകത്തേ കഴിയൂ എന്ന്!
അമല്‍
ജിയ�ോളജി

184
സ്നേഹചുംബനം
എന്റെ അധരങ്ങളില്‍ ഇന്ന് നീ
അമര്‍ത്തി ചുംബിച്ചപ്പോള്‍
വിയര്‍പ്പില്‍ കുതിര്‍ന്ന എന്റെ
ചന്ദന കുറി
നിന്റെ നിസ്കാരതഴമ്പിലേക്ക്
ഒലിച്ചിറങ്ങി!
ജുബിന ടി
ഇംഗ്ലീഷ്

സങ്കടം
ഉള്ളില്‍
കടലിരമ്പുമ്പോള്‍
ചില തിരകള്‍
കുതറിയ�ോടും
അവ കടല്‍ വിട്ടിറങ്ങി
കരയാകെ പരക്കും.
കൃഷ്ണ
ഫിസിക്സ്

185
s]m¶m\n .Fw.C.Fkv tImtfPv
186
187
s]m¶m\n .Fw.C.Fkv tImtfPv
എ ല്ലാം കരിഞ്ഞില്ലാതാകുന്ന വേനല്‍ പാതകളില്‍ ആരും
ഒറ്റയാകാതിരിക്കാനുള്ള തണലാണ് ഓര�ോ ഗുല്‍മോഹര്‍
പടര്‍പ്പുകളുടേയും രാഷ്ട്രീയം .വിണ്ടുകീറിയ നടപ്പാതകള്‍ രക്തപുഷ്പങ്ങള്‍
പ�ൊഴിച്ച് വര്‍ണാഭമാക്കുകയാണ് ഓര�ോ ഗുല്‍മോഹര്‍ ചില്ലകളുടേയും
ദൗത്യം.അതെ. അനീതിയാല്‍ തിരസ്കരിക്കപ്പെട്ടവരുടെ
ഒറ്റയടിപ്പാതകളില്‍ മാനവികതയുടേയും സര്‍ഗ്ഗാത്മകതയുടേയും
മഹാ ശാഖികള്‍ പടര്‍ത്താനാണ് ഈ ഗുല്‍മോഹറും MES ന്റെ മണ്ണില്‍
വേരുറപ്പിച്ചത്.. സര്‍ഗ്ഗാത്മക ഇടപെടലിന്റെ ഗുല്‍മോഹര്‍
തണലിടമായി..ഗുല്‍മോഹര്‍ ക�ോളേജ് യൂണിയന്‍

188
യൂണിയന്‍ റിപ്പോര്‍ട്ട്
2016-2017
സത്യപ്രതിജ്ഞ നേതൃത്വത്തില്‍ 4/11/16 ന് യില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു.
ഗുല്‍മോഹര്‍ ക�ോളേജ് യൂണിയന്‍ ജൈവ-പച്ചക്കറി ത�ോട്ടത്തിന് ക്രിസ്മസ് ദിനാഘ�ോഷം
ഭാരാഹികളുടെ സത്യപ്രതിജ്ഞ തുടക്കമിട്ടു. ചെയര്‍മാന്‍ റാഫി ഗുല്‍മോഹര്‍ ക�ോളേജ് യൂണിയന്റെ
ചടങ്ങ് നവംബര്‍ 4-ാം തീയതി ഇ. പച്ചക്കറി നട്ട് ഉദ്ഘാടനം ആഭിമുഖ്യത്തില്‍ ഡിസംബര്‍ 23 - ന്
കെ ഹാളില്‍ വെച്ച് നടന്നു. നിര്‍വഹിച്ചു. പച്ചക്കറി-ത�ോട്ടത്തിന്റെ ക്രിസ്മസ് ദിനാഘ�ോഷം നടത്തി.
വിദ്യാര്‍ത്ഥികളും അധ്യാപകരും വിപുലീകരത്തെ സംബന്ധിച്ച് ഇതിന്റെ ഭാഗമായി പുല്‍ക്കൂട്
അടങ്ങുന്ന നിറഞ്ഞ സദസ്സ് ചര്‍ച്ചകള്‍ നടത്തി. നിര്‍മ്മാണ മത്സരവും ഗ്രീറ്റിംങ്
സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം പ്രകൃതി പഠന ക്യാമ്പ് കാര്‍ഡ് മേക്കിംങ് മത്സരവും
വഹിച്ചു. വംബര്‍ 8 - ന് ക�ോളേജ് യൂണിയന്റെ നടത്തി. പുല്‍ക്കൂട് നിര്‍മ്മാണ
ഉദ്ഘാടനം കീഴില്‍ പ്രകൃതി പഠന ക്യാമ്പ് മത്സരത്തില്‍ ജ്യോളജി ഡിപ്പാര്‍ട്ട്മെ
ഡിസംബര്‍ 9 - 2016 ന് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ന്റും ഗ്രീറ്റിംങ് കാര്‍ഡ് നിര്‍മാണത്തി
ഗുല്‍മോഹര്‍ ക�ോളേജ് യൂണിയന്റെ സ്നെയ്ക്ക് ഷ�ോ നടത്തി. വിവിധ തരം ല്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റും
ഉദ്ഘാടനം നടന്നു. പ്രശസ്ത സംഗീത പാമ്പുകളെ ഉള്‍പ്പെടുത്തിയിട്ടുള്ള വിജയികളായി. എല്ലാ വിദ്യാര്‍ത്ഥിക
സംവിധായകനും ഗായകനുമായ ക്യാമ്പ് വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ ളും പരിപാടി ആവേശകരമായി
ശ്രീ. ഗ�ോപീസുന്ദര്‍ ഉദ്ഘാടനം ആവേശകരമാക്കി, ഒപ്പം പാമ്പുകളെ ഏറ്റെടുത്തു.
നിര്‍വഹിച്ചു. ചെയര്‍മമാന്‍ മുഹമ്മദ് പറ്റിയുള്ള അടിസ്ഥാന അറിവുകള്‍ ആര്‍ട്സ് ഫെസ്റ്റ്
റാഫി അധ്യക്ഷത വഹിച്ചു. ഉച്ചയ്ക്ക് പങ്കു വയ്ക്കുകയും ചെയ്തു. ഗുല്‍മോഹര്‍ ക�ോളേജ് യൂണിയന്റെ
ശേഷം ഗാനമേളയും വിദ്യാര്‍ത്ഥികളു മെഡിക്കല്‍ ക്യാമ്പ് കീഴില്‍ സര്‍ഗ ആര്‍ട്സ് ഫെസ്റ്റ്
ടെ പരിപാടികളും നടന്നു. നിറഞ്ഞ വംബര്‍ 24 - ന് ക�ോളേജ് യൂണിയ സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍
വിദ്യാര്‍ത്ഥി സാന്നിധ്യം പരിപാടിയ്ക്ക് ന്‍റെ കീഴില്‍ സ്റ്റെം സെല്‍ അബ്ബാസ് ഉദ്ഘാടനം നിര്‍വഹിച്ചു.
മികവേകി. ഡ�ോനേഴ്സ് റെജിസ്ട്രേഷന്‍ ക്യാമ്പ് നിര്‍ധനരായ ര�ോഗികള്‍ക്കുള്ള യൂണി
വിക്റ്ററി ഡേ സംഘടിപ്പിച്ചു. നിരവധി വിദ്യാര്‍ത്ഥി യന്റെ ചികിത്സ സഹായം കൈമാറി
ശക്തമായ ഭൂരിപക്ഷത്തോടു കൂടി കളും അധ്യാപകരും സ്റ്റെം സെല്‍ ക�ൊണ്ടായിരുന്നു ഉദ്ഘാടനം
വിജയിച്ച ഗുല്‍മോഹര്‍ ക�ോളേജ് ദാനം ചെയ്യുന്നതിന് പരിശ�ോധനക നടത്തിയത്. 2017 ജനുവരി 4,5,6
യൂണിയന്റെ വിക്റ്ററി ഡേ നിറഞ്ഞ ള്‍ക്ക് ശേഷം വിധേയരായി. ദിവസങ്ങളിലായി ഓഫ് സ്റ്റേജ്
വിദ്യാര്‍ത്ഥി പങ്കാളിത്തത്തില്‍ ഒക്ടോ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം മത്സരങ്ങളും ജനുവരി 11,12
ബര്‍ 26 ന് നടന്നു. ടീം ആനന്ദം - ക�ൊണ്ട് ക്യാമ്പ് വിജയകരമായി. ദിവസങ്ങളിലായി ഓണ്‍ സ്റ്റേജ്
ത്തിന്റെ സാന്നിധ്യം പരിപാടികള്‍ റെഡ് റിബ്ബണ്‍ മത്സരങ്ങളും നടത്തി. ചിത്ര
കൂടുതല്‍ ആവേശകരമാക്കി. ടീം ഡിസംബര്‍ 1 എയ്ഡ്സ് ദിന കലാതിലകവും സിനി കലാ
ആനന്ദം ക�ോളേജ് യൂണിയന് പ്രചരണത്തിന്‍റെ ഭാഗമായി പ്രതിഭയും ആയി. അധ്യാപകരുടെ
അഭിനന്ദനവും ആശംസയും പറഞ്ഞു. ഗുല്‍മോഹര്‍ ക�ോളേജ് യൂണിയന്റെ അസാന്നിധ്യത്തിലും വിദ്യാര്‍ത്ഥിക
കേരള പിറവി ദിനാഘ�ോഷം നേതൃത്വത്തില്‍ ക�ോളേജിലെ മുഴുവന്‍ ളും പൂര്‍ണ പങ്കാളിത്തം ക�ൊണ്ട്
വിദ്യാര്‍ത്ഥികളെയും അധ്യാപകരെ പരിപാടി വിജയകരമായി.
നവംബര്‍ 1 - 2016 ന് ഗുല്‍മോഹര്‍
ക�ോളേജ് യൂണിയന്റെ ആഭിമുഖ്യത്തി യും ഉള്‍പ്പെടുത്തി മെഗാ റിബ്ബണ്‍ കബഡി വിക്റ്ററി ഡേ
ല്‍ കേരളപ്പിറവി ദിനാഘ�ോഷം തീര്‍ത്തു. എയ്ഡ്സ് വിരുദ്ധ 2017 ഫെബ്രുവരി 14 ന് ക�ോളേജ്
നടന്നു. ക�ോളേജ് അങ്കണത്തില്‍ റാലിയും സംഘടിപ്പിച്ചു. റെഡ് യൂണിയന്റെ നേതൃത്വത്തില്‍ കബഡി
കേരള മാതൃക ഉണ്ടാക്കി. ദിനാഘ�ോ റിബ്ബണ്‍ പരിപാടി എല്ലാവരും നല്ല വിക്റ്ററി ഡേ ആഘ�ോഷിച്ചു.
ഷത്തിന്റെ ഭാഗമായി നാടന്‍ പാട്ട് രീതിയില്‍ ഏറ്റെടുത്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാ
മത്സരം നടത്തി. നാടന്‍ പാട്ട് ന�ോട്ട് ന�ോര�ോധനം ചര്‍ച്ച രായ കബഡി താരങ്ങളെയും റിപ്പബ്ലി
മത്സരത്തില്‍ ബി.ക�ോം നവംബര്‍ 30 ന് ക�ോളേജ് യൂണിയ ക് പരേഡില്‍ പങ്കെടുത്ത എന്‍.സി.
ഡിപ്പാര്‍ട്ട്മെന്റ് വിജയികളായി. ന്റെ ഭാഗമായി കറന്‍സി പിന്‍വലി സി കേഡറ്റുകളേയും വെയ്റ്റ് ലിഫ്റ്റ്
ജൈവ പച്ചക്കറി ത�ോട്ടം ക്കല്‍ ഗുണവും ദ�ോഷവും എന്ന ചാമ്പ്യന്മാരെയും പരിപാടിയില്‍
വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ആദരിച്ചു.
ഗുല്‍മോഹര്‍ ക�ോളേജ് യൂണിയന്റെ
നല്ല ചര്‍ച്ചകള്‍ വിദ്യാര്‍ത്ഥികള്‍ക്കിട

189
s]m¶m\n .Fw.C.Fkv tImtfPv
ഫിലിം ഫെസ്റ്റ് ഡിബേറ്റ് ക�ോംപറ്റീഷന്‍ പങ്കാളിത്തം പരിപാടിയ്ക്ക് മികവേകി.
ഗുല്‍മോഹര്‍ ക�ോളേജ് യൂണിയന്റെ മാര്‍ച്ച് 15-ാം തീയ്യതി യൂണിയന്റെ വായന വാരാചരണം
ആഭിമുഖ്യത്തില്‍ ഫെബ്രുവരി 21-ാം ആഭിമുഖ്യത്തില്‍ ഡിബേറ്റ് വായനാ വാരാചരണത്തിന്റെ
തീയ്യതി ഫിലിം ഫെസ്റ്റ് ക�ോംപറ്റീഷന്‍ നടത്തി. ന�ോട്ട് ഭാഗമായി ജൂണ്‍ 21-ന് ക�ോളേജ്
സംഘടിപ്പിച്ചു. വേദി ഒന്നില്‍ ഫീച്ചര്‍ നിര�ോധനവും ഇന്ത്യന്‍ സാമ്പത്തിക യൂണിയന്‍ വായന വാരാചരണ
ഫിലിമുകളും വേദി രണ്ടില്‍ ഷ�ോര്‍ട്ട് വ്യവസ്ഥയും എന്ന വിഷയത്തിലായി പരിപാടികളും പുസ്തക പ്രദര്‍ശനവും
ഫിലിമുകളും നടത്തി. ഷ�ോര്‍ട്ട് രുന്നു ഡിബേറ്റ് സംഘടിപ്പിച്ചത്. സംഘടിപ്പിച്ചു.
ഫിലിമുകള്‍ക്ക് മികച്ച പ്രതികരണം ജിയ�ോളജി ഡിപ്പാര്‍ട്ട്മെന്റിലെ സെമിനാര്‍
ഉണ്ടായിരുന്നു. ഫിലിം ഫെസ്റ്റിന്റെ അമല്‍-അഖില്‍ എന്നിവര്‍ ജൂലൈ 4- 2017 ന് ലഹരി വിരുദ്ധ
ഭാഗമായി ഫെബ്രുവരി 13-ന് ഫിലിം വിജയികളായി. ക്യാമ്പയ്നിന്റെ ഭാഗമായി ക�ോളേജ്
- ക്വിസ് മത്സരം സംഘടിപ്പിച്ചു. സിസ�ോണ്‍ യൂണിയന്‍ സെമിനാര്‍ സംഘടിപ്പിച്ചു.
രക്തദാന ക്യാമ്പ് ഏപ്രില്‍ 27,30 എന്നീ കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ
ഗുല്‍മോഹര്‍ ക�ോളേജ് യൂണിയന്റെ തീയ്യതികളില്‍ കാലിക്കറ്റ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥിക
ആഭിമുഖ്യത്തില്‍ ഫെബ്രുവരി 21-ന് യൂണിവേഴ്സിറ്റി സിസ�ോണ്‍ മലപ്പുറം ള്‍ക്കിടയിലെ ലഹരി ഉപയ�ോഗം
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക�ോളേജില്‍ വച്ച് നടന്നു. ക�ോളേജി എന്ന വിഷയത്തില്‍ ക്ലാസെടുത്തു.
വിദ്യാര്‍ത്ഥികള്‍ നല്ല രീതിയില്‍ നകത്ത് നിന്ന് നിരവധി ഇനങ്ങളില്‍ ഗുല്‍മോഹര്‍ ഫെസ്റ്റ്
പരിപാടി ഏറ്റെടുക്കുകയും അന്‍പ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു. ഗുല്‍മോഹര്‍ ക�ോളേജ് യൂണിയന്റെ
ത�ോളം വിദ്യാര്‍ത്ഥികള്‍ രക്തം ദാനം ഡ�ോക്യുമെന്ററി പ്രദര്‍ശനം ആഭിമുഖ്യത്തില്‍ ജൂലൈ 21-ന്
നല്‍കുകയും ചെയ്തു. ജൂണ്‍ 6-ന് ക�ോളേജ് യൂണിയന്റെ ഗുല്‍മോഹര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു.
സെമിനാര്‍ ഭാഗമായി ഡ�ോക്യുമെന്‍ററി സംവിധായകന്‍ ശിവറാം മ�ോനി
മാര്‍ച്ച് 2-ാം തീയ്യതി ക�ോളേജ് പ്രദര്‍ശനം നടത്തി. കേന്ദ്ര സര്‍ക്കാര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ടീം
യൂണിയന്റെ കീഴില്‍ സെമിനാര്‍ വിലക്കേര്‍പ്പെടുത്തിയ മൂന്നു മാച്ച് ബ�ോക്സ് താരങ്ങളും അണിയറ
സംഘടിപ്പിച്ചു. സ്ത്രീ സുരക്ഷയും നവ ഡ�ോക്യുമെന്ററികള്‍ ക്യാമ്പസില്‍ പ്രവര്‍ത്തകരും പങ്കെടുത്തു. ടീം
മാധ്യമങ്ങളും എന്ന വിഷയത്തിലാ പ്രദര്‍ശിപ്പിച്ചു. മാച്ച്ബോക്സിന്റെ സാന്നിധ്യം
ണ് സെമിനാര്‍ നടത്തിയത്. പരിസ്ഥിതി ദിനാചരണം ഗുല്‍മോഹര്‍ ഫെസ്റ്റ് കൂടുതല്‍
ശ്രീജിത്ത് അരിയല്ലൂര്‍ ഉദ്ഘാടനം 2017 ജൂണ്‍ 6-ന് പരിസ്ഥിതി മികവുറ്റതാക്കി. ഉച്ചയ്ക്ക് ശേഷം
നിര്‍വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഗാനമേളയും വിദ്യാര്‍ത്ഥി പരിപാടി
സ്പോട്സ് ക�ോളേജ് യൂണിയന്റെ കളും നടത്തി. വിദ്യാര്‍ത്ഥികള്‍
ഗുല്‍മോഹര്‍ ക�ോളേജ് യൂണിയന്റെ നേതൃത്വത്തില്‍ ഡിപ്പാര്‍ട്ട് മെന്റ് പൂര്‍ണ പങ്കാളിത്തത്തോടുകൂടി
ആഭിമുഖ്യത്തില്‍ മാര്‍ച്ച് 6 ന് അടിസ്ഥാനത്തില്‍ ക്യാമ്പസ് പരിപാടി ഏറ്റെടുക്കുകയും വിജയിപ്പി
സ്പോട്സ് അറ്റ്ലറ്റിക്സ് മത്സരങ്ങള്‍ ശുചീകരണവും മരത്തൈ നടലും ക്കുകയും ചെയ്തു.
നടത്തി. ഫെബ്രുവരി 28, മാര്‍ച്ച് സംഘടിപ്പിച്ചു. മുഴുവന്‍ വിദ്യാര്‍ത്ഥിക
1,2,3 എന്നീ ദിവസങ്ങളില്‍ ളും പരിപാടിയ്ക്ക് സഹകരിച്ചു.
ഗെയ്മ്സുകള്‍ സംഘടിപ്പിച്ചു. ഇഫ്താര്‍ മീറ്റ്
പ്രിന്‍സിപ്പാള്‍ ഉദ്ഘാടനം ഗുല്‍മോഹര്‍ ക�ോളേജ് യൂണിയന്റെ
നിര്‍വഹിച്ചു. ഹൗസ് അടിസ്ഥാന ആഭിമുഖ്യത്തില്‍ ഇഫ്താര്‍ മീറ്റ്
ത്തിലുള്ള മത്സരങ്ങളില്‍ Yellow സംഘടിപ്പിച്ചു. റംസാന്‍ - ആഘ�ോഷ
House വിജയികളായി. ത്തിന്റെ ഭാഗമായി ജൂണ്‍ 14 -
ഫുഡ് ഫെസ്റ്റ് നാണ് പരിപാടി നടത്തിയത്.
ക�ോളേജ് യൂണിയന്റെ കീഴില്‍ മാര്‍ച്ച് വിദ്യാര്‍ത്ഥികളെ ആവേശകരമായി
14-ന് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പരിപാടിയെ ഏറ്റെടുത്തു.
മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ മെഹന്തി ഫെസ്റ്റ്
നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്നു. 2017 ജൂണ്‍ 21-ന് ക�ോളേജ്
സ്റ്റാള്‍ മേക്കിങ് മത്സരത്തില്‍ യൂണിയന്റെ നേതൃത്വത്തില്‍
ജിയ�ോളജി ഡിപ്പാര്‍ട്ട്മെന്റും ഓന്‍ ദ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.
സ്പോട്ട് മത്സരത്തില്‍ ബി.ക�ോം പെരുന്നാള്‍ ആഘ�ോഷത്തിന്റെ
ഡിപ്പാര്‍ട്ട്മെന്റും വിജയികളായി. ഭാഗമായി നടത്തിയ മെഹന്തി
രുചിവിഭവങ്ങളാല്‍ മികച്ച രീതിയില്‍ ഫെസ്റ്റ് വിദ്യാര്‍ത്ഥികളെ ആവേശക
ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. രമായി ഏറ്റെടുത്തു. നല്ല വിദ്യാര്‍ത്ഥി

190
MES PONNANI COLLEGE ANNUAL REPORT
2016-17

The following is the brief (2), Ameera. V. U (11), Ayisha, Faculty attended 34 conferences:
summary of the activities of the V. A (1), Bushara. M. V (1), Asha Ameera. V. U (5), Dr. V. A.
College for the year 2016-17. Neendur (1), Ambili S (3), Dr. Ayisha (1), Dr. V. K. Brijesh (2),
Jayasree. K. M (1), Safaras Ali Dr. C. Sreejith (1), Dr. M. Nithya
1. Publications of the Faculty: (a) Kadughothel (1) and Jyothi P. V (1), Dr. K. S. Arunkumar (2),
Books: (1) Dr. K. S. Arunkumar (1) Razia Beevi (1), Soumya E (1),
(Unique Wetlands of Kerala) and Mr. Zubair A. A (1), Bushara. M.
and (2) Bushara M. V (Human (d) Conference Papers: Published V (3), Shamila. V. U (4), Asha
Capital and Economic 22 Conference Papers: Ameera. Neendur (1), Ambili S (1),
Development in Kerala, Seminar V. U (4), Safna. K (3), Nusrath K (1), Ameera Mol. P. M
Proceedings of Department of Muhammed Abdurahman K (1), (1), Jasir M. P (1), Sina A. R (1),
Economics) Jumailath Karuthedath (4), K M Thoufeeq Rahman Vazhakat (4),
Riyas (1), Sabna. M (6), Dr. Jayasree. K. M (1) and
(b) Book Chapters: (1) Ameera. Participated in national seminar SafarasAli Kadughothel (1)
V. U (Athijeevanatthinte on nano photonics, St. Thomas
Kaalochakal, Pennudal College, Thrissur, KSTEC, 3. On-going/Completed Research
Bhedikkunna Sikshakan), (2) Mohammed Shibu. K (3), Projects (2016-17): 12 externally
Bushara. M. V (Women Arunkumar K. S (1), V. A. funded research projects are in
Empowerment In India, Ayisha (3), V K Brijesh (2), P. progress at the College: (1)
Entrepreneurship Among Muslim K. AbdulNafih (1), M. Razia Ameera. V. U, The Lives of
Women In Kerala), (3) Beevi (5), Bushara. M. V (1), Kerala Muslim Women as
ShamilaV. U (Ecotourism Ambili. S (2), Shamila. V. U (4), documented in Literature,
Economics and Environment, Jyothi P. V (3) Cinema and History, UGC,
Role of eco-tourism in 70,000, 2 Years; (2). Sameera
environmental sustainability) 2. Conferences/Seminars/ Haneef, The feminine nuances:
Workshops Attended by the the multifarious female
(c) Journal Papers: Abbas. T. P Faculty Members (2016-17): sensibility presented in

191
s]m¶m\n .Fw.C.Fkv tImtfPv
Mappilapattu, UGC, 50,000, 2 Years; (3). Farisha. PCNHSS, Mookkuthala,
V. M, “Writing back to the confused identity created JalamMannilekkumManassilekkum, 25/12/2016;
by the West: A Postcolonial study on Muslim National Conference on Geospatial Technologies for
Women”, UGC, 1, 00, 000, 2 Years; (4). Dr. K. S. Rural Development (NCGARD’17), Session Chair,
Arunkumar, “Integrated Geoenvironmental 2nd – 3rd Feb 2017; WWS ProgrammeGovt. College
Assessment of Biyyam Kayal in the Coastal Tract of Tavanur, Introduction to Environmental studies,
Malappuram District”, Department of Environment & 16-Feb-2017; Jalasuraksha Seminar, SSA
Climate Change, 10.53 lakhs, 3 Years; (5) P. K. Malappuram, JalavumJeevithavum, 25 Feb 2017. (4)
Abdul Nafih, Sediment dynamics in a microtidal Dr. V. A. Ayisha, Geology Association Inauguration,
natural inlet bounded by breakwaters; A case study at Christ College(Autonomous), Irinjalakuda,
Bharathapuzha estuary, Ponnani, UGC, 1. 9 lakhs, 2 Opportunities of Geology students, 27th January,
Years; (6). Dr. K. S. Arunkumar, Evaluation Of 2017. (5) Jasir M. P, Career Orientation Workshop,
Water Quality And Nutrient Budget Of The Invited Talk, Career orientation workshop for BSc
Bharathapzha River And Adjoining Backwater- Computer Science Students, 23-02-2017. (6)
Nearshore Systems Of Malappuram District, Kerala, Thoufeeq Rahman Vazhakat, National Seminar,
India, UGC, 3. 75 lakhs, 2 Years; (7). Dr. Razia Session Chair, Contribution of Arabs to world Culture
Beevi. M, Functional diversity of Biyyam and Civilization, 20th December 2016; National
backwater’s relatimg biodiversity to the varying Seminar on“Modern Arabic Novel: Text, Context and
environmental changes, KSCSTE, 2342200, 3 Years; Technique”, Paper Presentation at Department of
(8). Bushara. M. V, Education, Employment and Job Arabic, PTM Govt. College Perinthalmanna, Socio
preferences of Women in Ponnani Municipality, -realistic elements in the novel ‘Imara: Yaaqoubian’:
UGC, Rs. 80,000/, 3 Years; (9). Asha Neendur, An Analitaical Study’, 23th to 25th January 2017. (7)
Health status of women in coastal areas special Saidalavi VP, Supplementary Lecture Series, Invited
reference to Ponnani Municipality, UGC, Rs. Talk, The Continent to Isles, 23rd Feb 2017; Lore
85,000/-, 3 Years; (10). Dr. Sina. A. R, Rajendra Locating the Locales of Malappuram, Session Chair,
Yadav’s Literary Character, UGC, 45000, 2 Years; 23rd Jan 2017
(11). Thoufeeq Rahman Vazhakkat, Socio-realistic
Elements as reflected in the writings of Alaa 7. Refresher course/ Orientation/Other Training
Al-Aswany with special reference to the Novel Programmes attended by the faculty: The following
ImarathYacoubian, UGC, 150000/-, 2 Years; (12). faculty have attended training programmes: (1)
Dr. Jayasree. K. M, Kodungallur Gurukulam An Ameera. V. U, English, Orientation, University of
Academy of Malayalam Literature, UGC, 65000, Kannur (2) Sameera Haneef, English, Orientation,
2yrs University of Calicut, (3) Safna. K, Physics,
Orientation Programme, ASC, Calicut University, (4)
6. Faculty as Resource Person (2016-17): The Sabna. M, Education, Professional Development
following faculty have officiated as resource persons Course, TLC, Dept. Of Education, Calicut, (5) Abdul
at various events: (1) Ameera. V. U, Uniform Civil Nafih, P. K, Geology, Refresher course in
Code and Muslim Personal Law, Invited Talk and environmental science & geosciences, University of
Diversity in Indian Culture, Invited Talk. (2) Safna. Calicut, (6) Dr. K. S. Arunkumar, Geology,
K, JAM Coaching for BSc physics Students at St. Orientation course, University of Kerala, (7) Zubair.
Thomas College, Thrissur, Invited talk, Statistical A. A, NSS, NSS officer’s training, (8) Bushara. M. V,
Mechanics, 28th January 2017 and talk on Economics, Orientation of NSS, Empanelled Training
‘Introduction to Computational Physics with special Institution, Kalamassery, (9) Nusrath K, Computer
reference to Python’, Invited talk, Computational Science, Short Term Course on Academic Leadership,
Physics, 07/01/2017 (3) Dr. V. K. Brijesh delivered a UGC HRDC, Aligarh Muslim University at M E S
key note address on the occasion “, National Seminar KVM College, Valanchery under PMMMNMTT, and,
on “Water Safety of Kerala in a Climate Change Short Run Course for Professional Development,
Perspective”, Keynote, Declining water levels in MHRD- Teaching Learning Centre at Department of
Malappuram-Are We Really Concerned?”, 18th of Education, University of Calicut under
October, 2016; handled classes for students of Civil PMMMNMTT, (10) Sreena P K, Mathematics,
Services Academy lecture hall, “Water Literacy and Orientation Programme, UGC HRDC University of
Water Related Issues”, 9th of October, 2016; for the Calicut.
public at Polppakkara, Edapal, talk on “Water
Literacy and Water related problems in Malappuram 8. Awards and Honours Received by Faculty
District”, 9thof October, 2016; NSS Special Camp of (2016-17): The following faculty received honours: (1)

192
Dr. K. Jayakrishnan, PhD, Calicut university, (2) Dr. (9). Genetically modified Tilapia, PG and research
Jayasree K M, Ph. D, Calicut university, and (3) Mrs. dept. of Aquaculture & Fishery Microbiology,
Soumya E, Best Paper, Cobia 2017, Diversity and 30/11/2016, Dr. Abdu Rahman, Dept. of fisheries,
abundance of planktons in Manoor Kayal, (10). Girls with Goals – Adoption of girls in Ponnani,
Malappuram, Kerala, 7/1/2017 Economics, 20/9/2016, 1. Adv. K. P Mariyumma,
Womens commission member. 2. C. P Mohammed
9. Faculty serving in academic bodies/editorial Kunji, Chairman, Ponnani Municipality, (11). Impact
boards/state, national and international level of Demonetisation on Kerala economy, Economics,
committees and bodies (2016-17): (1) Dr. Abbas T P, 15/11/2016, Dr. Shyjan, University of Calicut, (12).
Chairman, Board of Studies in Computer Science Teachers day celebration, Economics, 5/9/2016, Ajith
(PG), Calicut University, (2). V. S. Jeeja, Board of Koladi, Various alumne, Pro. Kadavanad
Studies, UG Physics, Calicut University, (3). Dr. K. Mohammed, Prof. Baby, (13). World Environment
Jayakrishnan, Board of Studies, UG Biotechnology, Day Celebration (WED 2016), Computer Science,
Calicut University, (4). Dr. V. A. Ayisha, Academic 17-06-2016, KSCSTE, Dr. A. Nujum, (Professor
Council member in Geology, University of Calicut, (Malayalam), Department of Modern Indian
(15). Dr. V. A. Ayisha, Chairperson, Board of Languages, Aligarh Muslim University, Aligarh),
Studies in Geology, University of Calicut, (6). Dr. V. (14). Seminar on “IT Infrastructure and
K. Brijesh, Dr. C. Sreejith and Dr. V. Santhosh, Management”, Computer Science, 17-02-2017,
Members, Board of Studies in Geology, University Abdul Gaffar, Senior Tech, Keltron Knowledge
of Calicut, (7). Dr. C. Sreejith, Board of Studies in Centre Edappal, (15). Seminar on “Ethical Hacking”,
Geology, University of Kannur, (8). Dr. V. A. Computer Science, 17-02-2017, Poly. M. V, HOC,
Ayisha and Dr. C. Sreejith, Members, Board of Keltron Knowledge Centre Thrissur, (16). Hands on
Studies in Geology, Christ College, Iringalakuda, (9) Training on Android Application Development,
Dr. Razia beevi. M, Life Membership, JMBI, IFSI, Computer Science, 06-03-2017, Anoos Babu P. K.
Academy of Environmental sciences, Fisheries Head, Department of Computer Science, Gems Arts
Technology of India, March 2020, (10) Jyothi. P. V, and Science College, (17). Conducted National
Board of studies member in Genetics (UG and PG) Seminar in collaboration with Kerala Arabic
University of Calicut-2016, (14). Jyothi. P. V, Teachers Association in connection with Celebration
Inspection committee Member for M Sc Botany in of “International Arabic Day”, ARABIC, 1 day18-12-
Little Flower College Guruvayoor. 2016, KATFKerala Arabic Teacher’s Association,
DR. MAZIN AL-MAZOUDIAmbassador, Arab
10. Conference/ Seminar/Symposium/ Workshop/ League, (18). Seminar in connection with Malayalam
Invited Talk Conducted by the Department (2016- day celebration, Malayalam dpt, November, Suneetha
17): (1). Invited talk on Career Opportunities for T. V Sebastian Paul, (19). A talk on reading,
English Majors, English, 20/02/2017, Ms. Vineetha. Malayalam dpt, June, Edappal C Subramanyan
M. K Asst Professor KAHM Unity Women’s
College, (2). Invited talk on Mahaswetha Devi,
English, 07/09/2016, Prof. Kusumam Joseph, Social
Activist, (3). Invited Talk on lifelong learning in
digital age, English, 11/08/2016, Muhammed Jabir,
Faculty, King Khalid University, (4). Intercollegiate
Competition of Physics Projects-2016, PG Dept of
Physics, on 28th September 2016, Dr. Nishanth, Asst
Prof of Physics, Sreekishana College Guruvayoor, Dr
Suneesh, Asst Prof of Physics, MES Engineering
college, Kuttipuram, (5). Student seminar
completion, Dept. Of Physics, 15-03-2017,., (6).
World Ozone Day, Dept of Geology, 25.10.2017,
KSCSTE, Dr. V. Madhu, Asst Professor, Department
of Atmospheric Science, CUSAT, Kochi, (7). World
Wetland Day, Dept of Geology, 22.02.2017,
KSCSTE, Dr. Goldin Quadros, Principal Scientist,
SACON, Coimbatore, (8). Biostatistics, PG and
research dept. of Aquaculture & Fishery
Microbiology, 24-25/11/2016, Dr. Balasubramanian,

193
s]m¶m\n .Fw.C.Fkv tImtfPv
NCC ANNUAL REPORT 2016-2017
COY-4, 28 KERALA BN NCC, OTP, MES PONNANI COLLEGE

INTRODUCTION
The National Cadet Corpse, the largest youth organization in Asia conducts variety enriched programmes including
camps of different types organized at national, state and unit levels. NCC moulds the youth of the country to develop
qualities of character, courage, comradeship, discipline, and leadership, and secular outlook, spirit of adventure,
sportsman ship and ideals of selfless services and make them useful citizen capable of shouldering responsibilities in
various walks of life. The NCC subunit of the college is affiliated to and is under the command of 28 Kerala BN
NCC, Ottappalam
SUB UNIT OF NCC AT THE COLLEGE
MES Ponnani College has one company of NCC, Coy-4, with an authorized cadet strength of 108. At present the
cadetship is for 3 years.
ENROLMENT
The activities of NCC at the college commenced with fresh enrolment. The enrolment took place in August, 2016.
Col. V.K.K. SreeVastava, Adm. Officer and PI staff from NCC HQ Ottappalam came over here and motivated the
students. Students were selected based on their physical and mental abilities and talents in cultural and sports
events. 19 boys and 16 girls were selected and enrolled

Abhirami K Uday Mishab Abdulla


RD Delhi RD Delhi

Captain Shanoor KT Mujeeb Rahman Sanhar Asha P


MN Mohammed Koya Senior Under Officer Under Officer Under Officer Under Officer
Associate NCC Officer

194
TRAINING ACTIVITIES Farzeen, LCPL Basima attended time in the history of MES
ALC West Bengal. CPL Ponnani college the two cadets
The training activities of the
Mohammed Hashim P, CPL of the college attend the same
report year commenced on 27th
Aneesh attended IGC camp on time the Republic Day Camp at
August, 2016 and concluded on
NOV 2016. 18 of our cadets Delhi . Sgt. Mohammed Hashim
09th February, 2017. The
attended CATC held at JNV P.V. II B.Sc. Zoology also
training programmes included
Palakkad. 44 of our cadets brought laurels to the institution
parades, WT, Field craft training,
attended CATC at MES that he attended PM Rally on
lecturer classes on various NCC
Mannarkkad. Sgt Thanseer 26-01-2017 at Delhi
subjects, social activities, cultural
attended SNIC at Nagaland on INTERNATIONAL DAY OF
activities, drill etc. Mohammed
January 2017. 20 of our cadets
Shanoor K.T. (B.A Economics)
attended CATC held at NCC HQ YOGA CELEBRATION
was selected as senior under
Kozhikkode, West Hill On 21st June, 2016, we
officer; Mohammed Sanhar K
(Geology) and Asha. P (B. Sc. NCC MINI CAMP celebrated the International Day
Chemistry) were selected as of Yoga. Cadets from our
A mini camp of NCC was college attended the Yoga held at
under officers conducted in January 2016 at SN M.S.K. Hall. M.E.S. Ponnani
INDEPENDENCE DAY Trust College, Shornur. The College.
camp was mainly aimed at
CELEBRATION developing skills in firing, CERTIFICATE EXAMINATION
On 15th August, cadets stripping and outstripping of 45 cadets attended ‘B’ certificate
assembled in the college campus. weapons, field crafts, map examination held at GPT
Captain M.N. Mohamed Koya, reading and drill with arms. 60 College, Palakkad . This
ANO, hoisted the national flag. cadets from our college attended consisted of 23 SD cadets and 22
He gave Independence Day the mini camp. SW cadets. 26cadets attended
message also.
SOCIAL SERVICES NCC ‘C’ certificate examination
PARADES Campus cleaning programs were
which was held at Govt. poly
technique college, Shornur. This
15 parades were held for 2nd and conducted in the college campus consisted of 20 SD AND 06 SW
3rd year NCC cadets and 18 on 15th August, 2016 and 26th cadets.
parades were held for first year January, 2017, as part of
NCC cadets. Most of the parades Independence Day and Republic REPUBLIC DAY CELEBRATION
were held on Saturdays. PI staff Day celebrations respectively. As
from NCC Head Quarters at part of Flag Day celebration, On 26th January, 2017, we
Ottappalam came over here on cadets collected fund from the celebrated the Republic Day very
parade days to instruct the cadets college, via sale of token flags well. Not only cadets, members
on all disciplines of NCC. They and filling of Hundi Box, to be of both teaching and non
conducted drill, map reading handed over to Zila Sainik teaching community also
classes, WT, field craft training Welfare Board, to be distributed attended the function. Dr. T.P.
and lecture classes. A few classes the same to the families of Abbas, Principal, hoisted and
were taken by me being ANO of soldiers who become the victims saluted the national flag. He
the college. of war, blasts and other terror inspected the parade and gave
Republic Day message.
CAMPS attacks. 10 cadets attended as

volunteers in sub district school
SUO Mohammed Shanoor K.T.
yuvajanolsava held at A.V High
attended NIC Camp held on Jun Sd/-
School, Ponnani. Our cadets also
2016 at Goa and UO Asha P CAPTAIN M.N. MOHAMED
involved in making vegetable
attended NIC Calicut. CPL KOYA
garden in the college campus
Aneesh K , CPL Rahul, CPL
Sanal CM, CPL Mohamed SPECIAL ACHIEVEMENT ASSOCIATE NCC OFFICER,
Saheer P.V., LCPL Ajmal Sgt. Mis hab Abdulla II B.Sc. M.E.S. PONNANI COLLEGE,
Shajahan , LCPL Irshad. A.V. Physics, and Sgt. Abhirami K PONNANI
and LCPL Mohamed Navas Uday II B.Sc. Geology bagged a
Vengoli attended Army lot of fame and laurels to
Attachment Camp held at themselves and to the
Pangode. Cadet Mohammed institution that it was the first

195
s]m¶m\n .Fw.C.Fkv tImtfPv
National Service Scheme
REPORT of regular activities 2016-2017
MES College Ponnani
unit 28 and 67

• World Environmental day Programes . Planting Trees


• Cleaning Campus and Society. KSRTC Depot Cleaning
• Avoid Plastic Campaign
• Awareness Programs About Rainy season Diseses
• Started New Project Constructing of a house Named SNEHAVEEDU
• Personality Development Classes
• Special Camp on December at Velleeri GLPS
• Run for Unity
• World Aids Day Programe and Awareness Classes

Dr Zubair Shabeer OK Prof : Bushara Smruthi V


Programme Officer Secretary Programme Officer Secretary
(NSS Unit No 67) (NSS Unit No 67) (NSS Unit No 28) (NSS Unit No 28)

196
Department of physical education
Anual REPORT 2016-2017
MES College Ponnani
The year 2016-17 was a mixture of ups and downs in terms of achievements and performance in the inter collegiate
tournaments. We have regained the prestigious B zone championship by thrashing MES Mampad College in the
final match which was slipped from our hands, last year. While our cricket team and ball badminton girls performed
well by reaching the quarter finals in the inter zone tournament, the performance of weightlifting team decreased
marginally compared to last year.
The department has started preparations for the inter collegiate tournaments in various games by conducting
coaching camps and arranging practice matches from the month of July. College team has participated in the
following inter collegiate tournaments.
Kabaddi, shuttle badminton, cricket, ball badminton {women}, Weight lifting {men and women}, Power lifting, best
physique, taekwondo {men and women} and athletics.

medalists in weightlifting

Salih Bin Hamza Riyas U Mohammed


Gold Medal Gold Medal Silvar Medal

University Players

Abdul Majid Ashik Nizamudeen Shaheen Yazir sharoof Kalid


Kabaddi Kabaddi Kabaddi Kabaddi Kabaddi

197
s]m¶m\n .Fw.C.Fkv tImtfPv
Our kabaddi team has displayed a clinical and professional performance in both the B zone and inters zone
championships. Boys were so good that not even one team was able to raise a challenge against us. We won
both the finals one sided. University team selectors also justified the performance by selecting five players
from our college to the 12 member Calicut university team for the inter university tournament which
happening for the first time in the history of not only our college but also from any college under the
university of Calicut. It was our pride that Nizamudheen of III BBA was the caption of the university team.

•  Cricket team secured third position from the 72 colleges participated in the B zone
tournament and qualified for the inter zone.
•  College ball badminton women team also performed well and reached in the
quarter final of inter zone tournament.
•  Weight lifting team performed remarkably and grabbed four medals in the inter
zone competition.
•  This year we have participated in the interzone best physique competition and
Salih bin hamza of II BBA secured fourth place in 77kg category.
•  This year we also have 2 silver medals in the Calicut university Inter zone
taekwondo championship.

198
199
s]m¶m\n .Fw.C.Fkv tImtfPv
ന�ോട്ട് നിര�ോധനം എന്ന ക�ൊടുങ്കാറ്റിനേയും
GST എന്ന പേമാരിയേയും അതിജീവിച്ച്
ത�ോണി തുഴഞ്ഞവര്‍

Nadheem Irshad Ameer Jiyadh Dilsha

Haritha Nehala Sameer Ajmal Nazer

Akhil Ansar Amal Muhammed Munavar

Shaheen Zahid Ruknudheen Faiz Yoonuse

A d v e r t i s e m e n t C o m m i t t e e

200
201
s]m¶m\n .Fw.C.Fkv tImtfPv
ക�ോളേജ് യൂണിയന്‍
MES ക�ോളേജ് പ�ൊന്നാനി

സെക്രട്ടറി
ഷമീര്‍ CT

ചെയര്‍മാന്‍
മുഹമ്മദ്‌റാഫി U M
വൈസ്
ചെയര്‍മാന്‍
സ്മൃതി V

ജ�ോ : സെക്രട്ടറി
വിസ്മയ P M

യു യു സി യു യു സി
ജിഷ്ണു K മുഹമ്മദ്‌ഷാഫി TA

എഡിറ്റര്‍ ജന : ക്യാപ്റ്റന്‍
സന്‍ജിദ് C P മുഹമ്മദ്‌അസ്ഫാന്‍ M
ഫൈന്‍
ആര്‍ട്സ് സെക്രട്ടറി
ശില്പ ശിവശങ്കരന്‍ KV

202
ൊന്നാനി ഇങ്ങനെ സ
MES പ� ചിരിക്കുന്ന
ിമ്പിള്‍ ആ

ജ ് പ്രിന്‍സിപ്പ ി
ക�ോളേ കുട്ടികള്‍ക്ക്
ഇഷ്ടമില്ലേ
ല്‍ മാരെ
Dont they !!!
like ???

ഇത�ൊക്കെ
എന്ത്
!!!

പണ്ടാരം !!!
കല്ലാ ഇത് കടിക്കുമ�ോ
ണ ???
കരിം ീ നെഞ്
കല്ലാ ചിലെന്ന്
ണ് !!
!

ചാച്ച
ന്‍ പ�
വരാ ോയെച്ചും
ടാ മക്കളെ

..... ര്‍
മെയ്തീനെ സ്പാന്നെ
ച െ റ്യേ
ആ !! !
ത്തെ
ഇങ്ങെടു

...
പിടിച്ച്
തട്ടം ടിയെ
വലിക്കല്ലേ ചിച്ചെ
ലാഞ്
മൈ

203
കാട് ... കുളിര s]m¶m\n .Fw.C.Fkv tImtfPv
ണ്...
str കുളിരണ് ....
pow ikin
er g
ബ്
ലാ ദ്
ബ ാ
ഇന്‍ക്വി
ിന്ദാ
ന്‍

...'ചെയര്‍മാ
വിളിച്ചതാ ത്തില്ല
കമല്‍ സാര്‍ പ�ോകാന�ൊ
പണി ' ഉള്ളോണ്ട്

ഞാനിതാ ... പ�ോക


ും
പാത്ത്വോ പടവെട്ടാ
നായ്

പാര്‍
വ്വണേ bells
ന്ദു മുഖ jingle ells
ീ .... le b
jing

ഇല്ലം ക
ത്
തിത്തിത്തെ തും നേരത്തെ
ലികള്‍
പാടാറുണ്ടോയ് തെയ്
???
ME
S
ക�ോളേപ�ൊന്നാ
ജ് നി

മുണ്ങ്ങ്യാ

ണേ
സുന്ദരിപ്പെണ്

f 69
... er o
ച�ോറിടട്ടെ sum
m
ക�ൊറച്ച് മ�ോര് കൂട്ടി s th
e
ലേശം ായിട്ട് Tha
t
കഴിക്കാന

d Up
tan
U pS
G et

ഓം 204
'കുപ്പിഹ്രീം .
'യി .. കയ
ല്‍ റട ാ ഹാപ്പീ ...ഹാപ്യേ
�്പോര്‍ട്ട്
പാസ
ക് നീല
എനിക് ....!!! ഹും ല്ല
തരില്ല
ല്ലേ ത�ൊട്ടു ...ത�ൊട്ടി

ജുമ്പാ
ജുമ്പാ ... ജുമ്പാ
ജുമ്പാ
....
ദീപ + ശിഖ
ഞാന്‍
ഇന്ന് ടിക്കും
രത്തെ സിക്സ
നേ
തിന്
ത് ം ട്ടാ
്യാണ രണ ലി
കല നെ വ ജാം ജൂ ജൂലി
ന് ന്‍
ത ജപ്പാ

!!!

ീരെ ത് ക�ൊണ്ട്
് ത പുട്ടാണെന്ന്

ി ളവ മില്ലാത്ത ഉണ്ട
ക ന്ന മ്
ഉ പറ
പൊരിയ�ോ ഞ്
...ഹ ഞിട്ട്
ും !!!

വിടില്ല
ഞാന്‍
!!!
...
നാണീ...
ത ് ച ാടിക്കടന്നവ
് !! !! !! !! !!
വലു ്ഫ
ഇതിലും ജ�ോസഫ്ഫ്ഫ
.
കെ. കെ


205
പ്പ്
അ ഓമനക്കു
പ്പ് നീയിതെ ട്ടാ...
നീയെന്താ ഭാസ്കരാ അ ന്തുഭാവിച്ചാ
ത�ോമ തെയ്യം കളിക്ക്യാ ...
പ്പ്
!!! s]m¶m\n .Fw.C.Fkv
!!! tImtfPv
വിട്ടോ ാസുട്ടീ .... വീട്ടിപ്പോ ഭാസ്കരാ .....
ടാ ..
206
Jishnu K
Convener

Jubina
Sanjid Shamil
Jibinsha
Shabeer

Fida Nazlin Nithin Dev


Visanth
Gaythri

Sub Editors Members


Student Editor Fida Nazlin PK
Jubina T
Shamil AV Jahfar A
Sanjid CP Shabeer OK Staff Editor
Gayathri Manoj
Nithin Dev PK
Jibinsha M
Visanth P

Ameera Aysha Beegam


Editorial Board Dr.Jayasree K.M
Editorial Board

207
s]m¶m\n .Fw.C.Fkv tImtfPv
208
REPRESENTatives

Raneesh Ashraf M Sourav Krishna K Vineeth vijayakumar Akhil V


1st year 2nd year 3rd year PG

association secretaries

Shamil AV Ramees Razal Aiswarya P Visanth P Harinarayanan P


BBA Chemistry English Computer Science Physics

Naseef T Ibrahim Silpa Sivadasan Zia Hassan Yasar AV Rajeswary Vasu


B.Com Zoology Economics Geology Aqua Culture

union executives

Saiful Islam Sharon C Vahab Haris P KP Anvar Siyadh Anu

209
s]m¶m\n .Fw.C.Fkv tImtfPv
210
പ�ൊന്നാനിയുടെ ചരിത്രം
മിത്തുകളുമായും പുരാണകഥകളുമായും
കൂടിക്കുഴഞ്ഞു കിടക്കുന്നു.
കഥ 1
പുരാതന കാലത്ത് 'പ�ൊന്നൻ' എന്നു പേരുള്ള ഒരു
രാജാവ് ഈ നാട് ഭരിച്ചിരുന്നു
അദ്ദേഹത്തിൽ നിന്നാണ് പ�ൊന്നാനി എന്ന പേര്
വന്നത് .
കഥ 2
'പ�ൊൻ വാണി' എന്ന് പേരുള്ള ഒരു നദി ഈ
പ്രദേശത്തിലൂടെ ഒഴുകിയിരുന്നു അങ്ങനെയാണ്
പ�ൊന്നാനി എന്ന പേര് ലഭിച്ചത് .
കഥ 3
അറബ്- പേർഷ്യൻ നാടുകളുമായി നില
നിന്നിരുന്ന കച്ചവട ബന്ധത്തിന്റെ ഭാഗമായി ധാരാളം
'പ�ൊൻ നാണ്യ'ങ്ങൾ
ഇവിടെയെത്തിയിരുന്നതു ക�ൊണ്ട്
'പ�ൊൻ നാണ്യങ്ങളുടെ നാട് ' പിന്നീട്
'പ�ൊന്നാനി'യായി മാറി.
കഥ 4
ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ഭരണകാലത്ത്
പ�ൊന്നുക�ൊണ്ടുള്ള ആനകളെ
ക്ഷേത്രങ്ങളിൽ സമർപ്പിച്ചിരുന്നെന്നും
ആ പ�ൊന്നാനകളിൽ നിന്നാണ് പ�ൊന്നാനി
എന്ന പേര് വന്ന് ചേര്‍ന്നത്‌.
കഥ 5
ആഴ്വാഞ്ചേരി തമ്പ്രാക്കൾ പാക്കനാർ
പറഞ്ഞപ്രകാരം പ�ൊന്നിന്റെ ആനയെ
നടത്തിയ ഇടം പ�ൊന്നാനയും പിന്നീട്
പ�ൊന്നാനിയുമായി
കഥയ മമ
കഥയ മമ
കഥകളതിസാദരം

211
s]m¶m\n .Fw.C.Fkv tImtfPv
പ�ൊന്നാനി ജുമുഅത്ത് പള്ളി
ശൈഖ് സൈനുദ്ധീന്‍ മഖ്ദ്ദൂം ഒന്നാമന്‍ ക്രി.വ 1519
ല്‍ നിര്‍മ്മിച്ചതാണ് ഈ പള്ളി. കേരളത്തിലെ
ചിട്ടയ�ൊത്ത ദര്‍സ് (മുസ്ലിം മത പഠന ക്ലാസ്)
ആദ്യമായി ആരംഭിച്ചത് ഇവിടെയാണ്‌. മഖ്ദൂം
സ്ഥാപിച്ച തൂക്കുവിളക്കിനും ഇബ്നുഹജറുല്‍ഹൈതമി
പതിച്ച വൃത്താകൃതിയിലുള്ള ശിലക്കും ചുറ്റുമിരുന്ന്
വിളക്കത്തിരിക്കല്‍ പഠനം പൂര്‍ത്തിയായവര്‍ക്ക്
മുസ്ലിയാര്‍പട്ടം നല്‍കി. മുസ്ലിം വൈജ്ഞാനിക
വ്യാപനത്തിലും മതമൈത്രി പ്രോത്സാഹിപ്പിക്കുന്ന
തിലും പ്രഥമ അധിനിവേശ വിരുദ്ധ പ�ോരാട്ടത്തിലും
നിര്‍ണ്ണായക പങ്ക് വഹിച്ചു.വാസ്തു ശില്‍പകലയുടെ
മകുഠ�ോദാഹരണമായ ഈ പള്ളി കേരളത്തിലെ
ചെറിയ മക്ക എന്നാണ് അറിയപ്പെടുന്നത്

കില്‍ക്കട്ട ജാറം
ഒരു കാലത്ത് ക�ോടതിയില്‍ നിന്നും പ�ോലീസ്
സ്റ്റേഷനില്‍ നിന്നും പരിഹരിക്കപ്പെടാത്ത
പ്രശ്ന സങ്കീര്‍ണ്ണമായ പലകേസുകളും ഇവിടേക്ക്
വിടുകയും ഇവിടെ വെച്ച് നടക്കുന്ന സത്യത്തിന്റെ
അടിസ്ഥാനത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും
ചെയ്തിരുന്നു. മഖ്ദ്ദൂം തന്റെ 'ഖില്‍അ' (പുതപ്പ്)
വിരിച്ച് ഇവിടെ ഇരിക്കുകയും പിന്‍കാലത്ത് അത്
ഇവിടെ സൂക്ഷിക്കുകയും ചെയ്തത് ക�ൊണ്ടാണത്രെ
ഖില്‍അ ഇട്ട ജാറം (കില്‍ക്കട്ട ജാറം) എന്ന് പേര്
സിദ്ധിച്ചത്.

പൂക്കൈതപ്പുഴ
പ�ൊന്നാനി താലൂക്കിന്റെയും തൃശൂര്‍ ജില്ലയുടെയും
അതിര്‍ത്തി പ്രദേശങ്ങളായ വെട്ടിക്കടവ്, ഒതളൂര്‍
എന്നീ പ്രദേശങ്ങളില്‍നിന്ന് രണ്ട് കൈവഴികളായി
ക�ോള്‍മേഖലയിലൂടെ ഒഴുകിയെത്തുന്ന ഈ പുഴ
ജില്ലയിലെ പ്രമുഖ വിന�ോദ സഞ്ചാര കേന്ദ്രമായ
ബിയ്യം കായലുമായി സംഗമിച്ച് പുതുപ�ൊന്നാനി
അഴിമുഖത്ത് അറബിക്കടലില്‍ ലയിക്കുന്നു. അവിട്ടം
നാളില്‍ ബിയ്യം കായലില്‍ നടക്കുന്ന വള്ളം കളി
മലബാറിലെ പ്രധാന ജല�ോത്സവമാണ്.

212
വെട്ടംപ�ോക്കിരിയകം
1884 മെയ് 30 ന് സയ്യിദ് പൂക്കോയ തങ്ങളാണ്
ജുമാമസ്ജിദ് റ�ോഡിലെ ഈ പൗരാണിക
തറവാട് നിര്‍മ്മിച്ചത്. 1921 ലെ മലബാര്‍
കലാപത്തോടനുബന്ധിച്ച് പ�ൊന്നാനിയിലെത്തിയ
ചമ്രവട്ടം പള്ളിപ്പുറം സ്വദേശി ഔതലുവിന്റെ നേതൃ
ത്വത്തില്‍ മുന്നൂറില്‍പ്പരം സമരഭടന്മാര്‍ അന്തിയുറങ്ങി
യത് ഇവിടെയായിരുന്നു. അന്നത്തെ മഖ്ദൂം
പഴയകത്ത് മുഹമ്മദ് മുസ്ലിയാര്‍ എന്ന മമ്മിക്കുട്ടി
ഹാജിയുടെയും കെ കേളപ്പന്റെയും പടിഞ്ഞാറകത്ത്
ഇമ്പിച്ചിക്കോയതങ്ങളുടെയും നേതൃത്വത്തില്‍
പ�ൊന്നാനിയിലെ ജനത സംയുക്തമായി ചേര്‍ന്ന്
ലഹളക്കാരെ ശാന്തരാക്കാന്‍ ശ്രമിച്ചതിന്റെ
ഫലമായി മലബാര്‍ കലാപത്തില്‍ പ�ൊന്നാനിക്ക്
യാത�ൊരു പ�ോറലും ഏറ്റില്ല. ഈ തറവാട്
പുനരുദ്ധാരണം നടത്തി പൂര്‍വ്വോപരി പൈതൃക
തനിമയില്‍ നിലക�ൊള്ളുന്നു.

ലൈറ്റ് ഹൗസ്
തുറമുഖങ്ങളുടെ ദിശ നിര്‍ണ്ണയിക്കുന്നതിന്
ആദ്യകാലത്ത് കേരളത്തിന്റെ വിവിധ
കടല്‍ത്തീരങ്ങളില്‍ ക�ൊടിമരങ്ങള്‍
സ്ഥാപിച്ചിരുന്നു. 1896 ല്‍ പ�ൊന്നാനിയില്‍
നിര്‍മ്മിച്ച മരംക�ൊണ്ടുള്ള ക�ൊടിമരം മാറ്റി
1937 ല്‍ ഇരുമ്പു പ�ോസ്റ്റുകള്‍ സ്ഥാപിച്ച്
റിഫ്ളക്ഷന്‍ ആക്ഷന�ോടുകൂടിയുള്ള ഗ്യാസ്
ലൈറ്റുകള്‍ ഘടിപ്പിച്ചു. കാലാന്തരത്തില്‍
ഇത് തകര്‍ന്നതിനെ തുടര്‍ന്നാണ് ഇതിന് സമീപം
നൂറടി ഉയരവും 140 പടികളുമുള്ള ഇപ്പോഴത്തെ
ലൈറ്റ്ഹൗസ് 1983 ഏപ്രില്‍ 16 ന് കേന്ദ്രമന്ത്രി
'സിയാഹു റഹ്മാന്‍ അന്‍സാരി' ഉദ്ഘാടനം
ചെയ്തത്. ഒരു ദിശയിലേക്ക് 15 സെക്കന്റ് ഇടവിട്ട്
കറങ്ങിയെത്തുന്ന ലൈറ്റിന് കുറഞ്ഞത്
26 ന�ോട്ടിക്കല്‍ മൈല്‍ (48152 മീറ്റര്‍)
പരിധിയുണ്ട്. സമുദ്ര നിരപ്പില്‍നിന്ന് 33 മീറ്റര്‍
ഉയരത്തില്‍ പ്രകാശിക്കുന്ന ഈ ദീപസ്തംഭം
നാവികസേനയുടേയും ക�ോസ്റ്റ് ഗാര്‍ഡിന്റെയും
നിയന്ത്രണത്തിലാണ്
പ്രവര്‍ത്തിക്കുന്നത്.

213
s]m¶m\n .Fw.C.Fkv tImtfPv
ഏ വി ഹൈസ്കൂള്‍
ആധുനിക വിദ്യാഭ്യാസം അവശ്യനാസുരണം
ഉണ്ടായാല്‍ മാത്രമേ ദേശവും ദേശക്കാരും
പ്രബുദ്ധമാകൂ എന്ന് ഗ്രഹിച്ച സേവന വിദ്യാ
തല്‍പരനായ സി. വി. ചെറിയാന്‍ മാസ്റ്ററും
സുമനസ്സുക്കളും ഉല്‍പതിഷ്ണുകളായ ഒരുപറ്റം
വിദ്യാഭ്യാസ കുതുകികളും ചേര്‍ന്ന് ദി നേറ്റീവ്
മിഡില്‍ സ്കൂള്‍ പ�ൊന്നാനി എന്ന നാമധേയത്തില്‍
ഏ. വി. ഹൈസ്കൂളിന്റെ മാതൃസ്ഥാപനത്തിന് 1895
ഫ്രെബുവരി 20 ന് ആരംഭം കുറിച്ചു. കടവനാട്
ഹരിഹരമംഗലത്ത് അച്യുതവാര്യരായിരുന്നു സ്കൂള്‍
കമ്മിറ്റിയുടെ പ്രസിഡന്റ്.അദ്ധേഹത്തിന്റെ
വിയ�ോഗത്തിൽ സ്മരിച്ചു ക�ൊണ്ടാണ് പിന്നീട്
ഏ.വി ( അച്യുതവാര്യർ) ഹൈസ്കൂളായത്.
1919 ല്‍ കെ. കേളപ്പജി സ്കൂളില്‍ ഫിസിക്സ്
അധ്യാപകനായി ചേര്‍ന്നത് മുതലാണ് കലാ
സാഹിത്യ സാംസ്കാരിക രംഗത്ത് ജനകീയ ശ്രദ്ധ
ആകര്‍ഷിച്ച് തുങ്ങിയത്. രാഷ്ട്രീയ സാമൂഹിക
സാംസ്കാരിക സാഹിത്യ മേഖലകളില്‍ പ്രശ�ോഭിച്ച
പല പ്രമുഖരുടെയും കൂട്ടായ്മയാല്‍ സമ്പന്നമാണ് സ്കൂള്‍
അങ്കണത്തിലെ ഒരു നൂറ്റാണ്ട് പൂര്‍ത്തിയാവുന്ന
മുത്തശ്ശി മാവ് (ഇടശ്ശേരിമാവ് ).

അങ്ങാടിപ്പാലം
ബ്രിട്ടീഷ് ഭരണകാലത്ത് കന�ോലി കനാലിന്
കുറുകെ പ�ൊന്നാനിയില്‍ നിര്‍മ്മിച്ച
അഞ്ചു പാലങ്ങളില്‍ ആദ്യത്തെ പാലമായതിനാല്‍
ഒന്നാം നമ്പര്‍ പാലമെന്ന് അറിയപ്പെടുന്നു. 1921 ലെ
മലബാര്‍ കലാപത്തിന് ഏതാനും ദിവസങ്ങള്‍ക്കു
മുമ്പ് നെല്ലിക്കുത്ത് ആലി മുസ്ലിയാരുടെ
നേതൃത്വത്തില്‍ പുതുപ�ൊന്നാനി
സമ്മേളനത്തിലേക്ക് മാര്‍ച്ച് ചെയ്തിരുന്ന മലബാര്‍
പ�ോരാട്ട സമരഭടന്മാരും ബ്രിട്ടീഷ് പ�ോലീസും
തമ്മില്‍ പാലത്തിന് മുകളില്‍വെച്ചു നടന്ന
ഏറ്റുമുട്ടലിനെ തുടര്‍ന്ന് പ�ോലീസ് ഓഫീസറുടെ
ത�ൊപ്പി പാലത്തിന് മുകളില്‍വെച്ച് കനാലിലേക്ക്
തെറിച്ചുവീണു. പിന്നീട് നടന്ന മലബാര്‍
കലാപത്തില്‍ മുസ്ലിംകള�ോടുള്ള പക വര്‍ദ്ധിക്കാന്‍
ഇതും ഒരു കാരണമായി. ഇതിന്റെ പരിസര പ്രദേശം
ഒരു കാലത്ത് തെക്കേ മലബാറിലെ പ്രമുഖ
വ്യാവസായിക കേന്ദ്രമായിരുന്നു.

214
തൃക്കാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം
വലിയ പള്ളിയില്‍ നിന്ന് രണ്ടാം നമ്പര്‍ പാലം
കടന്ന് നടന്നാല്‍ പത്ത് മിനിറ്റിനകം തൃക്കാവ്
ക്ഷേത്രത്തിലെത്താം. വര്‍ഷങ്ങള്‍ക്ക് മുമ്പ്
രാത്രികളില്‍ പള്ളിയിലെയും ക്ഷേത്രത്തിലെയും
വിളക്കുകള്‍ പരസ്പരം കാണുമായിരുന്നു. സാമൂതിരി
പരിപാലിതമായ ഈ ക്ഷേത്രം ആദ്യകാലത്ത്
ഗുരുവായൂര്‍ ക്ഷേത്രം, ക�ോഴിക്കോട് തളിക്ഷേത്രം
എന്നീ ക്ഷേത്രങ്ങള�ോളം പ്രസിദ്ധമായിരുന്നു.
സാമൂതിരിയുടെ രണ്ടാം ആസ്ഥാനമായ ഇവിടം ഒരു
കാലത്ത് സമ്പന്നമായ�ൊരു സംസ്കാരത്തിന്റെ
ഉറവിടമായിരുന്നു. ഇവിടത്തെ നവരാത്രി
ഉത്സവം പ്രസിദ്ധമാണ്.

പ�ൊന്നാനി തുറമുഖം
കേരളത്തിലെ അതിപ്രാചീന തുറമുഖങ്ങള്‍
മുസരീസ്, തിണ്ടീസ്, നെല്‍കിണ്ട, നൗറ
തുടങ്ങിയവയാണ്. പ്രഥമ സ്ഥാനമുള്ള മുസരീസ്
ക�ൊടുങ്ങല്ലൂരാണ്. ഈ തുറമുഖത്തിന് തെക്കുഭാഗത്ത്
നെല്‍വയലുകളാലും തെങ്ങിന്‍തോപ്പുകളാലും
സമൃദ്ധമായ പ്രകൃതി രമണീയമായ തിണ്ടീസ്
തുറമുഖം പ�ൊന്നാനിയാണെന്ന് ഭൂരിപക്ഷ
ചരിത്രകാരന്മാരും പറയുന്നു. അതി പ്രാചീനകാലത്ത്
കച്ചവടത്തിനായി ഇവിടെയെത്തിയ അറബികള്‍
അക്കാലത്തെ നാണയമായ പ�ൊന്‍നാണയം
ആദ്യമായി പ്രചരിപ്പിച്ച പ്രദേശമായതിനാലാണ്
പ�ൊന്നാനി എന്ന് പേര് സിദ്ധിച്ചത് എന്ന്
പറയപ്പെടുന്നു.

കച്ചത്തെരുവ് ക�ൊച്ചങ്ങാടി
പ�ൊന്നാനിയിലെ പുരാതന തെരുവാണ് കിണര്‍
സ്റ്റോപ്പില്‍ നിന്ന് വടക്ക് ഭാരതപ്പുഴ വരെയുള്ള
ഈ പ്രദേശം. 'അവിഭക്ത ഇന്ത്യയിലെ' കച്ച്
ദേശക്കാരായ കച്ച് ആലായീസ് മേമന്‍
വിഭാഗത്തില്‍പ്പെട്ട മുസ്ലിം വ്യാപാരിക
(കച്ചിക്കാര്‍) ളുടെ ആദ്യകാലത്തെ കച്ചവട
കേന്ദ്രമായതിനാലാണ് ഈ പേര് സിദ്ധിച്ചത്.

215
s]m¶m\n .Fw.C.Fkv tImtfPv
സെന്റ് ആന്റണീസ് ചര്‍ച്ച്
വിശുദ്ധ സെന്റ് ത�ോമസിന്റെ ഏഴര പ്രേഷിത
ഇടങ്ങളില്‍ ഒന്നായ ചാവക്കാട് പാലയൂര്‍ പള്ളിയുടെ
കീഴില്‍ തൃശൂര്‍ അതിരൂപതാ മെത്രാനായ
വാഴപ്പിള്ളി ഫ്രാന്‍സിസ് മെത്രാന്റെ
ആശിര്‍വാദത്തോടെ 1928 ല്‍ ശിലയിട്ട ഈ ചര്‍ച്ച്
1931 ലാണ് സ്ഥാപിതമായത്. തൃശൂര്‍
അതിരൂപതയുടെ കീഴില്‍ മലപ്പുറം ജില്ലയുടെ
തെക്കെ അറ്റത്ത് സ്ഥിതിചെയ്യുന്ന ഈ ഇടവക
പള്ളിയുടെ പരിധിയില്‍ പ�ൊന്നാനി താലൂക്ക്
മുഴുവനായും ഒറ്റപാലം താലൂക്കിന്റെ
പടിഞ്ഞാറന്‍ പ്രദേശങ്ങളും ഉള്‍പ്പെടും. ചര്‍ച്ചിന�ോട്
അനുബന്ധമായി വിജയമാത ക�ോണ്‍വെന്റും
സെമിത്തേരിയും 1975 ല്‍ ആരംഭിച്ച ഇംഗ്ലീഷ്
മീഡിയം ഹൈസ്കൂളുമുണ്ട്. 1907 ല്‍ 'ചാണ റ�ോട്ടില്‍'
നിര്‍മ്മിച്ച ചര്‍ച്ചാണ് ഇവിടത്തെ പ്രഥമ ക്രിസ്തീയ
ദേവാലയം. ചില പ്രത്യേക സാഹചര്യങ്ങളാല്‍
1919 ല്‍ ഈ ദേവാലയത്തിന്റെ
പ്രവര്‍ത്തനം നിലച്ചു.

പാണ്ടികശാലകള്‍
ഗുജറാത്തിലെ കച്ച് ദേശത്തുനിന്നെത്തിയ മുസ്ലിം
വ്യാപാരികളായ ഹാലായിസ് മേമന്‍ വിഭാഗവും
ഹൈന്ദവ വ്യാപാരികളായ ഗുജറാത്തി സേട്ടുമാരും
പ�ൊന്നാനിയിലെ ക�ോടതി പരിസരം
കേന്ദ്രീകരിച്ച് ഒരു കാലത്ത് വ്യാപാരം നടത്തിയിരു
ന്നു. ഈ വ്യാപാരം നടത്തിയിരുന്ന കേന്ദ്രങ്ങള്‍
മുഖ്യമായും പാണ്ടികശാലകള്‍ എന്നറിയപ്പെടുന്നു.
പാണ്ടികശാലകളില്‍ പലതും തകര്‍ന്ന്
തരിപ്പണമായി പലതിലും ആല്‍മരവേരുകള്‍
ആഴ്ന്നിറങ്ങി തകര്‍ച്ചയുടെ വക്കിലുമാണ്. ഹാജിപീര്‍
മുഹമ്മദ്സേട്ട്, ഉസംഖാസിംദാദ, ജീവന്‍രാജ്,
രണ്‍ചോഡ്ദാസ്, രമദാസ് വസന്തി
തുടങ്ങിയവരാണ് പ്രമുഖ ഗുജറാത്തി വ്യാപാരികള്‍.

216
മുക്കാടി അതിര്‍ത്തിക്കല്ല്
ആദ്യകാലത്തെ തുറമുഖത്തിന്റെ അതിര്‍ത്തി
നിര്‍ണ്ണയിക്കാന്‍ 1895 ല്‍ വടക്ക് പടിഞ്ഞാറക്കര
അഴിമുഖത്തും തെക്ക് പ�ൊന്നാനി മുക്കാടി
പടിഞ്ഞാറ് ഭാഗത്തും ഇരുപത് അടി ഉയരത്തിലുള്ള
പില്ലര്‍ (സ്തംഭം) സ്ഥാപിച്ചിരുന്നു. കടലില്‍
നങ്കൂരമിട്ടിരുന്ന കപ്പലുകള്‍ക്ക് കൂടുതല്‍ വ്യക്തമായി
കാണാന്‍ ഇടക്കിടെ ഇവ വൈറ്റ് വാഷ് ചെയ്തിരുന്നു.
അക്കാലത്ത് കടപ്പുറം വിജനവും
വിശാലവുമായിരുന്നു. കടല്‍ ഫെര്‍ലോങ്ങുകള്‍
അകലെയായിരുന്നു. കടലില്‍ കപ്പലുകള്‍ നങ്കൂരമിട്ടി
രുന്നുത് രണ്ട് ഫില്ലറുകള്‍ക്കിടയിലായിരുന്നു.
പടിഞ്ഞാറക്കര അഴിമുഖത്തുണ്ടായിരുന്ന ഫില്ലര്‍
ഏതാനും വര്‍ഷം മുമ്പ് തകര്‍ന്നു. മുക്കാടിയിലേത്
ഹംസത്തുപള്ളിക്ക് പടിഞ്ഞാറുവശത്തെ
ഇടവഴിയില്‍ ഇപ്പോഴുമുണ്ട്.

കാരംകുന്നത്ത് തറവാട്
പ�ൊന്നാനിയിലെ പുരാതന നാലുകെട്ടുകളില്‍
ഒന്നായ ഈ തറവാട് തൃക്കാവ്
പുല്ലോണത്തത്താണിക്ക് സമീപം സ്ഥിതിചെയ്യുന്നു.
അഡ്വ.കെ.വി രാമമേന�ോല്‍, കെ.വി.ബാലകൃഷ്ണ
മേന�ോല്‍, കെ.വി. ഗ�ോപാലമേന�ോല്‍ എന്നീ മൂന്ന്
സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ജന്മം നല്‍കിയ
ഇവിടം കസ്തൂര്‍ബാഗാന്ധി, ഡ�ോ. രാജേന്ദ്രപ്രസാദ്,
ഊര്‍മിളാദേവി തുടങ്ങിയ ദേശീയ നേതാക്കളുടെയും
കേരള ഗാന്ധി കെ കേളപ്പന്റെയും
ഇടത്താവളമായിരുന്നു.

ജെ എം റ�ോഡ്‌
കിണര്‍ സ്റ്റോപ്പില്‍നിന്ന് വടക്ക് വലിയ ജുമുഅത്ത്
പള്ളിയിലേക്കും മഊനത്തുല്‍ ഇസ്ലാം സഭയിലേക്കും
ദിശനിര്‍ണ്ണയിക്കുന്ന ഈ റ�ോഡ് ഒരുകാലത്ത് പ്രമുഖ
കച്ചവടകേന്ദ്രമായിരുന്നു. 1939 ല്‍ കെ ദാമ�ോദരന്റെ
നേതൃത്വത്തില്‍ ആരംഭിച്ച ബീഡിത്തൊഴിലാളി
സമരത്തിന് പ്രധാനമായും
വേദിയായത് ഈ തെരുവാണ്.

217
s]m¶m\n .Fw.C.Fkv tImtfPv
ബി ഇ എം യുപി സ്ക്കൂള്‍
പ�ൊന്നാനി മേഖലയിലെ ആദ്യത്തെ വിദ്യാലയമായ
ഈ സ്ക്കൂള്‍ 1880 കളില്‍ ബാസല്‍ ഇവാഞ്ചിലിക്കല്‍
മിഷനാണ് സ്ഥാപിച്ചത്. ആദ്യകാലത്ത്
പ�ൊന്നാനിയിലെ ക�ോടതി ഇതിന�ോടനുബന്ധമായ
കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
ഇടശ്ശേരി, ഉറൂബ്, എം. ഗ�ോവിന്ദന്‍,
എം.ടി വാസുദേവന്‍ നായര്‍, അക്കിത്തം തുടങ്ങിയ
സാഹിത്യനായകന്മാരുടെ സര്‍ഗ്ഗക്കൂട്ടായ്മ
വേദിയായിരുന്നു ഇവിടം. സ്ക്കൂള്‍ ക്രമേണ
യുപി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.

ക�ൊശവന്‍ ക�ോളനി
കല്‍പ്പാനി പൂജയ്ക്ക് മണല്‍പാത്രങ്ങള്‍ നിര്‍മ്മിക്കാന്‍
മഹാദേവന്റെ വിയര്‍പ്പില്‍ നിന്ന് ജനിച്ചവരാണ്
'കുശവന്‍' എന്നാണ് ഐതീഹ്യം. അഞ്ഞൂറു
വര്‍ഷത്തിലധികം പഴക്കം പാരമ്പര്യമുള്ള ഈ
കുലത്തിന്റെ ഉത്ഭവം ആന്ധ്രയിലെ
ഗ�ോത്രവിഭാഗങ്ങളില്‍ നിന്നാണ്. പ�ൊന്നാനി
തിരുമനശ്ശേരി നാടുവാഴിയുടെ ക�ോട്ടയിലെ പൂജക്ക്
ആവശ്യമായ മണ്‍പാത്രങ്ങള്‍ ലഭിക്കാതെവന്ന
സമയത്ത് പൂജ മുടങ്ങുമെന്ന് ഉറപ്പായപ്പോഴാണ്
കുശവരുടെ പൂര്‍വ്വികരെ നാടുവാഴിയുടെ
നിര്‍ദ്ദേശപ്രകാരം പ�ൊന്നാനി ക�ോട്ടത്തറയില്‍
ക�ൊണ്ടുവന്ന് പാര്‍പ്പിച്ചത്.

നാലുകെട്ടും നടുമുറ്റവും
മരുമക്കത്തായ വ്യവസ്ഥകള്‍ക്കും കൂട്ടുകുടുംബ
സംവിധാനത്തിനും അനിയ�ോജ്യമായ
രീതിയിലായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് പ�ൊന്നാനി
നഗരത്തിലെ പല തറവാടുകളും നിലനിന്നിരുന്നത്.
പടിപ്പുര, മുറ്റം, പടാക�ോലായ്, ചുറ്റുക�ോലായ്,
മൂന്നുഭാഗത്തും ഉയരത്തിലുള്ള ക�ൊട്ടിലുകള്‍,
ക�ൊട്ടിലില്‍ നിന്നിറങ്ങുന്ന വരാന്ത, നടുമുറ്റം,
ചായ്പ്പ്, പുറംക�ോലായ തുടങ്ങി നാലുകെട്ടിന�ോട്
സാമ്യമുള്ള ഇത്തരം വീടുകള്‍ നാലകം
(നാല�ോടുകൂടി) എന്നു വിളിച്ചു. ഒന്നാം നിലയും
ചിലതിന് രണ്ടാം നിലയുമായിരുന്നു. പഠിപ്പുരയും
നടുമുറ്റവുമില്ലാത്ത വീടുകള്‍ ഒറ്റ എന്നറിയപ്പെട്ടു.

218
219
s]m¶m\n .Fw.C.Fkv tImtfPv
ഈ യാത്ര അവസാനിക്കുന്നില്ല .
അത് പുതിയ കാഴ്ചകളും അറിവുകളും
തേടിക്കൊണ്ടേയിരിക്കും...

ത�ോണിക്കാരനായി നിയ�ോഗിച്ചവര്‍ക്ക്
കൂടെതുഴഞ്ഞ മാഗസിന്‍ സമിതിക്കും ജാഫര്‍ സാറിനും
കൈപ്പേറിയ ഒതളങ്ങാ കാലങ്ങളില്‍ വെള്ളം നല്‍കിയ
റാഫിക്കാക്കും തൗഫിക്കാക്കും ബ്രിജേഷ് സാറിനും പ്രജിലേട്ടനും
ശക്തമായ കാറ്റിലും മഴയിലും ഒപ്പം തുഴഞ്ഞ സ്നേഹിതന്മാര്‍ക്കും
തുഴയുന്ന പ�ോലെ അഭിനയിച്ചവര്‍ക്കും
ദിശതെറ്റി തുഴയുമ്പോള്‍ ലൈറ്റ് ഹൗസിന്റെ ദൗത്യം നിര്‍വ്വഹിച്ച
ജാസിര്‍ സാറിനും സഫറാസ് സാറിനും സൈതലവി സാറിനും പ്രിയ അദ്യാപകര്‍ക്കും
പുഴവറ്റുമ്പോള്‍ ജലസംഭരണികളായവര്‍ക്ക്
ത�ോണി തള്ളിനീക്കാന്‍ റേഷന്‍കടയില്‍ വരെ കയറി
പരസ്യം ച�ോദിച്ച നിഷ്ക്കളങ്കയൗവ്വനങ്ങള്‍ക്ക്
അന്യമായിത്തീര്‍ന്ന ക്ലാസ്മുറികള്‍ക്കും
പരീക്ഷക്ക്‌മുന്നത്തെ അരമണിക്കൂറില്‍ സിലബസ്സ് മ�ൊത്തം
തലയില്‍ കയറ്റിത്തരുന്ന കൂട്ടുകാരികള്‍ക്കും
താളുകളില്‍ എഴുതി നിറച്ചവര്‍ക്കും
ത�ോള�ോട�ൊപ്പം നിന്ന സഖാക്കള്‍ക്കും
ഉണ്ണാത്തദിനങ്ങള്‍ക്കും
ഉറങ്ങാത്ത രാത്രികള്‍ക്കും
അങ്ങനെ ത�ോണി കരക്കെത്തിക്കാന്‍
സഹായിച്ച എല്ലാവര്‍ക്കും

പെരുത്ത്
നന്ദി...
ഇനി തുഴയേണ്ടത് നിങ്ങളാണ്

സ്നേഹപൂര്‍വ്വം
മാഗസിന്‍ എഡിറ്റര്‍

220
221
s]m¶m\n .Fw.C.Fkv tImtfPv
222

Vous aimerez peut-être aussi